Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രഞ്ജി ട്രോഫി മത്സരങ്ങളില്‍ കര്‍ണാടകയുടെ വിജയശില്പി; ഇടം കൈയ്യന്‍ ഓള്‍റൗണ്ടര്‍ ബി. വിജയകൃഷ്ണ അന്തരിച്ചു; വിജിക്ക് വിട നല്‍കി ക്രിക്കറ്റ് ലോകം

1968ല്‍ നടന്ന ഹൈദരാബാദിനെതിരായുള്ള വിജിയുടെ ആദ്യ രഞ്ജി മത്സരത്തില്‍ മൂന്ന് വിക്കറ്റുകളും, മദ്രാസിനെതിരെയുള്ള കളിയില്‍ ആറു വിക്കറ്റുകളും വീഴ്‌ത്തിയതോടെ ദക്ഷിണേന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വിജി എന്ന താരോദയം സംഭവിച്ചു. പിന്നീട് കര്‍ണാടകത്തിനു വേണ്ടി പല മത്സരങ്ങളിലും തിളങ്ങിയെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് കടക്കുന്നതിനായി വിജിക്ക് സാധിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2021, 07:32 pm IST
in Cricket

 ബെംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന ക്രിക്കറ്റ് താരം ബി വിജയകൃഷ്ണ (71) ഹൃദയാഘാതത്തെത്തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. ഇടംകൈയന്‍ സ്പിന്നറും, ഓള്‍റൗണ്ടറുമായ വിജയകൃഷ്ണയെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത് 15 വര്‍ഷത്തെ വ്യതിരിക്തമായ ക്രിക്കറ്റ് ജീവിതത്തില്‍ 80 ഫസ്റ്റ് ക്ലാസും, രണ്ട് ലിസ്റ്റ് ‘എ’ മത്സരങ്ങളും കളിച്ചിട്ടുണ്ട്. 

ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 194 വിക്കറ്റ് നേടുകയും രണ്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 2,297 റണ്‍സ് (25.8 ശരാശരിയില്‍) നേടിയിട്ടുമുണ്ട്. സുഹൃത്തുക്കള്‍ക്കിടയില്‍ വിജി എന്നറിയപ്പെട്ടിരുന്ന വിജയകൃഷ്ണ 70കളില്‍ രഞ്ജി ട്രോഫി കിരീടങ്ങള്‍ നേടിയ കര്‍ണാടക ടീമിന്റെ ഭാഗമായിരുന്നു. എഴുപതുകളിലും എണ്‍പതുകളുടെ തുടക്കത്തിലും കര്‍ണാടക ക്രിക്കറ്റ് ടീം നേടിയ പല വിജയങ്ങളിലും ഇടത് കൈയ്യന്‍ ഓള്‍റൗണ്ടര്‍ പ്രധാന പങ്കുവഹിച്ചു. 1949 ഒക്ടോബര്‍ 12 ന് ജനിച്ച വിജി, 1960കളില്‍ പ്രമുഖ ക്രിക്കറ്റ് താരം കെ. നാഗഭൂഷണിന്റെ ശിഷ്യനായിരുന്നു.

 1968ല്‍ നടന്ന ഹൈദരാബാദിനെതിരായുള്ള വിജിയുടെ ആദ്യ രഞ്ജി മത്സരത്തില്‍ മൂന്ന് വിക്കറ്റുകളും, മദ്രാസിനെതിരെയുള്ള കളിയില്‍ ആറു വിക്കറ്റുകളും വീഴ്‌ത്തിയതോടെ ദക്ഷിണേന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വിജി എന്ന താരോദയം സംഭവിച്ചു. പിന്നീട് കര്‍ണാടകത്തിനു വേണ്ടി പല മത്സരങ്ങളിലും തിളങ്ങിയെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് കടക്കുന്നതിനായി വിജിക്ക് സാധിച്ചില്ല. ഒട്ടേറെ കഴിവുകള്‍ ഉണ്ടായിട്ടും, ലോകോത്തര സ്പിന്‍ ജോഡികളായ ബി.എസ്. ചന്ദ്രശേഖര്‍, ഇ.എന്‍.എസ്. പ്രസന്ന എന്നിവരുടെ ആധിപത്യം കാരണം സൗത്ത് സോണിലേക്ക് മാത്രമായി വിജിയുടെ ക്രിക്കറ്റ് ജീവിതം ഒതുങ്ങുകയായിരുന്നു. 

1975-76 സീസണില്‍ മഹാരാഷ്‌ട്രക്കെതിരായി ഏറ്റവും വേഗതയില്‍ സെഞ്ച്വറി നേടിയ വിജി പിന്നീട് രണ്ടു വര്‍ഷത്തിനു ശേഷം ബീഹാറിനെതിരെ ഒരു സെഞ്ച്വറി കൂടി നേടി. 1971ല്‍ സെന്‍ട്രല്‍ കോളേജ് മൈതാനത്ത് നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ വിജിയുടെ കളി കാണുന്നതിനായി എത്തിയത് പതിനായിരങ്ങളായിരുന്നു. 70കളുടെ അവസാനത്തില്‍ രാജസ്ഥാനോട് ഏറ്റുമുട്ടി കാലിനു പരിക്കേറ്റിട്ടും, അര്‍ദ്ധസെഞ്ച്വറിയോടെ ക്രീസില്‍ നിന്നും പുറത്തേക്ക് വന്ന വിജി കാണികള്‍ക്ക് എന്നും ഹരമായിരുന്നു. 1982-83ല്‍ ബോംബെയ്‌ക്കെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിനു ശേഷം അദ്ദേഹം വിരമിച്ചു. സംസ്ഥാന മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സുനില്‍ ജോഷി, അനില്‍ കുംബ്ലെ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Tags: cricketകര്‍ണാടക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വൈഭവ് സൂര്യവംശി 15 വയസ്സിൽ ഏഴ് കോടിയുടെ ആസ്തി കൈവരിച്ചു ; പതിനഞ്ചുകാരൻ എത്ര ശതമാനം ആദായനികുതി അടയ്‌ക്കേണ്ടിവരുമെന്ന് നോക്കാം

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Sport

നന്നായി ചെയ്തു അർജുൻ, മകന്റെ ബൗളിംഗ് കണ്ടപ്പോൾ അച്ഛൻ സച്ചിന്റെ ഹൃദയം അഭിമാനം കൊണ്ട് നിറഞ്ഞു ;  ഹൃദയസ്പർശിയായ ആ കുറിപ്പ് വായിക്കാം

Lifestyle

സൗരവ് ഗാംഗുലിയുടെ ഈ വാക്കുകൾ ഓർമ്മിച്ചാൽ ജീവിതത്തിൽ ഒരിക്കലും തോൽവി നേരിടേണ്ടി വരില്ല

Entertainment

സൂര്യകുമാര്‍ പൊട്ടിച്ച ‘ബോംബ്’; ശ്രീലീലയും തിലക് വര്‍മയും പ്രണയത്തില്‍?

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

ടൂറിസ്റ്റുകൾക്ക് രഹസ്യമായി മദ്യം നൽകാം ; നിയമപരമായി വിൽക്കുന്നതിന് എതിർപ്പ് ; ലക്ഷദ്വീപിൽ മദ്യവിൽപ്പന പറ്റില്ലെന്ന് ഇടത് -ഇസ്ലാമിസ്റ്റ് സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.