Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടാം പിണറായി സർക്കാരിലും 13 നോട് ഭയം; 13-ാം നമ്പർ വാഹനം വേണ്ടെന്ന് മന്ത്രി, ഈ വാഹനം ചോദിച്ച് വാങ്ങിയവർ പിന്നെ സഭ കണ്ടിട്ടില്ല

കഴിഞ്ഞ കാലങ്ങളിൽ 13-ാംനമ്പർ ഉപയോഗിച്ചവരുടെ ഗതി ഓർത്തിട്ടാകണം മന്ത്രി വാഹനം തിരികെ വിട്ടത്. വേറെ നമ്പർ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രൈവറും വാഹനവും തിരികെ എത്തിയതോടെ മറ്റൊരു വാഹനത്തിൽ വയർലെസ് സെറ്റ് ഘടിപ്പിച്ച് വിട്ടുനൽകി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2021, 03:23 pm IST
in Kerala

തിരുവനന്തപുരം:  ദൃഡപ്രതിജ്ഞയും സഗൗരവം പ്രതിജ്ഞയും ഒക്കെ ചെയ്താലും 13 എന്നുകേട്ടാൽ കമ്മ്യൂണിസ്റ്റ് മന്ത്രിമാർക്കും ചെകുത്താനെ കണ്ടപോലെയാണ്. രണ്ടാം പിണറായി സർക്കാരിനും 13-ാം നമ്പരിനോട് ഭയം. ഇത്തവണ 13-ാം നമ്പർ കണ്ട് ഭയന്നത് സിപിഐ മന്ത്രി ജി.ആർ.അനിലാണെന്ന് മാത്രം.

എല്ലാ മന്ത്രിമാർക്കും വാഹനം അനുവദിച്ചതിനൊപ്പമാണ് നെടുമങ്ങാട് എംഎൽഎയും ഭക്ഷ്യമന്ത്രിയുമായ ജിആർ അനിലിനും 13-ാം നമ്പർ ഇന്നോവ കാർ ടൂറിസം വകുപ്പ് അനുവദിച്ചത്. വാഹനം സത്യ പ്രതിജ്ഞ വേദിക്ക് സമീപം എത്തിച്ചു. പക്ഷെ ചടങ്ങിനിടെ മന്ത്രിയുടെ ഗൺമാൻ ഓടി ടൂറിസം ഉദ്യോഗസ്ഥരുടെ അടുത്തെത്തി. വാഹനത്തിന്റെ നമ്പർ മാര്‌റണം എന്ന് മന്ത്രി ആവശ്യപ്പെട്ട വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ 13-ാംനമ്പർ ഉപയോഗിച്ചവരുടെ ഗതി ഓർത്തിട്ടാകണം മന്ത്രി വാഹനം തിരികെ വിട്ടത്. വേറെ നമ്പർ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രൈവറും വാഹനവും തിരികെ എത്തിയതോടെ മറ്റൊരു വാഹനത്തിൽ വയർലെസ് സെറ്റ് ഘടിപ്പിച്ച് വിട്ടുനൽകി. 19 നമ്പർ വേണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതെല്ലാംസത്യപ്രതിജ്ഞ നടക്കുന്നതിനടയിലായിരുന്നു എന്നതാണ് രസകരം. ഒടുവിൽ ആലുവ ഗസ്റ്റ് ഹൗസിൽ നിന്നും വന്ന വാഹനമാണ് മന്ത്രിക്ക് നൽകിയത്. മന്ത്രി ആവശ്യപ്പെട്ട 19 നമ്പർ തന്നെ നൽകുമെന്നാണ് സൂചന. 

13 നമ്പർ ചെകുത്താൻ നമ്പരെന്നും രാശി ഇല്ലാത്ത നമ്പർ എന്നുമാണ് അറിയപ്പെടുന്നത്. വിഎസ് അച്യുതാനന്ദൻ സർക്കാരിൽ എംഎബേബി 13 നമ്പർ വാഹനം ചോദിച്ച് വാങ്ങി.പിന്നെ നിയമസഭ കണ്ടിട്ടില്ല. ഇതിനൊപ്പം ഇതേ ഭീതി ഉള്ള വീടാണ് മൻമോഹൻ ബംഗ്ലാവ്.  മൻമോഹൻ ബംഗ്ലാവിൽ കോടിയേരി മുതൽ മോൻസ് ജോസഫ് വരെ നാല് മന്ത്രിമാർ മാറി മാറി താമസിച്ചെങ്കിലും രാശി നന്നായില്ലത്രേ.  ഒന്നാം പിണറായി സർക്കാരിലും ആദ്യം ഇവരണ്ടും ഏറ്റൈടുക്കാൻ ആരും തയ്യാറായിരുന്നില്ല. ഒടുവിൽ സംഭവം വാർത്ത ആയതോടെ തോമസ് ഐസക് രണ്ടും ചോദിച്ചുവാങ്ങി. ഐസ്‌കും പിന്നെ സഭ കണ്ടില്ല. മാത്രമല്ല വിവാദങ്ങളിൽപെട്ട് നട്ടം തിരിയുകയും ചെയ്തു. അതേസമയം ബംഗ്ലാവുകൾ ഇതുവരെ അനുവദിച്ചിട്ടില്ല. പഴയ മന്ത്രിമാർ താമസം മാറികഴിഞ്ഞ് അറ്റകുറ്റ പണികൾക്ക് ശേഷമാകും ബംഗ്ലാവുകൾ അനുവദിക്കുക. ഇതാണ്  അവസ്ഥയെങ്കിൽ മൻമോഹൻ ബംഗ്ലാവ് ഒഴിഞ്ഞുകിടക്കും.

Tags: ministervehiclepinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

Kerala

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

Kerala

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയ വാര്‍ത്തകള്‍

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.