Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിപണിയില്ല; തകര്‍ന്നടിഞ്ഞ് കപ്പക്കൃഷി

കാലവര്‍ഷത്തിന് മുമ്പ് വിളവെടുക്കാവുന്ന രീതിയിലാണ് കപ്പ കൃഷി ചെയ്തത്. എന്നാല്‍, മെയ് പകുതിയോടെ അപ്രതീക്ഷിതമായി ഉണ്ടായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. വെള്ളം കയറിയാല്‍ കപ്പയ്‌ക്ക് രുചിയില്ലാതാകും. നന്നായി വേവില്ല. വേനല്‍മഴ ശക്തി പ്രാപിക്കുന്നത് കണ്ട് ചിലരൊക്കെ മൂപ്പെത്താത്ത കപ്പ വെള്ളം കയറുന്നതിനു മുമ്പേ പറിച്ചുമാറ്റി. എന്നാല്‍, ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിപണിയില്‍ യഥാസമയം എത്തിക്കാന്‍ കഴിയാത്തതും തിരിച്ചടിയായി.

Janmabhumi Editorial Desk by Janmabhumi Editorial Desk
May 31, 2021, 07:36 pm IST
in Business
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: വിപണിയില്ലാത്തതും വിലത്തകര്‍ച്ചയും… കൂപ്പുകുത്തി സംസ്ഥാനത്തെ കപ്പക്കൃഷി. വിലത്തകര്‍ച്ചയ്‌ക്കു പിന്നാലെ കാലാവസ്ഥയും പ്രതികൂലമായതോടെ തരിച്ചടി ഇരട്ടിയായി. വേനല്‍ മഴയില്‍ സംസ്ഥാനത്ത് 4459.540 ഹെക്ടര്‍ കപ്പക്കൃഷിയാണ് നശിച്ചത്. 579.74 ലക്ഷം രൂപയുടെ നഷ്ടം. വിലത്തകര്‍ച്ചയില്‍ കൂപ്പുകുത്തിനിന്ന കൃഷിക്കാരാണ് വേനല്‍മഴയില്‍ വീണ്ടും ദുരിതത്തിലായത്. താഴ്ന്ന പ്രദേശങ്ങളിലും പാടത്തും കൃഷി ചെയ്ത കപ്പയാണ് വ്യാപകമായി നശിച്ചത്.  

കാലവര്‍ഷത്തിന് മുമ്പ് വിളവെടുക്കാവുന്ന രീതിയിലാണ് കപ്പ കൃഷി ചെയ്തത്. എന്നാല്‍, മെയ് പകുതിയോടെ അപ്രതീക്ഷിതമായി ഉണ്ടായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. വെള്ളം കയറിയാല്‍ കപ്പയ്‌ക്ക് രുചിയില്ലാതാകും. നന്നായി വേവില്ല. വേനല്‍മഴ ശക്തി പ്രാപിക്കുന്നത് കണ്ട് ചിലരൊക്കെ മൂപ്പെത്താത്ത കപ്പ വെള്ളം കയറുന്നതിനു മുമ്പേ പറിച്ചുമാറ്റി. എന്നാല്‍, ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിപണിയില്‍ യഥാസമയം എത്തിക്കാന്‍ കഴിയാത്തതും തിരിച്ചടിയായി.  

ഇതോടെ 100 രൂപയ്‌ക്ക് 10 കിലോ കപ്പ എന്ന നിലയില്‍ വില്‍ക്കേണ്ട ഗതികേടിലായി കര്‍ഷകര്‍. ചിലരാകട്ടെ, പണം നല്‍കാതെ കപ്പ ആര്‍ക്കു വേണമെങ്കിലും പറിച്ചെടുക്കാമെന്ന നിലപാടുമെടുത്തു. നാടന്‍ കപ്പയ്‌ക്ക് വെറും 12 രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് കിട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 18 മുതല്‍ 20 രൂപ വരെ കിട്ടിയിരുന്നു. ലോക്ഡൗണ്‍ കാലത്ത് കപ്പക്കൃഷി വര്‍ധിച്ചതും തമിഴ്‌നാട്ടില്‍ നിന്ന് വ്യാപകമായി കപ്പ വിപണിയിലെത്തുന്നതുമാണ് വിനയായത്.  

പച്ചക്കപ്പ വില ഇടിയുമ്പോഴും ഉണക്കക്കപ്പ വിറ്റായിരുന്നു കര്‍ഷകര്‍ പിടിച്ചുനിന്നിരുന്നത്. രണ്ടു വര്‍ഷം മുന്‍പ് 130 മുതല്‍ 140 രൂപ വരെ ഉണ്ടായിരുന്ന ഉണക്കക്കപ്പയ്‌ക്ക് ഇപ്പോള്‍ 45-55 രൂപ വരെയാണ് വില. കര്‍ഷകന് കിട്ടുന്നത് കഷ്ടിച്ച് 30 രൂപ മാത്രം.

Tags: crisistapioca
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

കിഫ്ബി പ്രതിസന്ധിയിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്; പദ്ധതികള്‍ പാതിവഴിയിൽ, വായ്പകള്‍ കുന്നുകൂടി

Kerala

സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ; വാതിൽപ്പടി സേവനം മുടങ്ങിയിട്ട് മുന്നാഴ്ച പിന്നിടുന്നു, കരാറുകാർക്ക് നൽകാനുള്ളത് ലക്ഷങ്ങൾ

Kerala

നാടകത്തില്‍ നിന്ന് വന്നവര്‍ ഏതു പ്രതിസന്ധിയിലും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഒപ്പം നില്‍ക്കുന്നവരെന്ന് ലാല്‍ ജോസ്

Kerala

ക്രിസ്മസ് ദിനം ഒഴിവാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍, എന്‍എസ്എസ് സപ്തദിന ക്യാമ്പ് പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

ആറന്മുളയില്‍ ഹോട്ടലുടമയുടെ ആത്മഹത്യക്ക് കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം

കീമില്‍ പുതിയ റാങ്ക് ലിസ്റ്റ് : സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍

ചൈന 5ജി വികസിപ്പിച്ചത് 12 വര്‍ഷവും 25.7 ലക്ഷം കോടി രൂപയും ചെലവഴിച്ച്; ഇന്ത്യ തദ്ദേശീയ ബദല്‍ വികസിപ്പിച്ചത് രണ്ടരവര്‍ഷത്തില്‍: അജിത് ഡോവല്‍

ജെ എസ് കെ സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി, പുതിയ പതിപ്പില്‍ എട്ട് മാറ്റങ്ങള്‍

തുർക്കിയ്‌ക്ക് F-35 യുദ്ധവിമാനം നൽകരുത് : യുഎസിനോട് എതിർപ്പ് അറിയിച്ച് ഇസ്രായേൽ ; പിന്നിൽ ഇന്ത്യയാണെന്ന് തുർക്കി മാധ്യമങ്ങൾ

ജീവിതപങ്കാളി ഈ നക്ഷത്രമാണോ , എങ്കിൽ തേടിവരും മഹാഭാഗ്യം

അരിയിലും കടലയിലും കയറുന്ന ചെള്ളിനെ ഒഴിവാക്കണോ , മാർഗമുണ്ട്

മഹാദേവ ഭക്തർക്ക് സുരക്ഷ ഒരുക്കാൻ ഇന്ത്യൻ സൈന്യം : അമർനാഥ് യാത്രയ്‌ക്ക് സർവ്വസന്നാഹവുമൊരുക്കി ; ഓപ്പറേഷൻ ശിവയ്‌ക്ക് തുടക്കം

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ; ഭാരതത്തിൻറെ പേര് ലോകരാജ്യങ്ങൾക്കു മുൻപിൽ ഉയർത്തിക്കാട്ടാൻ മോദിജിക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies