Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തോല്‍വി ഭയന്ന് സിപിഎം തനിനിറം കാട്ടുന്നു

ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാണ് ആക്രമിക്കപ്പെടുന്നത്. സമാധാനാന്തരീക്ഷം തകര്‍ത്ത് ബിജെപിയുടെ മുന്നേറ്റം തടയുകയെന്നതാണ് ഇതിനു പിന്നിലെ സിപിഎം തന്ത്രം. സൗഹൃദ മത്സരം നടത്തുന്ന കോണ്‍ഗ്രസ്സിനെ ഒഴിവാക്കി എതിര്‍പ്പിന്റെ കുന്തമുന ബിജെപിക്കെതിരെ തിരിച്ചുപിടിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത് പരാജയഭീതി തന്നെയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 29, 2021, 05:00 am IST
inEditorial

വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പരാജയഭീതി പൂണ്ട സിപിഎം അക്രമത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. കഴക്കൂട്ടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ റാലിയെ ആക്രമിച്ച ഡിവൈഎഫ്‌ഐക്കാര്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ഒളിക്കുകയായിരുന്നു. കനത്ത പ്രതിഷേധമുയര്‍ന്നതോടെ അക്രമികളില്‍ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്‌തെങ്കിലും പലരേയും ഒഴിവാക്കി. പാലക്കാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ. ശ്രീധരന്റെ പ്രചാരണ സാമഗ്രികളും സിപിഎമ്മുകാര്‍ നശിപ്പിച്ചു. പേരാവൂര്‍ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി സ്മിത ജയമോഹന്റെ പ്രചാരണ വാഹനം മുടക്കോഴിമലയില്‍ തടഞ്ഞു. തങ്ങളുടെ ശക്തികേന്ദ്രമായ ഇവിടെ ബിജെപിയുടെ പ്രചാരണം അനുവദിക്കില്ലെന്ന് അക്രമികള്‍ ഭീഷണി മുഴക്കിയത് സിപിഎമ്മിന്റെ പതിവ് ധാര്‍ഷ്ട്യമാണ്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ നേരിടുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും സിപിഎമ്മുകാര്‍ ആക്രമിച്ചു നശിപ്പിച്ചിരുന്നു. സംഘടിതവും ആസൂത്രിതവുമാണ് ഈ ആക്രമണമെന്നും, സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഇത് അരങ്ങേറുന്നതെന്നും വ്യക്തമാണ്. സിപിഎം നേതൃത്വം അക്രമങ്ങളെ തള്ളിപ്പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, മന്ത്രി കടകംപള്ളി സുരേന്ദ്രനെപ്പോലെ അതിനെ ന്യായീകരിക്കുകയുമാണ്. കഴക്കൂട്ടം മണ്ഡലത്തിലെ അണിയൂരില്‍ നടന്നത് ഏകപക്ഷീയമായ ആക്രമണമാണെന്ന് ദൃശ്യങ്ങള്‍ തന്നെ തെളിയിക്കുന്നു. എന്നിട്ടും അക്രമികള്‍ക്കൊപ്പം നില്‍ക്കുകയാണ് പരാജയം മണക്കുന്ന കടകംപള്ളി ചെയ്തത്.  

എല്ലായിടങ്ങളിലും ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാണ് ആക്രമിക്കപ്പെടുന്നത്. സമാധാനാന്തരീക്ഷം തകര്‍ത്ത് ബിജെപിയുടെ മുന്നേറ്റം തടയുകയെന്നതാണ് ഇതിനു പിന്നിലെ സിപിഎം തന്ത്രം. സൗഹൃദ മത്സരം നടത്തുന്ന കോണ്‍ഗ്രസ്സിനെ ഒഴിവാക്കി എതിര്‍പ്പിന്റെ കുന്തമുന ബിജെപിക്കെതിരെ തിരിച്ചുപിടിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത് പരാജയഭീതി തന്നെയാണ്. വാക്കിലും പ്രവൃത്തിയിലും ജനാധിപത്യത്തെ അംഗീകരിക്കാത്ത പാര്‍ട്ടിയാണല്ലോ സിപിഎം. പഞ്ചായത്തു തെരഞ്ഞെടുപ്പിലേതുപോലെ പാര്‍ട്ടി ചാവേറുകളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വ്യാപകമായി കള്ളവോട്ടു ചെയ്യാനുള്ള പദ്ധതി സിപിഎം ആസൂത്രണം ചെയ്തിരുന്നു. ലക്ഷക്കണക്കിന് ഇരട്ട വോട്ടുകള്‍ കണ്ടുപിടിച്ചതിലൂടെ ഈ അട്ടിമറി പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. അപ്പോഴും കൊവിഡ് തപാല്‍ വോട്ടുകളില്‍ വ്യാപകമായി കൃത്രിമം നടത്തുകയാണ്. ഇങ്ങനെയൊക്കെ ചെയ്തിട്ടും തുടര്‍ഭരണ സാധ്യത മങ്ങിയിരിക്കുന്നു എന്നു മനസ്സിലാക്കിയാണ് പല മണ്ഡലങ്ങളിലും സിപിഎം  അക്രമം അഴിച്ചുവിടുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിരാശയും അമര്‍ഷവും ഇതില്‍ പ്രകടമാണ്. ഇപ്പോഴത്തെ അക്രമപ്രവര്‍ത്തനങ്ങള്‍ ഒരു തുടക്കം മാത്രമാണ്. പോളിങ് ദിവസം അടുക്കുന്നതോടെ അത് വര്‍ധിക്കാനാണ് എല്ലാ സാധ്യതയും. സമാധാനാന്തരീക്ഷം തകര്‍ത്ത് സാധാരണ വോട്ടര്‍മാരെ അകറ്റി നിര്‍ത്തുക. ഈ അവസരം ഉപയോഗിച്ച് കള്ളവോട്ടുള്‍പ്പെടെ പാര്‍ട്ടി വോട്ടുകള്‍ പരമാവധി പോള്‍ ചെയ്യിക്കുകയെന്നതാണ് സിപിഎം തന്ത്രം. ഇതിനെതിരെ പ്രതിപക്ഷവും ജനങ്ങളും തികഞ്ഞ ജാഗ്രത പാലിക്കണം. പരാതികള്‍ ഉയര്‍ന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന് സത്വരമായ  നടപടികളുണ്ടാവണം. ഇങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ ജനവിധി അട്ടിമറിക്കപ്പെടുമെന്ന് ഉറപ്പാണ്.

Tags: cpmകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

പുതിയ വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.