Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മനസിലുണ്ട് ആ അമ്മമാര്‍; ആദ്യ പോരാട്ടത്തിന്റെ അനുഭവം പങ്കിട്ട് വിവേക് ഗോപന്‍

ദിവസവും ടെലിവിഷനില്‍ വിവേകിനെ കണ്ടപ്പോള്‍ ആ എണ്‍പതുകാരിയുടെ കണ്ണുകളില്‍ വല്ലാത്ത തിളക്കമായിരുന്നു. കൈകള്‍ വല്ലാതെ വിറയ്‌ക്കുന്നുണ്ടായിരുന്നു.

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Apr 8, 2021, 04:12 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: തേവലക്കരയിലെ സ്വീകരണത്തിനിടയിലാണ് റോഡരികിലെ വീട്ടില്‍ നിന്നും മോനെ… എന്ന വിളി കേട്ടത്. ചവറ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി വിവേക് ഗോപന്‍ പ്രചാരണവാഹനത്തില്‍ നിന്നുമിറങ്ങി ആ വീട്ടിലേക്ക് ചെന്നു. സമീപവാസികളെല്ലാം പറഞ്ഞു, ആ അമ്മയ്‌ക്ക് മറവിരോഗത്തിന്റെ പ്രശ്‌നമുണ്ട്. എന്നാല്‍ ദിവസവും ടെലിവിഷനില്‍ വിവേകിനെ കണ്ടപ്പോള്‍ ആ എണ്‍പതുകാരിയുടെ കണ്ണുകളില്‍ വല്ലാത്ത തിളക്കമായിരുന്നു. കൈകള്‍ വല്ലാതെ വിറയ്‌ക്കുന്നുണ്ടായിരുന്നു. എന്നിട്ടും ആ അമ്മ തന്നെ അനുഗ്രഹിച്ചുകൊണ്ട് യാത്രയാക്കിയത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമെന്ന് വിവേക് ഗോപന്‍.  

പന്മനയിലെ വിജയമ്മയുടെ സ്‌നേഹവും ഒരിക്കലും മറക്കാനാവില്ല. കയര്‍തൊഴിലാളിയായ വിജയമ്മയുടെ കാലുകള്‍ മുറിച്ചതാണ്. അസുഖബാധിതയായ ആ അമ്മ ഗേറ്റിന് മുന്നില്‍ റോഡുവക്കില്‍ കസേരയിട്ട് തന്നെ സ്വീകരിക്കാനായി കാത്തിരുന്നു. കണ്ടതും വാരിപുണര്‍ന്നു. വിജയാശംസ നേര്‍ന്നു. മോനെ ഈ നാടിന് വേണം. മോന്‍ ജയിക്കും എന്ന് വീണ്ടും വീണ്ടും ആവര്‍ത്തിച്ചു. കൈയില്‍ സുരക്ഷിതമായി കരുതിയിരുന്ന ഒരു വെള്ള ഷാള്‍ യാത്രയാക്കുമ്പോള്‍ അണിയിച്ചതും മറക്കാനാവില്ല.  

എല്ലാ ദിവസവും ടെലിവിഷനില്‍ കാണുന്നതിനാലാകാം ഒരുപാട് പേര്‍ അവരുടെ സഹോദരനും മകനുമായി എന്നെ സ്വീകരിച്ചു. അതില്‍പരം സന്തോഷമില്ല. മിക്കവര്‍ക്കും അവരുടെതായ പ്രശ്‌നങ്ങളുണ്ട്, ആദ്യമായി തെരഞ്ഞെടുപ്പു രംഗത്തിറങ്ങിയതിന്റെ അനുഭവം പങ്കുവെച്ച് വിവേക് പറഞ്ഞു.

അത് പറയാനും പരിഹരിക്കാനുമുള്ള അത്താണിയായി രാഷ്‌ട്രീയക്കാരെയാണ് കാണുന്നത്. ഞാന്‍ ഒരു രാഷ്‌ട്രീയക്കാരനായി നിലകൊള്ളാതെ അവരിലൊരാളായി നിന്നുവെന്നതാണ് തെരഞ്ഞെടുപ്പിലും പ്രചാരണരംഗത്തും എടുത്തുപറയേണ്ട സംഗതി. ചിലയിടങ്ങളില്‍ ചെറുപ്പക്കാരായിരുന്നു വലിയ പിന്തുണ നല്കിയത്. ക്രിക്കറ്റ് താരം കൂടിയായതിനാല്‍ അവരോടൊപ്പം കളിക്കാനും സമയം ചിലവിട്ടു. എതിര്‍ സ്ഥാനാര്‍ഥികളെല്ലാം പ്രഗത്ഭരായിരുന്നു.

 പക്ഷേ അതൊന്നും ഞാന്‍ ഭയപ്പെട്ടിരുന്നില്ല. രാജ്യത്തെ അതിശക്തമായ ഒരു പാര്‍ട്ടിക്ക് വേണ്ടിയാണ് പോരാട്ടമുഖത്തിറങ്ങിയത്. 21 ദിവസം കൊണ്ടുണ്ടാക്കിയതാണ് ചവറയിലെ വ്യക്തിബന്ധങ്ങള്‍. എനിക്കുറപ്പുണ്ട് അവസാന നാളുകളില്‍ കഴിഞ്ഞ തവണ നേടിയതിന്റെ മൂന്നിരട്ടിയിലേറെ വോട്ടുകള്‍ പാര്‍ട്ടി സ്വന്തമാക്കും. ത്രികോണമത്സരത്തിലേക്ക് പോയതുതന്നെ അതിന് തെളിവാണ്.

Tags: electionകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021അസംബ്ലി ഇലക്ഷന്‍നിയമസഭാ തെരഞ്ഞെടുപ്പ് 2021വിവേക് ഗോപന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

Kerala

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം രാഷ്‌ട്രീയ ലാഭത്തിനുളള ഗൂഢാലോചനയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍,കഴിവുകേട് മറച്ചുവെക്കാന്‍ ശ്രമമെന്ന് വിഡി സതീശന്‍

World

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലേക്ക് ; മുഹമ്മദ് യൂനുസ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാനാവില്ല

Kerala

അൻവറിന്റെ പത്രിക തള്ളി; തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനാവില്ല, സ്വതന്ത്രനായി ജനവിധി തേടാം

Kerala

നിലമ്പൂരില്‍ 12 സ്ഥാനാര്‍ത്ഥികള്‍, പി വി അന്‍ വറിന് 52 കോടി രൂപയുടെ ആസ്തി

പുതിയ വാര്‍ത്തകള്‍

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies