Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചേര്‍ത്തലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ കൊല്ലണമെന്ന് ശബ്ദസന്ദേശം, സന്ദേശം ആദ്യം എത്തിയത് സിപിഎമ്മിന്റെ സൈബര്‍ഗ്രൂപ്പുകളിൽ

സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് എന്‍ഡിഎ നിയോജകമണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് മാപ്പറമ്പില്‍ എസ്പിക്ക് പരാതി നല്‍കി. ഇത്തരത്തിലൊരു സന്ദേശം പ്രചരിപ്പിക്കുന്നതിന് പിന്നില്‍ സ്ഥാനാര്‍ത്ഥിയെ അപായപ്പെടുത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുള്ള ഗൂഢാലോചനയാണെന്നും ജ്യോതിസിന് സംരക്ഷണം നല്‍കണമെന്നുമാണ് പരാതിയിലൂടെ ആവശ്യപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2021, 12:47 pm IST
in Kerala

ചേര്‍ത്തല: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ കൊല്ലണമെന്ന് ശബ്ദസന്ദേശം. ബിജെപി പരാതി നല്‍കി. ചേര്‍ത്തലയിലെ സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്. ജ്യോതിസിനെ കൊല്ലണമെന്ന ശബ്ദ സന്ദേശമാണ് ലഭിച്ചത്. സിപിഎമ്മിന്റെ സൈബര്‍ഗ്രൂപ്പുകളിലാണ് സന്ദേശം ആദ്യം എത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ ഏത് സമയത്തും ബിജെപിയിലേക്ക് ചാടുമെന്നും ഇവരെ വിശ്വസിക്കരുതുമെന്നുമാണ് നമ്മള്‍ വീടുകളില്‍ പ്രചരിപ്പിക്കുന്നതെന്നും ഇതിന് വിരുദ്ധമായി ജ്യോതിസ് പോയത് പാര്‍ട്ടിക്ക് ദോഷമുണ്ടാക്കിയെന്നും അതുകൊണ്ട് ജ്യോതിസിനെ കൊല്ലാന്‍ പറ്റുമോ എന്നുമായിരുന്നു സന്ദേശം.  

സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് എന്‍ഡിഎ നിയോജകമണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് മാപ്പറമ്പില്‍ എസ്പിക്ക് പരാതി നല്‍കി. ഇത്തരത്തിലൊരു സന്ദേശം പ്രചരിപ്പിക്കുന്നതിന് പിന്നില്‍ സ്ഥാനാര്‍ത്ഥിയെ അപായപ്പെടുത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുള്ള ഗൂഢാലോചനയാണെന്നും ജ്യോതിസിന് സംരക്ഷണം നല്‍കണമെന്നുമാണ് പരാതിയിലൂടെ ആവശ്യപ്പെട്ടത്. ഇലക്ഷന്‍ പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസമാണ് സിപിഎമ്മിന്റെ മരുത്തോര്‍വട്ടം ലോക്കല്‍ കമ്മിറ്റി അംഗവും തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അഡ്വ.പി.എസ്. ജ്യോതിസ് എന്‍ഡിഎയിലെത്തിയത്.  

തലേ ദിവസം വരെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ജ്യോതിസിന്റെ അപ്രതീക്ഷിത നീക്കം നേതൃത്വത്തിന് തിരിച്ചടിയായിരുന്നു. നിരവധി സിപിഎമ്മുകാരാണ് ജ്യോതിസിന് പിന്തുണയുമായി എത്തിയത്. തണ്ണീര്‍മുക്കം പഞ്ചായത്തിലെ തൊഴിലുറപ്പ്, കുടുംബശ്രീ സ്ത്രീകളും സജീവമായി ജ്യോതിസിന് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. സിപിഎം നേതൃത്വം ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തൊഴിലുറപ്പ് യോഗങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് എത്തിയ നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്കെതിരെ സ്ത്രീകള്‍ വിമര്‍ശനവുമായെത്തിയത് സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു.  

ജ്യോതിസിന്റെ കുടുംബത്തിനെതിരെയും സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണങ്ങള്‍ നടത്തിയിരുന്നു.

Tags: bjpNDAcandidatecherthala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.