Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുന്‍ ധനമന്ത്രി വാക്കുകള്‍ പാഴായി; വിദ്യാശ്രീ സ്റ്റുഡന്റ് ലാപ്‌ടോപ്പ് പദ്ധതി പ്രഹസനം

കഴിഞ്ഞ വര്‍ഷം ജൂണിലാണ് പദ്ധതിക്ക് തുടക്കമായത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ലാപ്ടോപ്പിന്റെ വിതരണം ഉദ്ഘാടനം. ഇത്തവണത്തെ അദ്ധ്യയന വര്‍ഷം നാളെ തുടങ്ങുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അലംഭാവം കൂടുതല്‍ വ്യക്തമാകുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 31, 2021, 10:25 am IST
inKerala

ആലപ്പുഴ: മുന്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്ക് ഏറെ കൊട്ടിഘോഷിച്ച വിദ്യാശ്രീ സ്റ്റുഡന്റ് ലാപ്ടോപ്പ് പദ്ധതി പ്രഹസനമായി. പദ്ധതി തുടങ്ങി ഒരു വര്‍ഷമാകുമ്പോഴും വിതരണം ചെയ്തത് ഇരുനൂറോളം ലാപ്‌ടോപ്പുകള്‍ മാത്രം. 1.37 ലക്ഷം പേരാണ് പദ്ധതിയില്‍  രജിസ്റ്റര്‍ ചെയ്ത്.  

കഴിഞ്ഞ വര്‍ഷം ജൂണിലാണ് പദ്ധതിക്ക് തുടക്കമായത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ലാപ്ടോപ്പിന്റെ വിതരണം ഉദ്ഘാടനം. ഇത്തവണത്തെ അദ്ധ്യയന വര്‍ഷം നാളെ തുടങ്ങുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അലംഭാവം കൂടുതല്‍ വ്യക്തമാകുന്നത്.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി ആരംഭിച്ച സാഹചര്യത്തിലാണ് സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠന സഹായത്തിന് എന്ന പേരില്‍ ധനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. കൊറോണ വ്യാപന സമയത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി ആരംഭിച്ചപ്പോള്‍ ടിവിയും ഫോണുമില്ലാത്ത നിര്‍ധനരായ ഒരുപാട് കുട്ടികള്‍ ഏറെ ബുദ്ധിമുട്ടി. ഇതോടെ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ടിവി ചലഞ്ചും, മൊബൈല്‍ ഫോണ്‍ ചലഞ്ചും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ വിദ്യാശ്രീ സ്റ്റുഡന്റ് ലാപ്‌ടോപ് പദ്ധതി പ്രഖ്യാപിച്ചത്. 500 രൂപ മാസ അടവുള്ള 30 മാസത്തെ കെഎസ്എഫ്ഇ സമ്പാദ്യ പദ്ധതിയില്‍ ചേര്‍ന്ന് മൂന്ന് മാസം മുടക്കമില്ലാതെ അടയ്‌ക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കു ലാപ്‌ടോപ് നല്‍കുന്നതാണു പദ്ധതി. ലാപ്‌ടോപ്പിനുള്ള  ടെന്‍ഡര്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ ഏറെ കാലതാമസം നേരിട്ടിരുന്നു.

15,000 രൂപയുടെ ചിട്ടിയില്‍ 750 രൂപ കമ്മീഷന്‍ കഴിച്ച് 14,250 രൂപയാണു ലാപ്‌ടോപ്പിനായി ലഭ്യമാക്കുക. അധിക തുക ഗുണഭോക്താവ് അടയ്‌ക്കണം. വായ്‌പയുടെ അഞ്ച് ശതമാനം പലിശ സര്‍ക്കാരും നാല് ശതമാനം പലിശ കെഎസ്എഫ്ഇയും വഹിക്കും. ആശ്രയ കുടുംബങ്ങള്‍ക്ക് 7,000 രൂപയ്‌ക്ക് ലാപ്‌ടോപ്പ് ലഭിക്കും. എന്നാല്‍ ലാപ്‌ടോപ്പ് മുഴുവന്‍ കുട്ടികള്‍ക്കും ഇതുവരെ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴും സന്നദ്ധ സംഘടനകളും മറ്റും നല്‍കുന്ന സ്മാര്‍ട്ട് ഫോണുകളാണ് പല വിദ്യാര്‍ത്ഥികളുടെയും ആശ്രയം.

Tags: കേരള സര്‍ക്കാര്‍Thomas IsaacLaptop
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.