Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം

308 എക്കര്‍ വിസ്തൃതിയുള്ള ജയില്‍ വളപ്പില്‍ തടവുകാര്‍ വിവിധ കൃഷി ചെയ്തു വരുന്നുണ്ട്. കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം കാരണം കാര്‍ഷികോല്‍പന്നങ്ങള്‍ മുഴുവന്‍ നശിക്കുകയാണ്. പതിനായിരക്കണക്കിനു രൂപയുടെ കൃഷിനാശമാണ് ഇത്തരത്തില്‍ ജയിലിനുണ്ടായത്.

Janmabhumi Online by Janmabhumi Online
Apr 19, 2021, 11:34 am IST
in Kasargod
FacebookTwitterWhatsAppTelegramLinkedinEmail

കാഞ്ഞങ്ങാട്: മതിലു കെട്ടാന്‍ പൊതുമരാമത്ത് വകുപ്പ് 2.37 കോടി രൂപ എസ്റ്റിമേറ്റ് തയ്യാറാക്കിയ ചീമേനി തുറന്ന ജയിലിന് അന്തേവാസികളായ തടവ് പുള്ളികള്‍ പണിതപ്പോള്‍ ഒരു ലക്ഷം രൂപയ്‌ക്ക് ഒരു കിലോമീറ്റര്‍ പൂര്‍ത്തിയായി.  

 ജയില്‍ സ്ഥാപിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപ്പാക്കാന്‍ കഴിയാതെപോയ പദ്ധതിയാണു ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചത്. നേരത്തെ കമ്പി വേലിയാണ് ഇവിടെ ഉണ്ടായിരുന്നത്. അത് തകര്‍ന്നതോടെ പൊതുജനങ്ങള്‍ നിയന്ത്രണമില്ലാതെ വളപ്പില്‍ പ്രവേശിച്ചിരുന്നു.  

 308 എക്കര്‍ വിസ്തൃതിയുള്ള ജയില്‍ വളപ്പില്‍ തടവുകാര്‍ വിവിധ കൃഷി ചെയ്തു വരുന്നുണ്ട്. കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം കാരണം കാര്‍ഷികോല്‍പന്നങ്ങള്‍ മുഴുവന്‍ നശിക്കുകയാണ്. പതിനായിരക്കണക്കിനു രൂപയുടെ കൃഷിനാശമാണ് ഇത്തരത്തില്‍ ജയിലിനുണ്ടായത്. ഇതിനു പരിഹാരം കാണാന്‍ ജയില്‍ വളപ്പിനു ചുറ്റും കമ്പിവേലി കെട്ടണമെന്ന നിര്‍ദേശമാണ് ആദ്യം ഉയര്‍ന്നത്. പിന്നീട് ചുറ്റുമതില്‍ കെട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി പൊതുമരാമത്ത് അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ ജയില്‍ വളപ്പിനു ചുറ്റും എട്ടുകിലോമീറ്റര്‍ നീളത്തില്‍ മതില്‍ കെട്ടണമെന്നും ഇതിനായി 2.37 കോടി രൂപ ചെലവാകുമെന്ന് എസ്റ്റിമേറ്റ് നല്‍കുകയായിരുന്നു. ഇത്രയും തുക സര്‍ക്കാരില്‍ നിന്ന് അനുവദിച്ചുകിട്ടുക പ്രയാസമുള്ള കാര്യമായിരുന്നു.

ജയിലിലെ ചെങ്കല്‍ ക്വാറിയില്‍ രണ്ടാം തരത്തിലും മൂന്നാം തരത്തിലും പെട്ട കല്ലുകള്‍ പതിനായിരക്കണക്കിനുണ്ടായിരുന്നു. ഇത് വെറുതെ നഷ്ടപ്പെടുത്താന്‍ പാടില്ലെന്ന നിര്‍ദേശവുമായി സൂപ്രണ്ട് സര്‍ക്കാരില്‍ നിന്ന് അനുമതി നേടി. സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ക്വാറിയിലെ കല്ലുകള്‍ ഉപയോഗിച്ചു തടവുകാരുടെ സഹായത്തോടെ മതില്‍ നിര്‍മിക്കാനാരംഭിച്ചു. ഇതിനായി ആദ്യ പടി എന്നോണം ഒരു ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ഈ തുക ഉപയോഗിച്ചു ഒരുകിലോമീറ്റര്‍ മതില്‍ പൂര്‍ത്തീകരിച്ചു. ഇനി ഏഴുകിലോമീറ്റര്‍ പത്തുലക്ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ പറഞ്ഞു.

Tags: prisonerWallCheemeni jail
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വാഹനങ്ങള്‍ക്ക് കേടുപാട്

Kerala

പഴയ ഗേറ്റില്‍ തൂങ്ങി കളിക്കവെ ഗേറ്റും മതിലും തകര്‍ന്ന് 5 വയസുകാരന്‍ മരിച്ചു

Kerala

കാക്കനാട് ജില്ലാ ജയിലിൽ അസിസ്റ്റന്റ് ജയിൽ ഓഫീസറുടെ കൈ തല്ലിയൊടിച്ച് മോഷണക്കേസ് പ്രതികൾ

Lover putting wedding ring on prisoner hand
India

ശിക്ഷ ജീവപര്യന്തമായാലും തടവുകാരന് വിവാഹമാകാം, പരോള്‍ അനുവദിച്ച് മദ്രാസ് ഹൈക്കോടതി

Kerala

ട്രെയിനില്‍ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച തടവുപുള്ളിയെ പിടികൂടി

പുതിയ വാര്‍ത്തകള്‍

പാദപൂജ: ഗവര്‍ണറെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി,ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമെന്ന് ഗവര്‍ണര്‍, നടക്കാന്‍ പാടില്ലാത്ത കാര്യമെന്ന് മന്ത്രി

പാളത്തിൽ വിള്ളൽ ; ട്രെയിൻ തീപ്പിടിത്തത്തിൽ അട്ടിമറിയെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് റെയിൽവേ

ഇന്ത്യയിലെ ഏറ്റവും പുരാതനമായ ശക്തീപീഠങ്ങളിൽ ഒന്ന് ; ശ്രീരാമൻ ദർശനം നടത്തിയ ക്ഷേത്രം ; ടിപ്പു തകർക്കാൻ ശ്രമിച്ച തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

‘ അവർ ചന്ദ്രമുഖിയായി അഭിനയിക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു ‘ ; ജ്യോതികയെ പറ്റി രജനികാന്ത്

രാമനാകാൻ എത്തിയ അരുൺ ഗോവിലിനെ നിരസിച്ച രാമാനന്ദ് സാഗർ ; പുഞ്ചിരിയിൽ രാമാനന്ദ് സാഗറിനെ വീഴ്‌ത്തി ; രാമനാകാൻ പുകവലി ഉപേക്ഷിച്ച അരുൺ ഗോവിൽ

പടക്കം വാങ്ങിത്തന്നതും പൊട്ടിക്കാന്‍ വെല്ലുവിളിച്ചതും സിപിഎം നേതാക്കള്‍ : സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്റഫ് കല്ലടി

എസ്എഫ്‌ഐ ക്ഷുഭിത യൗവനത്തെ കൂടെ നിര്‍ത്തുന്നു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ടിവിയില്‍ കാണാം- പി ജെ കുര്യന്‍

സദാനന്ദന്‍ മാസ്റ്റര്‍ക്ക് മാര്‍ക്കിടാന്‍ രമേശ് ചെന്നിത്തലയ്‌ക്ക് എന്ത് അവകാശവും യോഗ്യതയുമാണുളളതെന്ന് എന്‍ ഹരി

ഭഗവ പതാക കയ്യിലേന്തിയത് ചെറിയ പ്രായത്തിലാണ് ; അതുയര്‍ത്തിയതിന് തല്ല് കൊണ്ടിട്ടുണ്ട് ; മരിക്കുമ്പോഴും ആ പതാകയില്‍ പൊതിഞ്ഞേ ശരീരം തീയെടുക്കൂ

അജ്മൽ കസബെന്ന ഇസ്ലാം ഭീകരനെ തൂക്കുകയറിന് മുന്നിലെത്തിച്ച അഭിഭാഷകൻ :  ഉജ്ജ്വൽ നിഗം ഇനി രാജ്യസഭയിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies