Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസില്‍ യുവനേതാക്കളെ ഒരുക്കാനുള്ള ‘ടീം രാഹുല്‍ തന്ത്രം’ തകര്‍ന്നു; ഇന്ദിരാഗാന്ധി ജയിച്ചിടത്ത് സോണിയ തോറ്റു; കോണ്‍ഗ്രസ് ഉള്ളില്‍ നിന്ന് തകരുന്നു

കോണ്‍ഗ്രസില്‍ പുതുതലമുറ നേതാക്കളെ ഒരുക്കാനുള്ള 'ടീം രാഹുല്‍ തന്ത്രം' ജിതേന്ദ്ര പ്രസാദ കൂടി ബിജെപിയിലേക്ക് പോയതോടെ തകര്‍ന്നു. പണ്ട് 1980ല്‍ ഇന്ദിരാഗാന്ധി മകന്‍ സഞ്ജയ് ഗാന്ധിയോടൊപ്പം ഒരു സംഘം യുവതല നേതാക്കളെ വളര്‍ത്തിക്കൊണ്ടുവരാന്‍ നടത്തിയ ശ്രമം വന്‍വിജയമായിരുന്നു. പക്ഷെ രാഹുലിനോടൊപ്പം ഒരു യുവനേതൃനിരയെ വളര്‍ത്തിയെടുക്കാനുള്ള സോണിയയുടെ ശ്രമം പക്ഷെ പാളി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2021, 07:31 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ പുതുതലമുറ നേതാക്കളെ ഒരുക്കാനുള്ള ‘ടീം രാഹുല്‍ തന്ത്രം’ ജിതേന്ദ്ര പ്രസാദ കൂടി ബിജെപിയിലേക്ക് പോയതോടെ തകര്‍ന്നു. പണ്ട് 1980ല്‍ ഇന്ദിരാഗാന്ധി മകന്‍ സഞ്ജയ് ഗാന്ധിയോടൊപ്പം ഒരു സംഘം യുവതല നേതാക്കളെ വളര്‍ത്തിക്കൊണ്ടുവരാന്‍ നടത്തിയ ശ്രമം വന്‍വിജയമായിരുന്നു. പക്ഷെ രാഹുലിനോടൊപ്പം ഒരു യുവനേതൃനിരയെ വളര്‍ത്തിയെടുക്കാനുള്ള സോണിയയുടെ ശ്രമം പക്ഷെ പാളി.

രാഹുലിന്റെ വിശ്വസ്തനായിരുന്ന ജിതേന്ദ്ര പ്രസാദ ബിജെപിയിലേക്ക് പോയി. മധ്യപ്രദേശിലെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയും ബിജെപി ക്യാമ്പിലെത്തി. രാജസ്ഥാനിലെ യുവനേതാവായ സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് വിടാനൊരുങ്ങിയെങ്കിലും അവിടുത്തെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നടത്തിയ തന്ത്രപരമായ നീക്കം മൂലം അത് നടന്നില്ല. മനീഷ് തിവാരിയും ആര്‍പിഎന്‍ സിങും തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. മുരളി ദിയോറ മറ്റ് പ്രായമേറിയ വിമത കോണ്‍ഗ്രസ് നേതാക്കളോടൊപ്പം ചേര്‍ന്നിരിക്കുകയാണ്.  

1980ല്‍ ഇന്ദിരാഗാന്ധി മകന്‍ സഞ്ജയ് ഗാന്ധിയോടൊപ്പം ഒരു പിടി യുവനേതാക്കളെക്കൂടി വാര്‍ത്തെടുക്കാന്‍ നടത്തിയ നീക്കം വിജയിച്ചിരുന്നു. അന്ന് വളര്‍ന്നുവന്ന നേതാക്കളാണ് മധ്യപ്രദേശിലെ കമല്‍നാഥും ഇപ്പോഴത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും എല്ലാം. പക്ഷെ 40 വര്‍ഷത്തിനിപ്പുറം സോണിയ തന്റെ മകന്‍ രാഹുലിനോടൊപ്പം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച പുതുയുവതലമുറ നേതാക്കള്‍ എല്ലാവരും നിരാശയുടെ പടുകുഴിയിലാണ്. അത്തരം ഒരു കടുത്ത നിരാശയില്‍ നിന്നാണ് ജിതേന്ദ്ര പ്രസാദ ബിജെപിയിലെത്തിയത്.

അടുത്ത ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം അമ്പേ മോശമായിരിക്കും എന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് വിടാന്‍ ജിതേന്ദ്രയെ പ്രേരിപ്പിച്ചതെന്നറിയുന്നു.  

ജിതേന്ദ്ര പ്രസാദയ്‌ക്ക് കോണ്‍ഗ്രസ് അവസരങ്ങള്‍ നല്‍കിയിരുന്നു. 2009ലും 2014ലും 2019ലും നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെല്ലാം അദ്ദേഹം പരാജയമടഞ്ഞു. 2017ല്‍ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ജിതേന്ദ്ര കോണ്‍ഗ്രസ് ടിക്കറ്റില്‍ തോറ്റു. ഇക്കഴിഞ്ഞ ബംഗാള്‍ നിയസഭാ തെരഞ്ഞെടുപ്പില്‍ ജിതേന്ദ്രപ്രസാദയ്‌ക്കും കോണ്‍ഗ്രസ് ചുമതല ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് ഒരു സീറ്റു പോലും നേടാവാതെ അമ്പേ പരാജയപ്പെട്ടു. ഇതോടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് മാറിയ ജിതേന്ദ്ര പ്രസാദയെ പിന്തുടര്‍ന്ന് ഇനി കോണ്‍ഗ്രസില്‍ നിന്നും പലരും ബിജെപിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

പഞ്ചാബില്‍ പാര്‍ട്ടി പ്രതിസന്ധിയെ നേരിടുകയാണ്. അവിടെ അമരീന്ദര്‍ സിംഗും നവ്‌ജോത് സിംഗ് സിധുവും തമ്മില്‍ പൊരിഞ്ഞ യുദ്ധമാണ്. അതിന് പരിഹാരമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് കഴിയുന്നില്ല. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും യുവതുര്‍ക്കി സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഏറ്റുമുട്ടലിനും സമാധാമായിട്ടില്ല. അതിനിടിയിലാണ് കപില്‍ സിബലും ഗുലാം നബി ആസാദും വീരപ്പമൊയ്‌ലിയും ആനന്ദ ശര്‍മ്മയും ഉള്‍പ്പെട്ട ജി-23 എന്ന വിമത കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്ന വെല്ലുവിളി. എല്ലാ അര്‍ത്ഥത്തിലും കോണ്‍ഗ്രസ് ഉള്ളില്‍ നിന്നു തന്നെ തകര്‍ന്നു നിലംപൊത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. മോദിയുടെ സ്വപ്നമായ കോണ്‍ഗ്രസ് മുക്തഭാരതത്തിലേക്ക് തന്നെയാണ് ഇന്ത്യ അതിവേഗം ചുവടുവെയ്‌ക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. 

Tags: കോണ്‍ഗ്രസ് മുക്ത ഭാരതംടീം രാഹുല്‍ തന്ത്രംജിതേന്ദ്ര പ്രസാദnarendramodiRahul Gandhicongressനരേന്ദ്രമോദിസോണി് ഗാന്ധിIndiragandhiകോണ്‍ഗ്രസ് ഹൈക്കമാന്‍റ്ജി-23
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)
India

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

India

കർണാടകയിലെ ബിജെപി പ്രവർത്തകൻ യോഗേഷ് ഗൗഡയുടെ കൊലപാതകം : കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണി ഉൾപ്പെടെ 16 പേർ കുറ്റക്കാരാണെന്ന് കോടതി

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി, എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാഗര്‍കോവിലില്‍ റോഡ്‌ഷോ ഉടന്‍

പുതിയ വാര്‍ത്തകള്‍

അമ്മയെ പരിചരിച്ച് മടുത്തു; കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ, ക്രൂരകൃത്യം ബെംഗളുരുവിൽ

“ഭാര്യയെ എന്റെ അടുത്തേക്ക് അയക്കൂ, നിനക്ക് കുഞ്ഞ് ജനിക്കും”; ടിസിഎസ് നാസിക് ജീവനക്കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വനിതാസംവരണ ബില്ലിൽ ചർച്ച തുടങ്ങി; ചരിത്ര നിമിഷമെന്ന് അർജുൻ റാംമേഘ്‌വാൾ, നാളെ വൈകുന്നേരം 4 മണിക്ക് വോട്ടെടുപ്പ്

അനുമതിയില്ലാതെ റോഡ് ഷോ; നടൻ വിജയ്‌ക്കെതിരെ പോലീസ് കേസെടുത്തു

ഇന്ത്യയ്‌ക്ക് കൈമാറുന്നത് ഒഴിവാക്കണം; യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപേക്ഷ നല്‍കി നീരവ് മോദി

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്സാസുകള്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

സൗദി അറേബ്യയിൽ ഏപ്രിൽ 19 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത

ദുബായ് : സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

കളിസ്ഥലങ്ങള്‍ നാമമാത്രം; നേട്ടം കൊയ്ത് ടര്‍ഫുകള്‍, മണിക്കൂറിന് 1500 രൂപ വരെ വാടക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.