Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതത്തെ ഫാസിസ്റ്റ് രാജ്യമായി ചിത്രീകരിച്ചു; രാജ്യവിരുദ്ധ പരാമര്‍ശം നടത്തി കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലാ അധ്യാപകന്‍

തിയറീസ് ആന്‍ഡ് കണ്‍സെപ്റ്റ് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ് എന്ന പേപ്പറിലെ 'ഫാസിസം ആന്‍ഡ് നാസിസം 'എന്ന അദ്ധ്യായത്തെ കുറിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസിലാണ് രാജ്യവിരുദ്ധവും സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുമുള്ള ഗുരുതരമായ പരാമര്‍ശങ്ങള്‍ അദ്ധ്യാപകന്‍ നടത്തിയത്. 19ന് ഒരു മണിക്കൂര്‍ നീണ്ട ഓണ്‍ലൈന്‍ ക്ലാസിലാണ് വിവാദ പരാമര്‍ശവും നോട്ടും നല്‍കിയത്. ക്ലാസ്സ് വീക്ഷിച്ച വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വിഷയം പുറം ലോകത്ത് എത്തിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 21, 2021, 10:04 am IST
in Kerala

കാഞ്ഞങ്ങാട്: ജനാധിപത്യ രാജ്യമായ ഭാരതത്തെ ഫാസിസ്റ്റ് രാജ്യമായി ചിത്രീകരിച്ച് കേന്ദ്ര സര്‍വ്വകലാശാല അദ്ധ്യാപകന്‍. കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനാണ് ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ലക്ചര്‍ നോട്ടില്‍ ഭാരതത്തെ ഫാസിസ്റ്റ് രാജ്യമായി ചിത്രീകരിച്ചത്.  

തിയറീസ് ആന്‍ഡ് കണ്‍സെപ്റ്റ് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ് എന്ന പേപ്പറിലെ ‘ഫാസിസം ആന്‍ഡ് നാസിസം ‘എന്ന അദ്ധ്യായത്തെ കുറിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസിലാണ് രാജ്യവിരുദ്ധവും സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുമുള്ള ഗുരുതരമായ പരാമര്‍ശങ്ങള്‍ അദ്ധ്യാപകന്‍ നടത്തിയത്. 19ന് ഒരു മണിക്കൂര്‍ നീണ്ട ഓണ്‍ലൈന്‍ ക്ലാസിലാണ് വിവാദ പരാമര്‍ശവും നോട്ടും നല്‍കിയത്. ക്ലാസ്സ് വീക്ഷിച്ച വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വിഷയം പുറം ലോകത്ത് എത്തിച്ചത്.  

2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഭാരതം ഫാസിസ്റ്റ് രാജ്യമായി മാറിയതെന്ന് ഇതില്‍ വിവരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഉണ്ടായിരുന്ന വിവിധ രാജ്യങ്ങളിലെ ഫാസിസ്റ്റ് ഭരണകൂടങ്ങളെക്കുറിച്ച് വിവരിച്ചതിന് ശേഷമാണ് ഭാരതത്തിലും സമാനമായ ഭരണമെന്ന് ഇദ്ദേഹം വിവരിക്കുന്നത്. സ്‌പെയിനിലെ ജനറല്‍ ഫ്രാങ്കോ, പോര്‍ച്ചുഗലിലെ സലാസ, അര്‍ജന്റീനയിലെ ജുവാന്‍പെറോണ്‍, ചിലിയിലെ പിനോഷെ, തുടങ്ങി വിവിധ രാജ്യങ്ങളിലെ ഫാസിസ്റ്റ് ഭരണകൂടങ്ങളെക്കുറിച്ച് പ്രതിപാദിച്ചതിന് ശേഷമാണ് അവസാനമായി ഭാരതത്തെക്കുറിച്ചും വിവാദ പരാമര്‍ശം നടത്തുന്നത്.  ഫാസിസ്റ്റ് ഭരണാധിപന്മാര്‍ക്ക് സമാനമായാണ് നരേന്ദ്രമോദി സര്‍ക്കാറിനെയും അദ്ധ്യാപകന്‍ വിവരിച്ചത്. ആര്‍എസ്എസ്, ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ ഫാസിസ്റ്റ് സമാന സംഘടനകളായി പരിഗണിക്കാമെന്നും അദ്ധ്യാപകന്‍ നല്‍കിയ കുറിപ്പില്‍ സൂചിപ്പിക്കുന്നു.

ഭാരതത്തിന്റെ ശത്രുരാജ്യങ്ങള്‍ പോലും പറയാത്ത ഗുരുതരമായ ആരോപണമാണ് കേന്ദ്രസര്‍വ്വകലാശാല അദ്ധ്യാപകന്‍ നടത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ സര്‍വ്വീസ് ചട്ടം ഒമ്പത്, മൂന്ന് (8) തുടങ്ങിയവയുടെ ലംഘനമാണ് അദ്ധ്യാപകന്‍ നടത്തിയിരിക്കുന്നത്. സിലബസ് വിശദീകരിക്കുമ്പോള്‍ തന്റെ രാഷ്‌ട്രീയ അഭിപ്രായം പ്രകടിപ്പിക്കുക മാത്രമല്ല അത് വിദ്യാര്‍ത്ഥികള്‍ക്കുള്ള കുറിപ്പായി നല്‍കുകയും ചെയ്തതിലൂടെ  ഔദ്യോഗിക സ്ഥാനവും അദ്ധ്യാപകന്‍ ദുരുപയോഗം ചെയ്തിരിക്കുകയാണ്. നേരത്തെയും ഈ അദ്ധ്യാപകന്‍ അച്ചടക്ക നടപടിക്ക് വിധേയമായിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ ഗഡ്ചിറോളില്‍ നടന്ന മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ 2018 മെയ് 15ന് തിരുവനന്തപുരം രാജ്ഭവനിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി നേരിട്ടത്.  

കേരള കേന്ദ്രസര്‍വ്വകലാശാലയെ വിവാദ കേന്ദ്രമാക്കാന്‍ പ്രൊഫസര്‍ നടത്തിയ ഗൂഢനീക്കം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. വിദ്യാഭ്യാസ സംരക്ഷണ സമിതി, സര്‍വ്വകലാശാല വിസി, കേന്ദ്ര വിദ്യാഭ്യാസമന്ത്രി, യുജിസി അധികാരികള്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ വിദ്യാഭ്യാസ മേല്‍നോട്ട സമിതി അംഗം എ. വിനോദും പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതിനെ തുടര്‍ന്നാണ് അടിയന്തര അന്വേഷണത്തിന്‌യുജിസി സര്‍വ്വകലാശാലക്ക് നിര്‍ദ്ദേശം നല്‍കിയത്.

Tags: kasargodUniversity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Kerala

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.