Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിമോചന സമര തീഷ്ണതയില്‍ ‘സമര പുത്രന്‍’

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെയുള്ള വിമോചന സമരം എന്ന ജനകീയ മുന്നേറ്റം എന്നും കേരള ചരിത്രത്തിന്റെ വിലപ്പെട്ട ഏടുകളില്‍ ഒന്നാണ്. ഈ സമരത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയില്‍ ഇട്ട പേര് കൊണ്ട് വ്യത്യസ്തനാവുകയാണ് ഒരാള്‍. അതാണ് കിഴക്കേ കല്ലടയില്‍, കോയിക്കല്‍, പേഴൂര്‍ വീട്ടില്‍ 'പി.ജി. സമരപുത്രന്‍' എന്ന 62കാരന്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 14, 2021, 09:16 am IST
in Kerala

കൊല്ലം: വിമോചന സമരത്തിന് മാത്രമല്ല, സമര പുത്രനുമായി 62 വയസ്സ്… കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെയുള്ള വിമോചന സമരം എന്ന ജനകീയ മുന്നേറ്റം എന്നും കേരള ചരിത്രത്തിന്റെ വിലപ്പെട്ട ഏടുകളില്‍ ഒന്നാണ്. ഈ സമരത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയില്‍ ഇട്ട പേര് കൊണ്ട് വ്യത്യസ്തനാവുകയാണ് ഒരാള്‍. അതാണ് കിഴക്കേ കല്ലടയില്‍, കോയിക്കല്‍, പേഴൂര്‍ വീട്ടില്‍ ‘പി.ജി. സമരപുത്രന്‍’ എന്ന 62കാരന്‍. പേരിലെ കൗതുകം ഈ പേരില്‍ മാത്രം ഒതുങ്ങുന്നതല്ല. എന്‍എസ്എസ് സ്ഥാപകനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ മന്നത്ത് പദ്മനാഭനാണ് ഈ പേര് അദ്ദേഹത്തിനു സമ്മാനിച്ചത്.

വ്യത്യസ്തമായ പേരിന് പിന്നിലെ മഹിമ ഉള്‍ക്കൊള്ളുന്ന ചരിത്രം ഇതാണ്: കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്ക് എതിരെ കോളിളക്കം സൃഷ്ടിച്ച് നടന്ന വിമോചന സമര കാലം. തെക്കന്‍ ജില്ലകളില്‍ ഇത് ഏറെ ശക്തമായിരുന്നത് കൊല്ലം, കിഴക്കേ കല്ലടയില്‍ ആയിരുന്നു. 1959-ല്‍ കല്ലടയിലെ താഴം വാര്‍ഡ് കേന്ദ്രീകരിച്ചുള്ള സമരത്തിന്റെ ഭാഗമായി സംഘര്‍ഷങ്ങള്‍ അരങ്ങേറി. അന്ന് എന്‍എസ്എസ് കരയോഗം സെക്രട്ടറിയായിരുന്നു സമര പുത്രന്റെ അച്ഛന്‍ മട്ടല്ലില്‍ ഗോപാല പിള്ള. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു ഇവിടെ സമരം നടന്നത്. ഈ സമരത്തിന്റെ ഭാഗമായുള്ള ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിനൊടുവില്‍ ഒരു വിഭാഗം ആളുകള്‍ സമീപത്തെ കല്ലടയാറ്റില്‍ ചാടി. ആറ്റില്‍ ചാടിയവരില്‍ പലരും നീന്തി മറുകരയ്‌ക്കെത്തി. എന്നാല്‍ മട്ടല്ലില്‍ ഗോപാലപിള്ള മാത്രം കായലിന്റെ ആഴങ്ങളില്‍പ്പെട്ടുപോയി. തുടര്‍ന്ന് അദ്ദേഹത്തിന് അനുശോചനം അറിയിച്ചു കൊണ്ടും പ്രതിഷേധ സൂചകമായും സമീപത്തുള്ള ചിറ്റുമല മൈതാനിയില്‍ റാലിയും സമ്മേളനവും നടന്നു.

ഗോപാല പിള്ളയുടെ മരണ സമയത്ത് അദ്ദേഹത്തിന്റെ മകന്‍ ജനിച്ചിട്ട് കേവലം 16 ദിവസം മാത്രമേ ആയിരുന്നുള്ളു. ആ പിഞ്ചു കുഞ്ഞിനേയും ഏറ്റുവാങ്ങിയാണ് താഴം ഭാഗത്തുള്ള പ്രതിഷേധക്കാര്‍ അന്ന് ആ സമ്മേളനത്തിന് എത്തിയത്. സമ്മേളന നഗരിയില്‍ മന്നത്തു പദ്മനാഭന്‍ ആ കുഞ്ഞിനെ ഏറ്റുവാങ്ങി നല്‍കിയ പേരാണ് ‘സമര പുത്രന്‍’.

നീണ്ട 62 വര്‍ഷം പിന്നിടുമ്പോഴും പേരിലെ ആ തീഷ്ണത ഇന്നും അദ്ദേഹത്തിന് അലങ്കാരമാണ്. സൈന്യത്തില്‍ നിന്നു വിരമിച്ച അദ്ദേഹത്തോടൊപ്പം അമ്മ ജാനകിയമ്മയും ഭാര്യ കെ.എസ്. പ്രസന്നകുമാരിയും രണ്ടു ആണ്‍മക്കളും ഉണ്ട്. മൂത്ത മകന്‍ അരുണ്‍ കുമാറും കുടുംബവും ദുബായിലും ഇളയ മകന്‍ കിരണ്‍ കുമാര്‍ ബി -ടെക് വിദ്യാര്‍ത്ഥിയുമാണ്. പേരിനു പിന്നിലെ കൗതുകത്തിന് ശക്തമായ ഒരു സമര ചരിത്രത്തിന്റെ പാരമ്പര്യം അവകാശപ്പെടാനുണ്ടെന്ന ചാരിതാര്‍ഥ്യത്തിലാണ് ഈ ‘സമര പുത്രന്‍’.

രഞ്ജിത് മുരളി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.