Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫലം നിര്‍ണയിച്ചത് പച്ചയായ വര്‍ഗീയത; തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വിജയം

വികസനം, അഴിമതി, ശബരിമല, കിറ്റ് വിതരണം എന്നിവയേക്കാള്‍ പച്ചയായ വര്‍ഗീയതയാണ് ഇത്തവണ തെരഞ്ഞെടുപ്പു ഫലം നിര്‍ണയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്‍പ്പെടെ ന്യൂനപക്ഷ വര്‍ഗീയതയെ പ്രീണിപ്പിച്ചു. അതിനു ഫലവുമുണ്ടായി. ഏറ്റവും അധികം ന്യൂനപക്ഷ അംഗങ്ങളുള്ള സഭയായി പുതിയ സഭ മാറും. മാത്രമല്ല ചരിത്രത്തിലാദ്യമായി കേരളത്തില്‍ ജനറല്‍ സീറ്റുകളില്‍ ഭൂരിപക്ഷവും ന്യൂനപക്ഷം ജയിക്കുന്ന സാഹചര്യവും വന്നു.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
May 5, 2021, 10:50 am IST
inKerala

തിരുവനന്തപുരം: എല്ലാ വിഭാഗങ്ങളുടേയും വോട്ട് കിട്ടിയുള്ള വിജയം എന്നാണ് മുഖ്യമന്ത്രി ഇടതുമുന്നണി നേട്ടത്തെക്കുറിച്ച് പ്രതികരിച്ചത്. ഇതുവരെ കിട്ടാതിരുന്ന ക്രിസ്ത്യന്‍, മുസ്ലിം വോട്ടുകള്‍ ഇത്തവണ ഇടത്തേക്ക് എത്തി എന്നതാണ് അതിനര്‍ത്ഥം. ന്യൂനപക്ഷങ്ങളില്‍ ഭീതി വളര്‍ത്തി സംരക്ഷക വേഷം കെട്ടുന്നതില്‍ മുന്നില്‍ നിന്നവര്‍ക്ക് കൂടുതല്‍ നേട്ടം കിട്ടി. കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും മറയാക്കി ഹിന്ദു വിരോധം ഇടതുമുന്നണി പരസ്യമായി പ്രകടിച്ചപ്പോള്‍ കോണ്‍ഗ്രസിന് എതിര്‍ക്കാനായില്ല. കേരള കോണ്‍ഗ്രസിനു പുറമെ മുസ്ലിം ലീഗും കൈവിട്ടു പോകരുത് എന്നതായിരുന്നു കാരണം.

വികസനം, അഴിമതി, ശബരിമല, കിറ്റ് വിതരണം എന്നിവയേക്കാള്‍ പച്ചയായ വര്‍ഗീയതയാണ് ഇത്തവണ തെരഞ്ഞെടുപ്പു ഫലം നിര്‍ണയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്‍പ്പെടെ ന്യൂനപക്ഷ വര്‍ഗീയതയെ പ്രീണിപ്പിച്ചു. അതിനു ഫലവുമുണ്ടായി. ഏറ്റവും അധികം ന്യൂനപക്ഷ അംഗങ്ങളുള്ള സഭയായി പുതിയ സഭ മാറും. മാത്രമല്ല ചരിത്രത്തിലാദ്യമായി കേരളത്തില്‍ ജനറല്‍ സീറ്റുകളില്‍ ഭൂരിപക്ഷവും ന്യൂനപക്ഷം ജയിക്കുന്ന സാഹചര്യവും വന്നു.

ആകെയുള്ള 125 ജനറല്‍ സീറ്റില്‍ 63 ക്രിസ്ത്യന്‍, മുസ്ലിം വിഭാഗത്തില്‍പെട്ട അംഗങ്ങള്‍. ഇടതുമുന്നണിയില്‍ നിന്ന് 32, യുഡിഎഫില്‍ 31 പേര്‍ വീതം. ജനറല്‍ സീറ്റില്‍ ഹിന്ദുക്കള്‍ 62 മാത്രം 140 മണ്ഡലങ്ങളില്‍ 15 എണ്ണം സംവരണ മണ്ഡലങ്ങളാണ്. അവിടെ ഹിന്ദുക്കളായ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിനു മാത്രമേ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയു. ബാക്കിയുള്ള 125 സീറ്റിലാണ് ന്യൂനപക്ഷം ഒരു അംഗത്തിന്റെ ഭൂരിപക്ഷം നേടിയത്. പട്ടികജാതി, പട്ടിക വര്‍ഗ്ഗ സംവരണ സീറ്റായ 15ല്‍ 13 ലും ഇടതുമുന്നണിക്കാണ് ജയം. കോണ്‍ഗ്രസിനു കിട്ടിയ 21 സീറ്റില്‍ 13 സീറ്റും ന്യൂനപക്ഷത്തിനാണ്.

പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത വികാരം  ഫലത്തെ സ്വാധീനിക്കാറുണ്ടെങ്കിലും  നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ടീയമാണ് മുന്നില്‍ നിന്നിരുന്നത്. ഇത്തവണ രാഷ്‌ട്രീയം നോക്കാതെ ന്യൂനപക്ഷങ്ങള്‍ സ്വന്തം മതത്തില്‍ പെട്ടവര്‍ക്ക് വോട്ടിട്ടു.

കല്‍പറ്റയിലെ ഇടതു സ്ഥാനാര്‍ത്ഥി ശ്രേയാംസ് കുമാര്‍ അത് പരസ്യമായി പറഞ്ഞു. പാലക്കാട് ഇ. ശ്രീധരനെ തോല്‍പിച്ചതും മുസ്ലിം ഏകീകരണം തന്നെ. അവസാന നിമിഷം നേമത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ തങ്ങളുടെ പതിനായിരം വോട്ട്   സിപിഎമ്മിന് കൊടുത്തതായി എസ്ഡിപിഐ വോട്ടെടുപ്പിന് മുന്‍പേ പറഞ്ഞിരുന്നു. നാടര്‍ സമുദായത്തിന് പ്രത്യേക സംവരണം പ്രഖ്യാപിച്ചതും നാലു മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും തിരുവനന്തപുരം തൂത്തുവാരാന്‍ ഇടതിന് സഹായകമായി. ന്യൂനപക്ഷ സ്ഥാനാ

ര്‍ത്ഥി മത്സരിച്ച കോവളത്തു മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. ഇടതുമുന്നണി നിര്‍ത്തിയ ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളില്‍ രണ്ടു പേര്‍ മാത്രമാണ് ഹിന്ദു സ്ഥാനാര്‍ത്ഥികളോട് തോറ്റത്.

Tags: keralaകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.