Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ കോവിഡ് ചികിത്സയുടെ പേരില്‍ സ്വകാര്യ ആശുപത്രികളുടെ കൊള്ള ; സ്വയം ഇടപെട്ട് ഹൈക്കോടതി

ജാസ്മി എന്ന 50 കാരിയില്‍ നിന്നും 5,10,189 രൂപയാണ് കോവിഡ് ചികിത്സയുടെ പേരില്‍ ഈടാക്കിയത്. ഡോക്ടര്‍ ഓരോ തവണ പരിശോധിക്കാനെത്തുമ്പോഴും 2,000 രൂപയാണ് ഫീസ് ഈടാക്കിയത്. രോഗി ഉപയോഗിച്ച പിപിഇ കിറ്റിന് ഓരോ ദിവസവും ഓരോ ഫീസാണ് ഈടാക്കിയതെന്നും പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2021, 04:12 pm IST
in Kerala

കൊച്ചി: കേരളത്തില്‍ കോവിഡ് ചികിത്സയുടെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന കൊള്ള വ്യാപകമാവുന്നു. യഥാര്‍ത്ഥ ചികിത്സാ ചെലവിനേക്കാള്‍ നൂറ് ഇരട്ടി ഫീസാണ് പലപ്പോഴും ഈടാക്കുന്നതെന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പരാതി ഉയരുന്നു.  

ജാസ്മി എന്ന 50 കാരിയില്‍ നിന്നും 5,10,189 രൂപയാണ് കോവിഡ് ചികിത്സയുടെ പേരില്‍ ഈടാക്കിയത്. ഡോക്ടര്‍ ഓരോ തവണ പരിശോധിക്കാനെത്തുമ്പോഴും 2,000 രൂപയാണ് ഫീസ് ഈടാക്കിയത്. രോഗി ഉപയോഗിച്ച പിപിഇ കിറ്റിന് ഓരോ ദിവസവും ഓരോ ഫീസാണ് ഈടാക്കിയതെന്നും പറയുന്നു. കൊല്ലം മെഡിട്രീന എന്ന സ്വകാര്യ ആശുപത്രിയാണ് 5,10,189 രൂപയുടെ കൊള്ളബില്‍ നല്‍കിയത്.  അതേ സമയം ആശുപത്രി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. 

ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗിയും സമാനമായ പരാതി ഉന്നയിച്ചു. ഇയാള്‍ക്ക്  ഒരു ലക്ഷത്തിലധികം രൂപയുടെ ബില്ലാണ് ആശുപത്രി നല്‍കിയത്.  ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ മറ്റൊരു രോഗിയില്‍ നിന്നും അഞ്ച് ദിവസത്തെ പിപിഇ കിറ്റിന് മാത്രം ഫീസായി വാങ്ങിയത് 37,350 രൂപയാണ്. അതേ സമയം ആശുപത്രി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. പിപിഇ കിറ്റിന്റെ സാധാരണ വിപണിനിരക്ക് 250 രൂപ മുതല്‍ 300 രൂപ വരെയാണ്. പലപ്പോഴും കോവിഡ് രോഗിക്ക് എത്ര തവണ പിപിഇ കിറ്റ് മാറ്റി നല്‍കുന്ന എന്ന കാര്യം അറിയിക്കാതെ അവസാനബില്ലില്‍ ഇതിന്റെ പേരില്‍ വലിയൊരു തുക എഴുതി നല്‍കുകയാണ് സ്വകാര്യ ആശുപത്രികള്‍ ചെയ്യുന്നതെന്നാണ് പരാതി.

കോവിഡ് ചികിത്സയുടെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന കഴുത്തറുപ്പന്‍ ഫീസിനെക്കുറിച്ച് ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയെ തുടര്‍ന്ന് ഹൈക്കോടതി നേരിച്ച് പ്രശ്‌നത്തില്‍ ഇടപെട്ടു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എറണാകുളം ജില്ല കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഹൈക്കോടതി ഇടപെടലിന് പിന്നാലെ ഡിഎംഒയോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഇത് സംബന്ധിച്ച് ഹൈക്കോടതി വാദം കേള്‍ക്കും. 

മാസങ്ങള്‍ക്ക് കോവിഡ് ഒന്നാം തരംഗകാലത്ത് കോവിഡ് ചികിത്സയുടെ പേരില്‍ സ്വകാര്യം ആശുപത്രികള്‍ നടത്തുന്ന ചൂഷണത്തിനെതിരെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളെജിലെ ഫോറന്‍സിക് സര്‍ജനായ ഡോ. ഹിതേഷ് ശങ്കര്‍ പ്രതികരിച്ചിരുന്നു. പാവപ്പെട്ട ഒരു കോവിഡ് രോഗിക്ക് ഐസൊലേഷന്‍ ആന്‍ഡ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ എന്ന പേരില്‍ നല്‍കിയ ബില്ല് 18,000 രൂപയായിരുന്നു എന്ന് ഹിതേഷ് ശങ്കര്‍ അന്നേ ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് അന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടായില്ല. 

Tags: സ്വകാര്യ ആശുപത്രിcovidജഡ്ജി ദേവന്‍ രാമചന്ദ്രന്‍feesകേരള ഹൈക്കോടതിHighcourt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

Kerala

ഷുഹൈബ് വധം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

Kerala

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം

Kerala

പാചകവാതക ഉപഭോക്താക്കളെ ഒരു വിതരണ ഏജന്‍സിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ട് : ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

തീവ്രവാദ സംഘടനയായി നിരോധിച്ച മണിപ്പൂർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് ദൽഹിയിൽ അറസ്റ്റിലായി

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.