Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതത്തെ ഫാസിസ്റ്റ് രാജ്യമായി ചിത്രീകരിച്ചു; രാജ്യവിരുദ്ധ പരാമര്‍ശം നടത്തി കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലാ അധ്യാപകന്‍

തിയറീസ് ആന്‍ഡ് കണ്‍സെപ്റ്റ് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ് എന്ന പേപ്പറിലെ 'ഫാസിസം ആന്‍ഡ് നാസിസം 'എന്ന അദ്ധ്യായത്തെ കുറിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസിലാണ് രാജ്യവിരുദ്ധവും സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുമുള്ള ഗുരുതരമായ പരാമര്‍ശങ്ങള്‍ അദ്ധ്യാപകന്‍ നടത്തിയത്. 19ന് ഒരു മണിക്കൂര്‍ നീണ്ട ഓണ്‍ലൈന്‍ ക്ലാസിലാണ് വിവാദ പരാമര്‍ശവും നോട്ടും നല്‍കിയത്. ക്ലാസ്സ് വീക്ഷിച്ച വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വിഷയം പുറം ലോകത്ത് എത്തിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 21, 2021, 10:04 am IST
in Kerala

കാഞ്ഞങ്ങാട്: ജനാധിപത്യ രാജ്യമായ ഭാരതത്തെ ഫാസിസ്റ്റ് രാജ്യമായി ചിത്രീകരിച്ച് കേന്ദ്ര സര്‍വ്വകലാശാല അദ്ധ്യാപകന്‍. കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനാണ് ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ലക്ചര്‍ നോട്ടില്‍ ഭാരതത്തെ ഫാസിസ്റ്റ് രാജ്യമായി ചിത്രീകരിച്ചത്.  

തിയറീസ് ആന്‍ഡ് കണ്‍സെപ്റ്റ് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ് എന്ന പേപ്പറിലെ ‘ഫാസിസം ആന്‍ഡ് നാസിസം ‘എന്ന അദ്ധ്യായത്തെ കുറിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസിലാണ് രാജ്യവിരുദ്ധവും സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുമുള്ള ഗുരുതരമായ പരാമര്‍ശങ്ങള്‍ അദ്ധ്യാപകന്‍ നടത്തിയത്. 19ന് ഒരു മണിക്കൂര്‍ നീണ്ട ഓണ്‍ലൈന്‍ ക്ലാസിലാണ് വിവാദ പരാമര്‍ശവും നോട്ടും നല്‍കിയത്. ക്ലാസ്സ് വീക്ഷിച്ച വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വിഷയം പുറം ലോകത്ത് എത്തിച്ചത്.  

2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഭാരതം ഫാസിസ്റ്റ് രാജ്യമായി മാറിയതെന്ന് ഇതില്‍ വിവരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഉണ്ടായിരുന്ന വിവിധ രാജ്യങ്ങളിലെ ഫാസിസ്റ്റ് ഭരണകൂടങ്ങളെക്കുറിച്ച് വിവരിച്ചതിന് ശേഷമാണ് ഭാരതത്തിലും സമാനമായ ഭരണമെന്ന് ഇദ്ദേഹം വിവരിക്കുന്നത്. സ്‌പെയിനിലെ ജനറല്‍ ഫ്രാങ്കോ, പോര്‍ച്ചുഗലിലെ സലാസ, അര്‍ജന്റീനയിലെ ജുവാന്‍പെറോണ്‍, ചിലിയിലെ പിനോഷെ, തുടങ്ങി വിവിധ രാജ്യങ്ങളിലെ ഫാസിസ്റ്റ് ഭരണകൂടങ്ങളെക്കുറിച്ച് പ്രതിപാദിച്ചതിന് ശേഷമാണ് അവസാനമായി ഭാരതത്തെക്കുറിച്ചും വിവാദ പരാമര്‍ശം നടത്തുന്നത്.  ഫാസിസ്റ്റ് ഭരണാധിപന്മാര്‍ക്ക് സമാനമായാണ് നരേന്ദ്രമോദി സര്‍ക്കാറിനെയും അദ്ധ്യാപകന്‍ വിവരിച്ചത്. ആര്‍എസ്എസ്, ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ ഫാസിസ്റ്റ് സമാന സംഘടനകളായി പരിഗണിക്കാമെന്നും അദ്ധ്യാപകന്‍ നല്‍കിയ കുറിപ്പില്‍ സൂചിപ്പിക്കുന്നു.

ഭാരതത്തിന്റെ ശത്രുരാജ്യങ്ങള്‍ പോലും പറയാത്ത ഗുരുതരമായ ആരോപണമാണ് കേന്ദ്രസര്‍വ്വകലാശാല അദ്ധ്യാപകന്‍ നടത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ സര്‍വ്വീസ് ചട്ടം ഒമ്പത്, മൂന്ന് (8) തുടങ്ങിയവയുടെ ലംഘനമാണ് അദ്ധ്യാപകന്‍ നടത്തിയിരിക്കുന്നത്. സിലബസ് വിശദീകരിക്കുമ്പോള്‍ തന്റെ രാഷ്‌ട്രീയ അഭിപ്രായം പ്രകടിപ്പിക്കുക മാത്രമല്ല അത് വിദ്യാര്‍ത്ഥികള്‍ക്കുള്ള കുറിപ്പായി നല്‍കുകയും ചെയ്തതിലൂടെ  ഔദ്യോഗിക സ്ഥാനവും അദ്ധ്യാപകന്‍ ദുരുപയോഗം ചെയ്തിരിക്കുകയാണ്. നേരത്തെയും ഈ അദ്ധ്യാപകന്‍ അച്ചടക്ക നടപടിക്ക് വിധേയമായിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ ഗഡ്ചിറോളില്‍ നടന്ന മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ 2018 മെയ് 15ന് തിരുവനന്തപുരം രാജ്ഭവനിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി നേരിട്ടത്.  

കേരള കേന്ദ്രസര്‍വ്വകലാശാലയെ വിവാദ കേന്ദ്രമാക്കാന്‍ പ്രൊഫസര്‍ നടത്തിയ ഗൂഢനീക്കം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. വിദ്യാഭ്യാസ സംരക്ഷണ സമിതി, സര്‍വ്വകലാശാല വിസി, കേന്ദ്ര വിദ്യാഭ്യാസമന്ത്രി, യുജിസി അധികാരികള്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ വിദ്യാഭ്യാസ മേല്‍നോട്ട സമിതി അംഗം എ. വിനോദും പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതിനെ തുടര്‍ന്നാണ് അടിയന്തര അന്വേഷണത്തിന്‌യുജിസി സര്‍വ്വകലാശാലക്ക് നിര്‍ദ്ദേശം നല്‍കിയത്.

Tags: kasargodUniversity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

Kerala

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.