Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മധുവാഹിനീ തീരത്തെ ദുര്‍ഗാപരമേശ്വരി

മൂന്നു ഭാഗവും മധുവാഹിനിപ്പുഴ വലം വെച്ചൊഴുകുന്ന മല്ലത്ത് തലയുയര്‍ത്തി നില്‍ക്കുകയാണ് കാസര്‍കോട് ജില്ലയിലെ മൂളിയാര്‍ ഗ്രാമത്തിലെ മല്ലം ദുര്‍ഗാ പരമേശ്വരി ക്ഷേത്രം. 300 വര്‍ഷം മുന്‍പ് സ്ഥാപിക്കപ്പെട്ടുവെന്ന് കരുതുന്ന ക്ഷേത്രം മറ്റു ദുര്‍ഗാ ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമാണ്.

നീരജ് ജി.ജി by നീരജ് ജി.ജി
Apr 20, 2021, 05:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മൂന്നു ഭാഗവും മധുവാഹിനിപ്പുഴ വലം വെച്ചൊഴുകുന്ന മല്ലത്ത് തലയുയര്‍ത്തി നില്‍ക്കുകയാണ് കാസര്‍കോട് ജില്ലയിലെ മൂളിയാര്‍ ഗ്രാമത്തിലെ മല്ലം ദുര്‍ഗാ പരമേശ്വരി ക്ഷേത്രം. 300 വര്‍ഷം മുന്‍പ് സ്ഥാപിക്കപ്പെട്ടുവെന്ന് കരുതുന്ന ക്ഷേത്രം മറ്റു ദുര്‍ഗാ ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമാണ്. മഹാരാഷ്‌ട്രയിലെ മറാത്ത സാമ്രാജ്യത്തിന്റെ പതനത്തോടെ അവിടെ നിന്നു പലായനം ചെയ്ത ബ്രാഹ്മണര്‍ സ്ഥാപിച്ചതാണ് ഈ പുണ്യ പുരാതന ക്ഷേത്രം എന്നാണ് വിശ്വാസം. കരാട എന്ന സ്ഥലത്തു നിന്നുള്ളവരായതുകൊണ്ട് ഇവര്‍  പില്‍ക്കാലത്ത് കരാട ബ്രാഹ്മണര്‍ എന്നും അറിയപ്പെട്ടു.  

മധുവാഹിനി പുഴയോരത്ത് കിഴക്കുഭാഗത്തേക്ക് അഭിമുഖീകരിച്ചാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അന്നപൂര്‍ണേശ്വരിയായ ദുര്‍ഗാ ദേവിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഇത് ശ്രീചക്രസഹിതമായ ദര്‍പ്പണബിംബമാണ്. ഗര്‍ഭഗൃഹത്തിന്റെ എതിര്‍വശത്ത് നമസ്‌കാരമണ്ഡപം ഉള്‍ക്കൊള്ളുന്ന വിധത്തില്‍ ചുറ്റമ്പലവുമുണ്ട്. ചെങ്കല്ലുകൊണ്ടാണ് ചുറ്റമ്പലം  നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ അകത്തുതന്നെ വടക്കുഭാഗത്ത് ജടാധാരി തെയ്യത്തിന്റെ സാന്നിധ്യവുമുണ്ട്. പ്രധാന പ്രവേശനദ്വാരത്തിന്റെ ഇരുവശങ്ങളിലുമായി പഴയ രാജഗോപുരത്തിന്റെ കീഴില്‍ വിശ്രമ മണ്ഡപവവും നിര്‍മ്മിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ് അഗ്രശാല. അതിന് അപ്പുറത്തായി മധുവാഹിനി നദിയുടെ തീരത്ത് സ്‌നാനഘട്ടം കാണാം. അവിടെതന്നെ ഒരു ആല്‍ത്തറയും അതില്‍ നാഗപ്രതിഷ്ഠയുമുണ്ട്.

ഏകദേശം 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് കരാട ബ്രാഹ്മണര്‍ അവരുടെ ആരാധനാശക്തിയായ ശ്രീ ചക്രസ്ഥിത ദേവിയുമായി കാസര്‍കോട് ജില്ലയിലെ മധുവാഹിനി നദിയുടെ തീരത്തുള്ള മല്ലം എന്ന സ്ഥലത്തെത്തിയെന്നും ആ ശ്രീചക്രത്തെ അവര്‍ ഈ പുണ്യനദിയുടെ തീരത്ത് പ്രതിഷ്ഠിച്ചുമെന്നാണ് ചരിത്രങ്ങളില്‍ പറയുന്നത്. തെങ്ങിന്റെ ഓല കൊണ്ട് നിര്‍മിച്ചതായിരുന്നു ആദ്യ ക്ഷേത്രം. 17ാം നൂറ്റാണ്ടിലാണിതെന്നും കരുതപ്പെടുന്നു. 1865 ലാണ് ക്ഷേത്രം ആദ്യമായി പുതുക്കി പണിതത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ക്ഷേത്രം പുതുക്കിപ്പണിതുവെങ്കിലും അതിനുശേഷം പ്രധാനപ്പെട്ട പരിഷ്‌കാരങ്ങള്‍ എല്ലാംതന്നെ നടന്നത് 1940 നു ശേഷമായിരുന്നു.

ആനമജല്‍ കുടുംബാംഗങ്ങളാണ് ഇപ്പോള്‍ ക്ഷേത്ര ഭരണം നടത്തുന്നത്. നവരാത്രി ദിവസങ്ങളില്‍ കാസര്‍കോട് ജില്ലയിലെ ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്ന ക്ഷേത്രം കൂടിയാണിത്. നവരാത്രി ദിവസങ്ങളില്‍ എല്ലാ ദിവസവും വിശേഷാല്‍ പൂജകളും നവമി ദിവസം ചണ്ഡികാ ഹോമവും ഇവിടെ നടക്കാറുണ്ട്. കര്‍ണ്ണാടക ജില്ലയില്‍ നിന്നുള്ള നിരവധി ഭക്തരാണ് ദിവസവും ക്ഷേത്രത്തില്‍ എത്തുന്നത്.

Tags: ക്ഷേത്രം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

മഴക്കാലത്ത് ഡ്രൈവിംഗിനിടെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

മലയാളത്തിലെ ആദ്യ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിക്കാൻ ദുൽഖർ സൽമാൻ

കാനഡയുടെ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി (വലത്ത്)

മോദിയെ തളയ്‌ക്കാനാവില്ല മക്കളേ…കാനഡയിലെ ജി7 യോഗത്തില്‍ മോദിയെ ക്ഷണിച്ചില്ലെന്ന വ്യാജപ്രചാരണം പൊളിഞ്ഞു, മോദിക്ക് ക്ഷണമുണ്ട്

മത്സരയോട്ടം നടത്തി: സ്വകാര്യ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി

തല്ലിക്കൊന്ന് കാട്ടില്‍ക്കളയും, അപ്പന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കും..; സാന്ദ്ര തോമസിന് വധഭീഷണി

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മുപ്പതാം വാര്‍ഷികം ബാകുവില്‍

അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായി രാഹുല്‍ ഗാന്ധി (വലത്ത്)

അദാനിയ്‌ക്ക് ഡിബിഎസ് നല്‍കുക 1286 കോടി രൂപ; അദാനിയ്‌ക്ക് വായ്പ നല്‍കാന്‍ മടിക്കാതെ അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങള്‍

വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം പൂര്‍ണമാകൂ: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

‘നരേന്ദ്രന്‍ സറണ്ടര്‍’ ചെയ്തിട്ടില്ല….പാകിസ്ഥാന് കീഴടങ്ങിയത് രാഹുല്‍ ഗാന്ധി

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കിന് ടെലികോം പച്ചക്കൊടി; ഇന്ത്യയ്‌ക്ക് അതിവേഗ ഉപഗ്രഹഇന്‍റര്‍നെറ്റ്, സിനിമ ഡൗണ്‍ലോഡ് ഒരു മിനിറ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies