Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അംബാനിയുടെ വീടിന് മുമ്പിലെ ബോംബ്: മുന്‍ മുംബൈ പൊലീസുദ്യോഗസ്ഥനെ എന്‍ ഐഎ അറസ്റ്റ് ചെയ്തു; രേഖകള്‍ കണ്ടെടുത്തു

വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുമ്പില്‍ ബോംബ് നിറച്ച വാഹനം ഉപേക്ഷിച്ച കേസില്‍ എന്‍ ഐഎ മുന്‍ മുംബൈ പൊലീസുദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മ്മയെ അറസ്റ്റ് ചെയ്തു. മുംബൈ പൊലീസില്‍ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായിരുന്നു പ്രദീപ് ശര്‍മ്മ. അദ്ദേഹത്തിന്റെ മുംബൈയിലെ വീട് വ്യാഴാഴ്ച രാവിലെ എന്‍ ഐഎ റെയ്ഡ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2021, 04:45 pm IST
in India

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുമ്പില്‍ ബോംബ് നിറച്ച വാഹനം ഉപേക്ഷിച്ച കേസില്‍ എന്‍ ഐഎ മുന്‍ മുംബൈ പൊലീസുദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മ്മയെ അറസ്റ്റ് ചെയ്തു. മുംബൈ പൊലീസില്‍ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായിരുന്നു പ്രദീപ് ശര്‍മ്മ. അദ്ദേഹത്തിന്റെ മുംബൈയിലെ വീട് വ്യാഴാഴ്ച രാവിലെ എന്‍ ഐഎ റെയ്ഡ് ചെയ്തു.  

ഏതാനും രേഖകളും ഇലക്ട്രോണിക് രേഖകളും കണ്ടെടുത്തു. എന്‍ ഐഎ സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത സന്തോഷ് ഷെലാറെ ചോദ്യം ചെയ്തപ്പോഴാണ് പ്രദീപ് ശര്‍മ്മയുടെയും അദ്ദേഹത്തിന്റെ രണ്ട് അനുയായികളുടെയും പേര് പറഞ്ഞത്. ലഖാന്‍ ഭയ്യാ കേസുമായി ബന്ധപ്പെട്ടവര്‍ കൂടിയാണ് ഇവര്‍. ശര്‍മ്മയെ വ്യാഴാഴ്ച തന്നെ എന്‍ ഐഎ കോടതിയില്‍ ഹാജരാക്കി.

സച്ചിന്‍ വാസെ അന്വേഷിച്ചിരുന്ന ശ്രദ്ധേയമായ കേസുകളും ഇപ്പോള്‍ എന്‍ ഐഎ പരിശോധിച്ചുവരികയാണ്. മുംബൈയിലെ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബീര്‍സിംഗുമായുള്ള സച്ചിന്‍ വാസെയുടെ ബന്ധവും പരിശോധിക്കുന്നുണ്ട്.  

നേരത്തെ ഏപ്രിലില്‍ പ്രദീപ് ശര്‍മ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മാര്‍ച്ച് രണ്ട് മുംബൈ പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ പ്രദീപ് ശര്‍മ്മ സച്ചിന്‍ വാസെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി സംശയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ മൊഴി രേഖപ്പെടുത്തല്‍. സ്‌ഫോടകവസ്തുക്കള്‍ വണ്ടിയില്‍ നിറച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മന്‍സുഖ് ഹിരന്‍ എന്ന സ്വകാര്യ വാഹനയുടമയെ നിര്‍ബന്ധിക്കുന്ന സച്ചിന്‍ വാസെയുടെ ദൗത്യവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്നും അന്ന് എന്‍ ഐഎ ചോദിച്ചിരുന്നു. പല കേസുകളിലും സംശയത്തിന്റെ നിഴലിലുള്ള പ്രദീപ് ശര്‍മ്മ 2019ല്‍ സര്‍വ്വീസില്‍ നിന്ന് സ്വമേധയാ പിരിയുകയായിരുന്നു. പിന്നീട് ശിവസേനയുടെ പേരില്‍ നലസൊപാര നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചെങ്കിലും തോറ്റു.

ഫിബ്രവരി 25നാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു പച്ച സ്‌കോര്‍പിയോ കാര്‍ പൂലര്‍ച്ചെ മൂന്ന് മണിക്ക് അംബാനിയുടെ ആന്‍റിലിയ എന്ന ആഡംബര വസതിയ്‌ക്ക് മുന്നില്‍ കണ്ടെത്തുന്നത്. ഇതിനുള്ളില്‍ നിന്നും ഒരു തീവ്രവാദി സംഘടനയുടേതെന്ന് സംശയിക്കുന്ന ഭീഷണിക്കത്തും മുംബൈ പൊലീസ് കണ്ടെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും സ്‌കോര്‍പിയോ വീടിന് മുമ്പില്‍ എത്തിച്ചത് തലേന്നാള്‍ രാത്രിയിലാണെന്ന് കണ്ടെത്തിയിരുന്നു. മാര്‍ച്ച് അഞ്ചിന് ഈ കാറിന്റെ ഉടമസ്ഥനായ മന്‍സുഖ് ഹിരന്‍ എന്നയാളെ മരിച്ച നിലയില്‍ കല്‍വ കടലിടുക്കില്‍ നിന്നും കണ്ടെത്തി. ആത്മഹത്യയാണെന്ന് കരുതിയ ഈ കേസ് പിന്നീട് സച്ചിന്‍ വാസെ നടത്തിയ കൊലപാതകമാണെന്ന് എന്‍ ഐഎ കണ്ടെത്തിയതോടെ ആന്‍റിലിയയ്‌ക്ക മുന്നിലെ സ്‌ഫോടകവസ്തുനിറച്ച കാറിന് പിന്നീല്‍ സച്ചിന്‍ വാസെയും മറ്റും നടത്തിയ ഗൂഡാലോചനയാണെന്ന് എന്‍ ഐഎ കണ്ടെത്തിയിരുന്നു. കാറിനുള്ളില്‍ ഇസ്ലാമിക തീവ്രവാദി സംഘടനകളുടെ ഭീഷണിക്കത്ത് വ്യാജമാണെന്നും തെളിഞ്ഞു.  

ഈ കേസില്‍ മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചിരുന്നു. മുംബൈ പൊലീസ് കമ്മീഷണര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ മുംബൈയിലെ 1750 പബ്ബുകളില്‍ നിന്നായി പ്രതിമാസം 100 കോടി രൂപ വീതം ബലപ്രയോഗത്തില്‍ പിരിച്ചെടുക്കാന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തിയതോടെയാണിത്.

Tags: അനില്‍ ദേശ്മുഖ്പരംബീര്‍ സിംഗ്കേസ്എൻ‌ഐ‌എNcpപ്രദീപ് ശര്‍മ്മShiv Senaസച്ചിന്‍ വാസെആന്‍റിലിയആന്‍റിലിയ ബോംബ് കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

പുതിയ വാര്‍ത്തകള്‍

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിന്‍ ഒരു ഗോളിന് മുന്നില്‍ 106ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് സ്പെയിനിനെ മുന്നിലെത്തിച്ചു

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.