Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിശോധന കുറഞ്ഞു, പ്രതിരോധം മറന്നു; രോഗവ്യാപനം കുത്തനെ കൂടി; മരണക്കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവയ്‌ക്കുന്നു

ഏപ്രില്‍ 10 മുതല്‍ പരിശോധനകളുടെ എണ്ണം കുത്തനെ കൂട്ടി. ഇതോടെ രോഗികളുടെ എണ്ണവും ക്രമാതീതമായി ഉയര്‍ന്നു.

അനീഷ് അയിലം by അനീഷ് അയിലം
May 1, 2021, 08:07 am IST
in Kerala

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് വേണ്ടി സര്‍ക്കാര്‍ ജനങ്ങളെ മറന്നു. അതിന്റെ ഫലമായി പരിശോധനകള്‍ കുറച്ചു, കൂട്ടപ്പരിശോധനാ ക്യാമ്പുകള്‍ നടത്തിയില്ല, പ്രതിരോധ പ്രവര്‍ത്തനങ്ങളും നിലച്ചു. ഇതോടെ കൊവിഡ് വ്യാപനം കുത്തനെ കൂടി. ഇപ്പോഴുള്ളതിന്റെ പകുതി മാത്രം പരിശോധനകളേ മാര്‍ച്ചില്‍ നടന്നുള്ളൂവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗികള്‍ കൂടിയതോടെ വിവാദങ്ങളുണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടലുമായി ഇറങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പരിശോധനകള്‍ കുത്തനെ കുറഞ്ഞിരുന്നുവെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കൃത്യമായ പരിശോധനകളോ അവലോകന യോഗങ്ങളോ നടന്നില്ല. കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതില്‍ പോലും വീഴ്ച വരുത്തി. മൊത്തം പരിശോധനകളില്‍ പകുതിയില്‍ താഴെ മാത്രമാണ് ആര്‍ടിപിസിആര്‍. രോഗലക്ഷണമുള്ളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാലും ആര്‍ടിപിസിആര്‍ നടത്തണമെന്നും ആര്‍ടിപിസിആര്‍ എണ്ണം കൂട്ടണമെന്നുമുള്ള കേന്ദ്ര നിര്‍ദേശവും അവഗണിച്ചു. ഇതോടെ രോഗികളെ കൃത്യമായി കണ്ടെത്തുന്നതില്‍ വീഴ്ചയുണ്ടായി.  

ഏപ്രില്‍ 10 മുതല്‍ പരിശോധനകളുടെ എണ്ണം കുത്തനെ കൂട്ടി. ഇതോടെ രോഗികളുടെ എണ്ണവും ക്രമാതീതമായി ഉയര്‍ന്നു. രോഗലക്ഷണങ്ങളുമായി എത്തിയവരില്‍ മാത്രമായിരുന്നു അന്ന് പരിശോധന. തെരഞ്ഞെടുപ്പു വേളയില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമടക്കം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രം സമയം കണ്ടെത്തി. വൈറസിന് വ്യതിയാനം സംഭവിച്ചുവെന്ന് അറിഞ്ഞിട്ടും ആരോഗ്യവകുപ്പും വേണ്ടത്ര ശ്രദ്ധിച്ചില്ല. ഇതര സംസ്ഥാനങ്ങളില്‍ വ്യതിയാനം വന്ന വൈറസ് വ്യാപനം ശക്തമായിട്ടും അവിടെ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ പോലും നിര്‍ദേശിച്ചില്ല. വിദേശത്ത് നിന്നു വന്നവരെ നിരീക്ഷിക്കാനും സംവിധാനമൊരുക്കിയില്ല. പരിശോധനകള്‍ കര്‍ക്കശമാക്കി കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ വ്യാപനം നിയന്ത്രിക്കാമായിരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

രോഗികളുടെ എണ്ണവും മരണ നിരക്കും ക്രമാതീതമായി ഉയരുമ്പോള്‍ കണക്കുകള്‍ കുറച്ച് കാണിക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പലയിടത്തും മരിക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ പറയുന്നതിനെക്കാള്‍ കൂടുതലാണ്. പോസിറ്റീവ് ആകുന്നവരുടെ എണ്ണവും സര്‍ക്കാര്‍ കുറച്ചാണ് പറയുന്നത്. സര്‍ക്കാരിന്റെ ഈ  വീഴ്ച മറയ്‌ക്കാന്‍ വിവാദങ്ങള്‍ തൊടുത്തു വിടുകയാണ്. വാക്‌സിന്‍ നല്‍കുന്നില്ലെന്ന പ്രചാരണവും വാക്‌സിന്‍ ചലഞ്ചുമെല്ലാം വീഴ്ച മറയ്‌ക്കാന്‍ തന്നെ.

Tags: deathകേരള സര്‍ക്കാര്‍covidടോള്‍Coronacoronavirusഐഎസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, നാട്ടുകാർ ഓടിയെത്തിയെങ്കിലും മറിയം ബീവിയെ രക്ഷിക്കാനായില്ല

India

ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു

Entertainment

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

India

ക്ഷേത്രമതിൽ ഇടിഞ്ഞുവീണു: കുട്ടികളടക്കം ആറ് ഭക്തർക്ക് ദാരുണാന്ത്യം; അപകടകാരണം കനത്ത കാറ്റും മഴയും

World

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടു, 35 പേർക്ക് പരിക്ക്, ആശുപത്രികളിൽ അടിയന്തര ജാഗ്രത

പുതിയ വാര്‍ത്തകള്‍

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യപ്പെട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹർ​ജി

പാളയം മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ കോണിയ്‌ക്കടുത്ത് നിര്‍മ്മിച്ച അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി തുടങ്ങി

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

‘ ഞാൻ മോദിയുടെ ആരാധകൻ , ഇന്ത്യയ്‌ക്ക് എന്ത് സഹായം വേണമെങ്കിലും വിളിക്കാം ‘ ; മോദിയെ പ്രശംസിച്ച് ട്രംപ് ; ഞെട്ടി പാകിസ്ഥാൻ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് നേരെ പാഞ്ഞുവന്നത് 600 ഡ്രോണുകള്‍….ദല്‍ഹിയെ ഉള്‍പ്പെടെ ദഹിപ്പിക്കല്‍ ലക്ഷ്യം;അവയെ ഇന്ത്യ തകര്‍ത്തതെങ്ങിനെ?

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.