Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചുരുളഴിയുന്നത് സിപിഎം-കോണ്‍ഗ്രസ് അക്രമ രാഷ്‌ട്രീയ ചരിത്രം; മുഖ്യമന്ത്രി കൊലക്കേസിലെ ഒന്നാം പ്രതി

1960കള്‍ക്കും 70നും ഇടയില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജ് കാമ്പസില്‍ തുടങ്ങി, ഇന്നും ക്രിമിനല്‍ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍, മലര്‍ന്ന് കിടന്ന് തുപ്പുകയാണ്. പരസ്യമായ വിഴുപ്പലക്കുകള്‍ ഇവരുടെ പഴയകാല ചെയ്തികള്‍ പൊതുസമൂഹത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jun 20, 2021, 10:27 am IST
in Kerala

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും തമ്മില്‍ വെല്ലുവിളിക്കുമ്പോള്‍, കലാലയ കാലത്തെ അതിക്രമങ്ങള്‍ നിരത്തി വീരസ്യം പറയുമ്പോള്‍, ചുരുളഴിയുന്നത് കേരളത്തിലെ, പ്രത്യേകിച്ച് കണ്ണൂരിലെ കൊലപാതക-അക്രമ ബോംബ് രാഷ്‌ട്രീയം. അന്നും ഇന്നും കലാലയത്തില്‍ കഠാര രാഷ്‌ട്രീയത്തിന്റെ വിത്തിട്ടതും സിപിഎം-കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനകളായിരുന്നുവെന്ന കാര്യവും നേതാക്കള്‍ സ്വയം വെളിപ്പെടുത്തുകയാണ്.

1960കള്‍ക്കും 70നും ഇടയില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജ് കാമ്പസില്‍ തുടങ്ങി, ഇന്നും ക്രിമിനല്‍ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍, മലര്‍ന്ന് കിടന്ന് തുപ്പുകയാണ്. പരസ്യമായ വിഴുപ്പലക്കുകള്‍ ഇവരുടെ പഴയകാല ചെയ്തികള്‍ പൊതുസമൂഹത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

ഇരുവരുടേയും രാഷ്‌ട്രീയ ചരിത്രം ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ നിറഞ്ഞതാണ്. തലശ്ശേരിയിലെ വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍എസ്എസ് മുഖ്യശിക്ഷകനെ വെട്ടിക്കൊന്ന കേസില്‍ ഒന്നാം പ്രതിയായിരുന്നു പിണറായി വിജയന്‍. 1969 ഏപ്രില്‍ 28ന് രാത്രിയാണ് തലശ്ശേരിയിലെ തയ്യല്‍ തൊഴിലാളി വാടിക്കല്‍ രാമകൃഷ്ണനെ സംഘാദര്‍ശത്തില്‍ വിശ്വസിച്ചുവെന്ന ഒറ്റ കാരണം കൊണ്ട് സിപിഎം സംഘം ഇല്ലാതാക്കിയത്. രാഷ്‌ട്രീയ എതിരാളികളെ വകവരുത്തുന്ന കൊലക്കത്തി രാഷ്‌ട്രീയത്തിന് അന്ന് സിപിഎം തുടക്കമിട്ടു. പിണറായി മുഖ്യമന്ത്രിയായിട്ടും സിപിഎം അത് തുടരുകയാണ്. സിപിഎം ജില്ലാ-സംസ്ഥാന സെക്രട്ടറിയായിരിക്കെയും അക്രമ രാഷ്‌ട്രീയത്തിന് പിണറായി നേതൃത്വം നല്‍കി. ചെന്നൈ വിമാനത്താവളത്തില്‍ വച്ച് സ്വന്തം ബാഗില്‍ നിന്ന് വെടിയുണ്ട പിടിച്ചതടക്കം പല സംഭവങ്ങളിലും പിണറായി സംശയത്തിന്റെ നിഴലിലായി.

പിണറായി ഒരുഭാഗത്ത് മറ്റ് പാര്‍ട്ടികളോട് അസഹിഷ്ണുത തുടര്‍ന്നപ്പോള്‍, മറുഭാഗത്ത് സമാന്തരമായി കെ. സുധാകരനും 1980കള്‍ക്ക് ശേഷം ‘പല്ലിനു പല്ലെ’ന്ന സിദ്ധാന്തവുമായി കോണ്‍ഗ്രസിനുവേണ്ടി രംഗത്തുണ്ടായിരുന്നു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പദവിയിലെത്തിയതോടെ സിപിഎമ്മുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയും ജില്ലയിലെ സമാധാനം കെടുത്തുകയും ചെയ്തു. ഏതാണ്ട് 2000 വരെ കണ്ണൂരിലാകെ ഇരുകൂട്ടരും അശാന്തി വിതച്ചു. സിപിഎം പ്രവര്‍ത്തകന്‍ നാല്‍പ്പാടി വാസു വധക്കേസിലും ഇ.പി. ജയരാജനെ ആന്ധ്രയില്‍ ട്രെയിനി

ല്‍ വച്ച് വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലും സുധാകരന്‍ ആരോപണവിധേയനായി. ഡിസിസി ഓഫീസില്‍ ബോംബ് സൂക്ഷിച്ചത് ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ വേറേ. ഇപ്പോള്‍ ഇരുവരും സംസ്ഥാനത്തെ ക്രിമിനല്‍ രാഷ്‌ട്രീയം രൂപപ്പെടുത്തുന്നതില്‍ മുഖ്യരായിരുന്നെന്ന് അവര്‍ തന്നെ സമ്മതിക്കുകയാണ്. വിജയനും സുധാകരനും തമ്മിലുള്ള വെല്ലുവിളി സമാധാന അന്തരീക്ഷം തകര്‍ക്കുമോയെന്ന ആശങ്കയിലാണ് കേരളം.

Tags: cpmPinarayi VijayancongressVadikal Ramakrishnankerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

India

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

പുതിയ വാര്‍ത്തകള്‍

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.