Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പരിസ്ഥിതി പുനസ്ഥാപനം; ആനമുടി ചോലയില്‍ പച്ചപ്പട്ട് പുതച്ച് പുല്‍മേടുകള്‍, തീറ്റ തേടി വന്യമൃഗങ്ങൾ, പ്രദേശത്ത് ഒരു അരുവിയും പ്രത്യക്ഷപ്പെട്ടു

രണ്ടു വര്‍ഷം മുമ്പ് ദേശീയോദ്യാനത്തിലെ യൂക്കാലിയും വാറ്റിലും നിന്നിരുന്ന പ്രദേശം അഗ്‌നിക്കിരയായിരുന്നു. ഈ പ്രദേശത്ത് പരീക്ഷണാടിസ്ഥാനത്തിലാണ് രണ്ടുവര്‍ഷം മുമ്പ് പുല്‍മേടകളാക്കുന്ന പ്രവൃത്തി തുടങ്ങിയത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 22, 2021, 04:52 pm IST
in Idukki
ആനമുടി ചോലയിലെ പഴത്തോട്ടത്ത് പരസ്ഥിതി പുനസ്ഥാപനം വഴി രൂപപ്പെടുത്തിയ പുല്‍മേട്, സ്ഥലത്ത് പുല്ലിനങ്ങള്‍ നട്ടുപിടിപ്പിക്കുന്നു

ആനമുടി ചോലയിലെ പഴത്തോട്ടത്ത് പരസ്ഥിതി പുനസ്ഥാപനം വഴി രൂപപ്പെടുത്തിയ പുല്‍മേട്, സ്ഥലത്ത് പുല്ലിനങ്ങള്‍ നട്ടുപിടിപ്പിക്കുന്നു

ഇടുക്കി: പരിസ്ഥിതി പുനസ്ഥാപനം എങ്ങനെ പ്രകൃതിയെ മാറ്റി മറിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് മൂന്നാറിന് സമീപം ആനമുടി ചോല ദേശീയോദ്ധ്യാനത്തില്‍ ഒരുക്കിയിരിക്കുന്നത്. ചോലയുടെ ഭാഗമായ പഴത്തോട്ടത്ത് ആണ് പച്ചപ്പട്ടു പുതച്ചപോലെ നില്‍ക്കുന്ന പുല്‍മേടുകള്‍ മനോഹര കാഴ്ചയാകുന്നത്. രണ്ടു വര്‍ഷം മുമ്പ് ഇവിടം യൂക്കാലിയും ബാറ്റിലും നിന്ന പ്രദേശങ്ങളായിരുന്നുവെങ്കില്‍ ഇന്ന് ഇത് വന്യമൃഗങ്ങള്‍ യഥേഷ്ടം തീറ്റതേടാനെത്തുന്ന പുല്‍മേടുകളാണ്.

രണ്ടു വര്‍ഷം മുമ്പ് ദേശീയോദ്യാനത്തിലെ യൂക്കാലിയും വാറ്റിലും നിന്നിരുന്ന പ്രദേശം അഗ്‌നിക്കിരയായിരുന്നു. ഈ പ്രദേശത്ത് പരീക്ഷണാടിസ്ഥാനത്തിലാണ് രണ്ടുവര്‍ഷം മുമ്പ് പുല്‍മേടകളാക്കുന്ന പ്രവൃത്തി തുടങ്ങിയത്. ഇത് വിജയമായതോടെയാണ് പാര്‍ക്കിലെ 50 ഹെക്ടര്‍ പ്രദേശം പുല്‍മേടുകളാക്കാന്‍ തീരുമാനിച്ചത്.

സ്വാഭാവിക പുല്ലിനമായ മുത്തങ്ങപുല്ലും, കറുക പുല്ലും ആണ് വച്ചു പിടിപ്പിച്ചിരിക്കുന്നത്. യുഎന്‍ഡിപിയുടെ സഹായത്തോടെ തുടങ്ങിയ പദ്ധതി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ 20 ഹെക്ടറോളം സ്ഥലം പുല്‍മേടായി മാറിക്കഴിഞ്ഞു. 2023-ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അരുണ്‍ ബി. നായര്‍ ജന്മഭൂമിയോട് പറഞ്ഞു.

മരങ്ങള്‍ നിന്ന പ്രദേശം പുല്‍മേടുകളായി മാറിയതോടെ കാട്ടുപോത്തും മാനും ഉള്‍പ്പടെയുള്ള മൃഗങ്ങള്‍ സ്ഥിരമായി മേയാനെത്തുന്നുണ്ട്. ഇതോടെ മേഖലയിലെ കാട്ടുപോത്തുകള്‍ മൂലമുള്ള കൃഷിനാശവും ഇല്ലാതായി. പുല്‍മേടുകളായതോടെ പ്രദേശത്ത് ഒരു അരുവിയും പ്രത്യക്ഷപ്പെട്ടതായും അത് താഴെയുള്ള പ്രദേശമായ ചിലന്തിയാറിന് സമീപം താമസിക്കുന്ന പ്രദേശവാസികള്‍ക്ക് വേനല്‍ക്കാലങ്ങളില്‍ ജല ലഭ്യത ഉറപ്പാക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

വട്ടവട പഞ്ചായത്തില്‍പ്പെട്ട ജണ്ടമല, പഴത്തോട്ടം മലനിരകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വെള്ളം കുടിക്കുന്ന മരങ്ങളൊഴിവാക്കി സ്വാഭാവിക സസ്യങ്ങള്‍ വളര്‍ത്തുകയും ഇവ മൃഗങ്ങള്‍ക്ക് ആഹാരമാകുക എന്നതുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഹരിതവസന്തം എന്ന പേരില്‍ രാജ്യത്ത് തന്നെ ആദ്യമായി പ്രകൃതി പുനസ്ഥാപനം എന്ന ലക്ഷ്യത്തോടെ ഒരു ഇക്കോ ഡെവലപ്പ്‌മെന്റ സൊസൈറ്റിയുമുണ്ടാക്കി. സ്ഥലത്ത് കുറിഞ്ഞി തൈകളും ചോല മരങ്ങളും നട്ട് പിടിപ്പിക്കുന്ന ജോലി തുടരുകയാണ്.

മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മിയുടെ നേതൃത്വത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്. 2004ലാണ് ആനമുടിച്ചോല ദേശീയോദ്യാനമായി തെരഞ്ഞെടുക്കപ്പെട്ടത്. മറയൂര്‍ വില്ലേജില്‍പ്പെട്ട ചോലയ്‌ക്ക് 7.5 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണ്ണം.

Tags: greenaaanamudi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

നീലംപേരൂര്‍ പടയണി പ്രകൃതിയുമായി ഇഴുകി ചേര്‍ന്നത് ; കോലങ്ങളുടെ പ്രഥമ നിറം പച്ച

ലോക ഗജദിനത്തില്‍ ആനകളെ ശ്രീവടക്കുന്നാഥ ക്ഷേത്ര പടിഞ്ഞാറെ നടയില്‍ പൊന്നാടയണിച്ച് ആദരിക്കുന്നു. _ ജന്മഭൂമി
Thrissur

ശ്രീവടക്കുന്നാഥ ക്ഷേത്രത്തില്‍ ലോക ഗജദിനം ആഘോഷിച്ചു

India

രാജ്യത്തെ 86 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഹരിത ഊര്‍ജ്ജത്തിന്റെ പിന്തുണയോടെ; കേരളത്തിലെ മൂന്നു വിമാനത്താവളങ്ങള്‍ പട്ടികയില്‍

Kerala

പിഎഫ്‌ഐ ഭീകരകേന്ദ്രത്തിന് താഴിട്ടത് തെളിവുകളുടെ ബലത്തില്‍; ആയുധ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസ സ്ഥാപനം എന്ന മറവില്‍

കാട്ടാനയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തപ്പോള്‍
Thrissur

കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയ സംഭവം: മൂന്ന് പേര്‍ കൂടി കീഴടങ്ങി

പുതിയ വാര്‍ത്തകള്‍

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

നാദാപുരത്തെ തോല്‍വി: ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിക്കും സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം

ബിജെപി എം എല്‍ എ മാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.