Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നേര്‍മൊഴി

സത്യാനന്തര കാലത്തിന്റെ തന്ത്രങ്ങള്‍ ഏറ്റവും സമര്‍ത്ഥമായി ഉപയോഗിച്ചുവരുന്നത് കെ. സച്ചിദാനന്ദനും കെ.ജി. ശങ്കരപ്പിള്ളയുമാണ്. തൊണ്ണൂറുകള്‍ക്കുശേഷം അവര്‍ മലയാളത്തില്‍ കൊണ്ടുവന്ന വ്യാജസാമൂഹിക യുക്തികളും, അതില്‍നിന്നുണ്ടാക്കിയ വ്യാജസൗന്ദര്യബോധവും പില്‍ക്കാല തലമുറയെ ഏറെ വഴിതെറ്റിച്ചു. പുരോഗമനക്കാരാണ് തങ്ങളെന്ന് പുറമേ കാണിക്കാനായി യാതൊരു ആത്മാര്‍ത്ഥതയും ഉത്തരവാദിത്തവുമില്ലാതെ അവര്‍ വിവിധ വിഷയങ്ങളെ ആവേശപൂര്‍വം വാരിപ്പുണര്‍ന്നു. അവയില്‍ പലതും പരസ്പര വിരുദ്ധവുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2021, 05:00 am IST
inVaradyam

സത്യാനന്തര കാലത്തിന്റെ തന്ത്രങ്ങള്‍ ഏറ്റവും സമര്‍ത്ഥമായി ഉപയോഗിച്ചുവരുന്നത് കെ. സച്ചിദാനന്ദനും  കെ.ജി. ശങ്കരപ്പിള്ളയുമാണ്. തൊണ്ണൂറുകള്‍ക്കുശേഷം അവര്‍ മലയാളത്തില്‍ കൊണ്ടുവന്ന വ്യാജസാമൂഹിക യുക്തികളും, അതില്‍നിന്നുണ്ടാക്കിയ വ്യാജസൗന്ദര്യബോധവും പില്‍ക്കാല തലമുറയെ ഏറെ വഴിതെറ്റിച്ചു. പുരോഗമനക്കാരാണ് തങ്ങളെന്ന് പുറമേ കാണിക്കാനായി യാതൊരു ആത്മാര്‍ത്ഥതയും ഉത്തരവാദിത്തവുമില്ലാതെ അവര്‍ വിവിധ വിഷയങ്ങളെ ആവേശപൂര്‍വം വാരിപ്പുണര്‍ന്നു. അവയില്‍ പലതും പരസ്പര വിരുദ്ധവുമായിരുന്നു. ഒന്നിന്റെ മാര്‍ക്കറ്റ് ഇടിയുമ്പോള്‍ മറ്റൊന്ന് എന്ന രീതിയില്‍ അവര്‍ വിഷയങ്ങളെ സ്വീകരിക്കുകയും ഒഴിവാക്കുകയും ചെയ്തു. ദളിത്, പരിസ്ഥിതി, സ്ത്രീവാദ വിഷയങ്ങളെ കൂടാതെ സ്വത്വവാദം, നവമാര്‍ക്‌സിസം, ആന്റി ഫാസിസം എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ ഒരു ഫാഷനായി മാറി മാറി ഉപയോഗിച്ച് അവര്‍ മലയാളികളെ തെറ്റിദ്ധരിപ്പിച്ചു. ഇതൊക്കെ പുറമെ പറയുമ്പോഴും തങ്ങള്‍ എതിര്‍ത്തിരുന്ന വ്യവസ്ഥിതിയുടെ എല്ലാ ആനുകൂല്യങ്ങളും അവര്‍ പിന്‍പറ്റിയിരുന്നു എന്നതാണ് സത്യാനന്തര കാലത്തെ വലിയ യാഥാര്‍ത്ഥ്യം.  

അവരുടെ ശേഷം വന്നവരിലും ഇതേ കാപട്യം കാണാം. എസ്. ജോസഫിനെ ഉദാഹരണമായെടുക്കാം. ദളിത് കവിയെന്ന് അഭിമാനത്തോടെ വിളിച്ചുപറഞ്ഞുകൊണ്ടാണ് എസ്. ജോസഫ് കവിതയിലേക്ക് വന്നത്. സച്ചിദാനന്ദനായിരുന്നു ജോസഫിനെ കവിതയിലേക്ക് കൈപിടിച്ചു കയറ്റിയത്. ഇതാ താന്‍ വെട്ടിയ വഴിയിലൂടെ കടന്നുവന്ന ഒരു കവി എന്ന് സച്ചിദാനന്ദന്‍ പലതവണ ജോസഫിനെ വിശേഷിപ്പിച്ചു. അതേ ജോസഫ് സ്വന്തമായി മേല്‍വിലാസമുണ്ടായെന്ന് തോന്നിയപ്പോള്‍ പറയുന്നു. താന്‍ ദളിതനുമല്ല, തന്റെകവിത ദളിതു കവിതയുമല്ല എന്ന്. കവിതയെ ദളിത് എന്നോ സവര്‍ണ്ണമെന്നോ വിളിക്കാന്‍ പാടില്ലെന്നും അദ്ദേഹമിപ്പോള്‍ പറയുന്നു. അങ്ങനെ സച്ചിദാനന്ദനെപ്പോലെ ജോസഫും സത്യാനന്തരകാലത്തിന്റെ മുന്നണിയിലെത്തി.  

സച്ചിദാനന്ദന്റെയും കെ.ജി. ശങ്കരപ്പിള്ളയുടെയും കവിതാ ഫാക്ടറിയില്‍ നിന്നും പുറത്തുവന്ന ഉല്‍പ്പന്നങ്ങളാണ് പുതിയ കവിതകളിലേറെയും. ചുരുക്കം ചില കവികള്‍ ഇവരുടെ കമ്പനിയില്‍പ്പെടാതെ പുറത്തുനില്‍ക്കുന്നുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍ അവര്‍ക്ക് കവിതയുടെ മുഖ്യധാരയില്‍ ഇടംകൊടുക്കാന്‍ ആരും തയ്യാറായിട്ടില്ല. ഇതാണ് സത്യാനന്തര മലയാള കവിതയുടെ വര്‍ത്തമാനം.

ഫിക്ഷനിലും സത്യാനന്തര കാലത്തിന്റെ മുദ്രകള്‍ കാണാം. നോവലും ചെറുകഥയും പുതിയ കവിതപോലെ എളുപ്പത്തില്‍ നിര്‍മിക്കാവുന്ന സാഹിത്യരൂപമല്ലല്ലോ അതിനാല്‍ കൃത്യമായ ആസൂത്രണത്തിലൂടെയാണ് കഥാകൃത്തുക്കള്‍ തങ്ങളുടെ അജണ്ടകളുമായി മുന്നോട്ടുപോവുന്നത്. അതിനുവേണ്ടി അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ മാറി നിന്ന് നോക്കുന്ന ഒരാള്‍ക്ക് ഫിക്ഷനിലും വന്നുകഴിഞ്ഞ സത്യാനന്തര യുക്തികള്‍ കണ്ടെത്താന്‍ കഴിയും. സുഭാഷ് ചന്ദ്രന്റെ രചനകളും അതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അവകാശവാദങ്ങളും മാത്രം മതി ഇത് മനസ്സിലാക്കാന്‍. എന്നാല്‍ കൃത്യമായ പ്രൊഫഷണല്‍ ആസൂത്രണത്തോടെ തന്റെ കലാസൃഷ്ടികള്‍ മഹാ സംഭവമാണെന്ന് അദ്ദേഹം വായനക്കാരെ പലവിധത്തില്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. തനിക്കും തന്റെ രചനകള്‍ക്കും ചുറ്റും മഹത്വത്തിന്റേതായ പ്രഭാവലയം തീര്‍ക്കാന്‍ അദ്ദേഹം സ്വയം ശ്രമിച്ച് പരിഹാസ്യനാവുന്നു. അതേസമയം പ്രതിഭകൊണ്ട് അനുഗൃഹീതരായവരാവട്ടെ തങ്ങളുടെ രാഷ്‌ട്രീയാടിമത്വം യാതൊരു ലജ്ജയുമില്ലാതെ പരസ്യമായി പ്രകടിപ്പിച്ച് വായനക്കാരുടെ മുന്നില്‍ ആശ്ചര്യചിഹ്നമായി നില്‍ക്കുന്നതും നാം കാണുന്നു.

കലാകൗമുദി

2021 മെയ് 02

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

Kerala

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

World

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

India

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

India

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.