Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

വേട്ടയാടി മതിയായില്ലെങ്കില്‍ കാള്‍ടെക്‌സ് ജങ്ഷനില്‍ നില്‍ക്കാം, ഒറ്റവെട്ടിന് തീര്‍ക്കണം; സിപിഎമ്മും സദാചാര പോലീസും വേട്ടയാടുന്നതായി മാധ്യമ പ്രവര്‍ത്തക

അസമയത്ത് നാട്ടുകാര്‍ പിടികൂടിയ പോലീസുകാരനെതിരെ അന്വേഷണം എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. രാത്രിയിലെ പെണ്‍നടത്തം ഒക്കെ ആഘോഷമാക്കിയ സംസ്ഥാനമാണ് ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നെതെന്നും വിനീത ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2021, 01:25 pm IST
in Social Trend

കോഴിക്കോട്: ഷുഹൈബ് വധത്തിന് പിന്നാലെ തന്റേയും കുടുംബത്തേയും സിപിഎമ്മും സദാചാര പോലീസും ചേര്‍ന്ന് നിരന്തരം വേട്ടയാടുകയാണെന്ന് മാധ്യമ പ്രവര്‍ത്തക. കോഴിക്കോട് ചോമ്പാല സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സുമേഷിന്റെ ഭാര്യയും മാധ്യമ പ്രവര്‍ത്തകയുമായ വിനീത വേണുവാണ് തന്റെ കുടുംബത്തെ തുടര്‍ച്ചയായി ആക്രമിക്കുന്നതായി ആരോപണം ഉന്നിയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിമര്‍ശനം.  

ഇരിട്ടിയില്‍ വച്ച് സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘം ആക്രമിച്ചതിന് പശ്ചാത്തലത്തിലാണ് വിനീതയുടെ ഈ ആരോപണങ്ങള്‍. സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ ഭര്‍ത്താവിനെതിരെ വ്യാജ പ്രചരണം നടന്നതായും തെറ്റായ വാര്‍ത്ത നല്‍കി വ്യക്തിഹത്യ നടത്തിയതായും അവര്‍ പറഞ്ഞു.

വടകര ചോമ്പാലയില്‍നിന്ന് ഡ്യൂട്ടി കഴിഞ്ഞ കണ്ണൂര്‍ ഇരിട്ടിയിലേക്ക് മടങ്ങവേ സുഹൃത്തിന്റെ വീട്ടില്‍ പോകവേ ഒരു സംഘം ആളുകള്‍ തന്റെ ഭര്‍ത്താവിനെ തടഞ്ഞുനിര്‍ത്തി സദാചാര പോലീസായി ചോദ്യം ചെയ്തു. കാരണം ബോധ്യപ്പെടുത്തിയിട്ടും അവര്‍ ബൈക്ക് എടുത്ത് പോകാന്‍ അനുവദിച്ചില്ല. തുടര്‍ന്ന പോലീസുകാരനാണെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ ആളുകളെ വിളിച്ചു വരുത്തി സഭ്യമല്ലാതെ സംസാരിക്കാന്‍ തുടങ്ങി. അതിനിടെ ഭീഷണിപ്പെടുത്തുകയും ചിലര്‍ ഇത വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.  

പിന്നീട് ഇരിട്ടി സ്റ്റേഷനിലെ മൊബൈല്‍ പെട്രോളിങ് യൂണിറ്റ് എസ്‌ഐയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി ഭര്‍ത്താവിനെ അവിടെനിന്ന് രക്ഷപെടുത്തി. പിറ്റേ ദിവസം മുതല്‍ ഇടത് അനുകൂല സൈബര്‍ ഗ്രൂപ്പുകളിലും വാട്ട്‌സ് അപ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും അക്രമികള്‍ എടുത്ത വീഡിയോ ഉപയോഗിച്ച് വിനീതയുടെ ഭര്‍ത്താവിനെ വളരെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ പ്രചാരണം തുടങ്ങി. ഇടത് അനുകൂല പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ കണ്ണൂരിലെ പല ദൃശ്യമാധ്യമപ്രവര്‍ത്തകരെയും വിളിച്ച് ഭര്‍ത്താവിനെ അനാശ്യാസത്തിന് പിടികൂടിയെന്നാണ് പറഞ്ഞത്. 

ശത്രുതയുടെയും രാഷ്‌ട്രീയത്തിന്റെയും പേരില്‍ അത്തരം ഒരു ദുഷ്പ്രചരണത്തിന് അവര്‍ തന്നെ ചുക്കാന്‍ പിടിച്ചു. ഒരു വാര്‍ത്തയും പ്രത്യക്ഷപ്പെട്ടു. അസമയത്ത് നാട്ടുകാര്‍ പിടികൂടിയ പോലീസുകാരനെതിരെ അന്വേഷണം എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. രാത്രിയിലെ പെണ്‍നടത്തം ഒക്കെ ആഘോഷമാക്കിയ സംസ്ഥാനമാണ് ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നെതെന്നും വിനീത ആരോപിച്ചു. ഇനിയും വേട്ടയാടി മതിയായില്ലെങ്കില്‍ കാള്‍ടെക്‌സ് ജങ്ഷനില്‍ വന്ന് നില്‍ക്കാം. തല ഉയര്‍ത്തിപ്പിടിച്ച് തന്നെ. ഞങ്ങളും കുഞ്ഞുങ്ങളും. ഒറ്റവെട്ടിന് തീര്‍ത്തേക്കണം എന്നും വീനീത കൂട്ടിച്ചേര്‍ത്തു.  

Tags: cpmഎഫ് ബി പോസ്റ്റ്മാധ്യമപ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

Kerala

എം എ ബേബിയുടെ അറസ്റ്റിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ; ഇഡിയ്‌ക്കെതിരെ സമരം നടത്തി ജയിലിലായ എല്ലാ നേതാക്കളെയും മോചിപ്പിക്കണം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇഡി ഉദ്യോഗസ്ഥരെ കൊല്ലാൻ നീക്കം; പതിനൊന്ന് പ്രതികളും റിമാൻഡിൽ, എല്ലാവരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ

Kerala

മൊഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ഉള്ള ചിലർ കണ്ണ് തുറന്ന് കാണട്ടെ ; ഒരു കോടി രൂപയ്‌ക്ക് ചെറിയ ഗണേശ വിഗ്രഹം വാങ്ങി , ലോക്കറ്റായി ധരിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും , വിഘ്‌നേഷ് ശിവനും ; പ്രത്യേക അലങ്കാര പൂജ വഴിപാട് നടത്തി

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഈ സമയം വീട്ടിൽ എള്ള് തിരി കത്തിച്ച് നോക്കൂ , ശനിദശയും സമൃദ്ധിയുടെ കാലമാകും

രോഗദുരിതം ഒഴിയാൻ ധന്വന്തരിമന്ത്രം ; ഇങ്ങനെ ചൊല്ലിയാൽ ഫലം നിശ്ചയം

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

ഇപ്പുറത്ത് ഇന്ത്യയാണ് മറക്കരുത് : തുർക്കിയെ ഒതുക്കാൻ സൈപ്രസിന് ബ്രഹ്മോസ് : ഒപ്പം ഇന്ത്യ തുറക്കുന്നത് യൂറോപ്പിന്റെ ആയുധവിപണിയിലേയ്‌ക്കുള്ള വഴി

“എല്ലാ വിജയഗാഥകളും ഒന്നല്ല”- ഓട്ടോഡ്രൈവറായും വിജയഗാഥ ചമച്ച് യുവതി…ഉപേക്ഷിച്ചത് സമ്മര്‍ദ്ദം മാത്രം നല്‍കിയ ഭാരിച്ച ശമ്പളമുള്ള ഐടി ജോലി

ഇന്ത്യൻ ആകാശക്കോട്ടയ്‌ക്ക് കരുത്തേകാൻ റഷ്യൻ R-37M ദീർഘദൂര എയർ-ടു-എയർ മിസൈലുകൾ വരുന്നു : 1.2 ബില്യൺ ഡോളറിന്റെ കരാർ

‘കലാച്ചി’ 2020ല്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കെ ആര്‍ മീര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.