Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊതു മേഖലാ ബാങ്കുകളില്‍ 888 കോടിയുടെ കടബാധ്യത; തിരിച്ചടവ് മുടങ്ങി, കണ്ണൂര്‍ വിമാനത്താവള നടത്തിപ്പ് വന്‍ പ്രതിസന്ധിയില്‍

കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം വായ്‌പകളുടെ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, വെള്ളം എന്നിവയടക്കം വിമാനത്താവളം നടത്തിക്കൊണ്ടു പോകാന്‍ ഏതാണ്ട് മൂന്നര കോടിയോളം ഒരു മാസം ചെലവുണ്ട്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 7, 2021, 09:45 am IST
in Kerala

കണ്ണൂര്‍: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കൊവിഡ് വ്യാപനവും ലോക്ഡൗണും പ്രവര്‍ത്തനം ആരംഭിച്ച് രണ്ട് വര്‍ഷം മാത്രമായ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തെ പ്രതിസന്ധിയിലാക്കുന്നു. അന്താരാഷ്‌ട്ര സര്‍വീസുകള്‍ മുടങ്ങിയതോടെയാണ് രാജ്യത്തെ പുതിയ വിമാനത്താവളങ്ങളിലൊന്നായ കണ്ണൂരിന് തിരിച്ചടിയായത്.

വിമാനത്താവള കമ്പനിയായ കിയാലിന് വിവിധ പൊതുമേഖലാ ബാങ്കുകളിലായി 888 കോടിയുടെ കടബാധ്യത നിലവിലുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം വായ്‌പകളുടെ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, വെള്ളം എന്നിവയടക്കം വിമാനത്താവളം നടത്തിക്കൊണ്ടു പോകാന്‍ ഏതാണ്ട് മൂന്നര കോടിയോളം ഒരു മാസം ചെലവുണ്ട്. പുതുതായി തുടങ്ങിയ വിമാനത്താവളമെന്ന നിലയില്‍ നിരവധി അടിസ്ഥാന പ്രശ്‌നങ്ങള്‍ നിലനില്‍ക്കേയാണ് കൂനിന്മേല്‍ കുരുവായി കൊവിഡ് മഹാമാരി കടന്നു വന്നത്. ഇതോടെ വിമാനത്താവളത്തിന്റെ സമസ്ത മേഖലകളിലും പ്രതിസന്ധിയുടലെടുത്തിരിക്കുന്നത്. കസ്റ്റംസുകാരുടെ ശമ്പള ചെലവ് ഉടന്‍ അടയ്‌ക്കാനും നിര്‍ദ്ദേശമുണ്ട്.

വിമാനത്താവളം ആരംഭിച്ചതു മുതല്‍ കൃത്യമായി ബാങ്ക് വായ്‌പകളുടെ തിരിച്ചടവ് നടന്നിരുന്നുവെങ്കിലും തുടര്‍ന്നുളള നാളുകളില്‍ തിരിച്ചടവില്‍ വീഴ്ച വന്നു തുടങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ലോക് ഡൗണ്‍ തുടങ്ങിയതു മുതലാണ് ബാങ്ക് വായ്‌പകള്‍ തിരിച്ചടക്കാന്‍ കഴിയാതെ കൂടുതല്‍ ബുദ്ധിമുട്ടിലായത്. പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ ദിവസം മൊറോട്ടോറിയം അനുവദിച്ചിട്ടുണ്ടെങ്കിലും കണ്ണൂര്‍ വിമാനത്താവളത്തിന്റെ നടത്തിപ്പിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന സ്ഥിതിയാണ്.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേതിന് സമാനമായി കണ്ണൂര്‍ വിമാനത്താവളത്തിലും ആഭ്യന്തര സര്‍വീസ് മാത്രമേ നടത്തുന്നുള്ളൂ. അതുകൊണ്ടുതന്നെ വളരെ കുറവ് യാത്രക്കാര്‍ മാത്രമാണ് വിമാനത്താവളവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നത്. നേരത്തെ കസ്റ്റംസ്, എയര്‍പോര്‍ട്ട് അതോറിറ്റി എന്നിവയിലെ ഉദ്യോഗസ്ഥരുടെ ശമ്പളം കേന്ദ്രസര്‍ക്കാരിലേക്ക് മുന്‍കൂട്ടി നല്‍കിയിരുന്നുവെങ്കിലും ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്. സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ശബള കുടിശ്ശിക അടയ്‌ക്കാനായി കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചതായി അറിയുന്നു. ഭീമമായ ശമ്പളം പറ്റുന്ന കസ്റ്റംസ് വിഭാഗത്തില്‍ മാത്രം 34 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ശമ്പളത്തിന്റെ മൂന്നിരട്ടി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലേക്ക് മുന്‍കൂട്ടി അടയ്‌ക്കണമെന്നാണ് വ്യവസ്ഥ.

കുടിശ്ശിക തുക വേഗം അടയ്‌ക്കാമെന്ന് കസ്റ്റംസ് കമ്മീഷണറെ അറിയിച്ച കിയാല്‍ ശമ്പള ചെലവ് അടയ്‌ക്കുന്നതില്‍ നിന്നും അഞ്ചു വര്‍ഷത്തേക്ക് ഒഴിവാക്കണമെന്ന നിവേദനവും നല്‍കിയിട്ടുണ്ട്. ഉത്തര മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകേകി പ്രവര്‍ത്തനം ആരംഭിച്ച കണ്ണൂര്‍ വിമാനത്താവളം കൊവിഡ് പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുമ്പോള്‍ ഇന്നത്തെ അവസ്ഥയ്‌ക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന കിയാല്‍ ഭരണസമിതിയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളാണെന്ന ആരോപണം പല കോണുകളില്‍ നിന്നും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. വിദേശ കയറ്റുമതി സാധ്യമാകുന്ന കാര്‍ഗോ കോംപളക്‌സടക്കം ഉടന്‍ പ്രവര്‍ത്തനമാരംഭിച്ചില്ലെങ്കില്‍ അടച്ചുപൂട്ടലിന്റെ അനിവാര്യതയിലേക്കോ വില്‍പനയിലേക്കോ കോടികള്‍ മുടക്കി നിര്‍മ്മിച്ച കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം നീങ്ങുമെന്ന ആശങ്ക ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

Tags: kannurഎയര്‍പോര്‍ട്ട്Loanബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖോത്സവം

ദേശീയ സേവാഭാരതി ജില്ലാ ആശ്രയ കേന്ദ്രം നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സൂര്യകാന്ത് മഖേച്ഛ ഉദ്ഘാടനം ചെയ്യുന്നു
Kannur

ദേശീയ സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

Kerala

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

പുതിയ വാര്‍ത്തകള്‍

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

നാദാപുരത്തെ തോല്‍വി: ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിക്കും സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം

ബിജെപി എം എല്‍ എ മാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.