Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മന്ത്രിപദമില്ല; കുഞ്ഞുമോനും കുന്നത്തൂരിനും അവഗണന തന്നെ

ഇടതുമുന്നണിയില്‍ ഘടകകക്ഷിയല്ലാത്തതു കൊണ്ട് കോവൂര്‍ കുഞ്ഞുമോനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2021, 03:27 pm IST
in Kollam

ശാസ്താംകോട്ട: കോവൂര്‍ കുഞ്ഞുമോനെയും കുന്നത്തൂരിനെയും നിര്‍ദാക്ഷണ്യം തഴഞ്ഞ് പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ മന്ത്രിസഭാ രൂപീകരണത്തിന് ഒരുങ്ങുന്നു. തുടര്‍ച്ചയായി അഞ്ചാം തവണയും എംഎല്‍എയായ കോവൂര്‍ കുഞ്ഞുമോനെ മന്ത്രിസഭയില്‍ എടുക്കുമെന്ന അഭ്യൂഹത്തിന് പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട് വിരാമമിട്ടതോടെ പ്രതീക്ഷ തകര്‍ന്ന കുഞ്ഞുമോന്‍ സത്യപ്രതിജ്ഞാ ചടങ്ങിലെ വെറും ‘ക്ഷണിക്കപ്പെട്ട അതിഥിയായി’.

ഇടതുമുന്നണിയില്‍ ഘടകകക്ഷിയല്ലാത്തതു കൊണ്ട് കോവൂര്‍ കുഞ്ഞുമോനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കുഞ്ഞുമോന്‍ ഇത് അഞ്ചാം തവണയാണ് കുന്നത്തൂരില്‍ നിന്നും എംഎല്‍എയായത്. ജനപ്രതിനിധിയായി കാല്‍നൂറ്റാണ്ടായ ഒരു നിയമസഭാ അംഗത്തിന് മന്ത്രി സ്ഥാനം നല്‍കാതിരിക്കുന്നത് സംസ്ഥാന രാഷ്‌ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്ന് കുഞ്ഞുമോനോട് ഒപ്പമുള്ളവര്‍ പറയുന്നു.

ജില്ലയില്‍ കുന്നത്തൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്ക് പലപ്പോഴായി എല്‍ഡിഎഫ് മന്ത്രിസഭകളില്‍ അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അഞ്ചാംതവണ എംഎല്‍എയായിട്ടും കുഞ്ഞുമോനെ ഇക്കുറി നിര്‍ദാഷണ്യം അവഗണിച്ചത് അന്യായമാണന്ന് ലെനിനിസ്റ്റ് ആര്‍എസ്പിക്കാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നീരസം പരസ്യമായി വ്യക്തമാക്കാനും അവര്‍ തയ്യാറല്ല.  ആര്‍എസ്പി  കഴിഞ്ഞ പണ്ടാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ്  

എല്‍ഡിഎഫ് വിട്ട് യുഡിഎഫിന്റെ ഭാഗമായപ്പോള്‍ കുഞ്ഞുമോനും യുഡിഎഫിന്റെ ഭാഗമായി. എന്നാല്‍ ഒരു വെല്ലുവിളിയായി ആര്‍എസ്പിയില്‍ ഒരു വിഭാഗത്തെ എല്‍ഡിഎഫിന്റെ ഭാഗമാക്കാന്‍ സിപിഎം കുഞ്ഞുമോനെ അന്ന് വിദഗ്ധമായി ഉപയോഗിച്ചു. ആ ദൗത്യം  ഫലം കണ്ടു. ആര്‍എസ്പി (എല്‍) ഉണ്ടാക്കി കുഞ്ഞുമോന്‍ എല്‍ഡിഎഫ് പണ്ടാളയത്തിലെത്തി.  

അമ്പലത്തറ ശ്രീധരന്‍ നായരും അഡ്വ. ബലദേവും അടക്കമുള്ള പ്രമുഖര്‍ പുതിയ ആര്‍എസ്പിയില്‍ വന്നതോടെ എല്‍ഡിഎഫിന് താല്‍ക്കാലിക ആശ്വാസമായി. ഇതിന് പ്രത്യുപകാരമായി അന്ന് ഡെപണ്ട്യൂട്ടി സ്പീക്കര്‍ അടക്കമുള്ള വാഗ്ദാനങ്ങളാണ് കുഞ്ഞുമോന് നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് വാഗ്ദാനങ്ങള്‍ എല്ലാം ജലരേഖയായി. പിന്നീട് തമ്മിലടി രൂപപ്പെടുകയും പലരും പാര്‍ട്ടി വിടുകയും ഉപസംഘടനകള്‍ രൂപീകരിക്കുകയും ചെയ്യുന്നതാണ് കണ്ടത്. ഇതോടെ തീര്‍ത്തും ദുര്‍ബലനായ കുഞ്ഞുമോന് ഇത്തവണ കുന്നത്തൂരില്‍ സീറ്റ് നല്‍കുന്ന കാര്യത്തിലും തുടക്കത്തില്‍ തര്‍ക്കമുണ്ടായി.  

എന്നാല്‍ കുഞ്ഞുമോന് സീറ്റ് നിഷേധിച്ചാല്‍ സിപിഐ കുന്നത്തൂരില്‍ അവകാശവാദം ഉന്നയിക്കുമെന്ന കാരണത്താലാണ് സിപിഎം തന്ത്രം മാറ്റാത്തത്. ഒപ്പം വികസനമല്ല വിജയ സാധ്യതയാണ് എല്‍ഡിഎഫ് ന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ മാനദണ്ഡമെന്ന പിണറായിയുടെ നിലപാടും കുഞ്ഞുമോന് തുണയായി. ഇതിനിടെ ഏറെ ദുര്‍ബലമായ ലെനിനിസ്റ്റ് പാര്‍ട്ടി സിപിഎമ്മില്‍ ലയിക്കാനുള്ള നീക്കവുമുണ്ടായി. സംസ്ഥാനത്ത് വിരളിലെണ്ണാവുന്ന ജില്ലകളില്‍ മാത്രം പേരിനെങ്കിലും സംഘടനാ സംവിധാനമുള്ള ആര്‍എസ്പി (എല്‍) നെ ഒരു പാര്‍ട്ടിയായി പോലും കണക്കാക്കാനാകില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.

എം.എസ്. ജയച്ചന്ദ്രന്‍

Tags: ministerKovoor kunhumonKunnathoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

Kerala

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

Kerala

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

Kerala

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

India

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി എച്ച്. ഡി. ദേവഗൗഡയെ സന്ദര്‍ശിച്ചപ്പോള്‍

മോദിയുടെ സംഭാവന ചരിത്രപരം

നരേന്ദ്ര മോദിയുടെ യുഗം

ദുരിതാശ്വാസ വസ്തുക്കൾ പൂഴ്‌ത്തിവെച്ച മുൻ തൃണമൂൽ കാബിനറ്റ് മന്ത്രി അറസ്റ്റിൽ ; കള്ളനെ പിടിച്ചേയെന്ന് നാട്ടുകരുടെ പരിഹാസം

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി റെക്കോർഡ് ഡോളറിലെത്തിയതായി വാണിജ്യ മന്ത്രാലയം

സതീശന്‍ സര്‍ക്കാരിന്റെ വാഗ്ദാന വഞ്ചന

പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ദല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍. റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് സമീപം

റെയില്‍വേ – കൃഷി മന്ത്രിമാരെ കണ്ട് രാജീവ് ചന്ദ്രശേഖര്‍; വികസിത കേരളത്തിനായി കേന്ദ്രതല ചര്‍ച്ചകള്‍ സജീവം

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

അപൂര്‍വ ഗ്രഹസംഗമം… ‘കോസ്മിക് കിസ്സി’ല്‍ വ്യാഴവും ശുക്രനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.