Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലാവ്‌ലിന്‍ വിവാദത്തില്‍ കുരുങ്ങിയ പള്ളിവാസലിന് 81 തികഞ്ഞു, നവീകരണത്തിന്റെ പേരില്‍ ലാവ്‌ലിന്‍ കമ്പനി തട്ടിയെടുത്തത് കോടികൾ

രാജകുടുംബത്തിന്റെ എഞ്ചിനീയറായ കെ.പി.പി. മേനോന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. 1933 ല്‍ അന്നത്തെ ദിവാന്‍ ടി. ഓസ്റ്റിനാണ് ടണല്‍ നിര്‍മാണം ഉദ്ഘാടനം ചെയ്തത്. അഞ്ചു വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ പള്ളിവാസല്‍ പദ്ധതിയുടെ ഉദ്ഘാടനം ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരാണ് നിര്‍വഹിച്ചത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Mar 20, 2021, 12:33 pm IST
in Kerala

തൊടുപുഴ: സംസ്ഥാനത്തെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസലിന് 81 വയസ്. 1940 മാര്‍ച്ച് 19നാണ് പദ്ധതി കമ്മീഷന്‍ ചെയ്തത്. പെരിയാറിന്റെ പോഷക നദികളില്‍ ഒന്നായ മുതിരപ്പുഴയാറിന് കുറുകെ മൂന്നാര്‍ ടൗണില്‍ ഡാം നിര്‍മ്മിച്ച് ഇവിടെ നിന്നും ടണല്‍ വഴി പള്ളിവാസലിലെ പവര്‍ ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നത്.

രാമസ്വാമി അയ്യര്‍ ഹെഡ് വര്‍ക്‌സ് ഡാം എന്നാണ് പദ്ധതിയുടെ ഡാം അറിയപ്പെടുന്നത്. 1935 മാര്‍ച്ച് ഒന്നിന് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ രാമവര്‍മയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ഇദ്ദേഹത്തിന്റെ ഓര്‍മയ്‌ക്കായി പ്രദേശത്തിന് ചിത്തിരപുരം എന്ന് പേരിട്ട് സ്തൂപം സ്ഥാപിച്ചു. 1928-ല്‍ തിരുവനന്തപുരത്തെ ഡീസല്‍  നിലയത്തില്‍ നിന്നുള്ള വൈദ്യുതി അപര്യാപ്തമായപ്പോഴാണ് പള്ളിവാസലില്‍  ജലവൈദ്യുത പദ്ധതിക്ക് തിരുവിതാംകൂര്‍ രാജകുടുംബം അനുമതി നല്‍കിയത്.  

രാജകുടുംബത്തിന്റെ എഞ്ചിനീയറായ കെ.പി.പി. മേനോന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. 1933 ല്‍ അന്നത്തെ ദിവാന്‍ ടി. ഓസ്റ്റിനാണ് ടണല്‍ നിര്‍മാണം ഉദ്ഘാടനം ചെയ്തത്. അഞ്ചു വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ പള്ളിവാസല്‍ പദ്ധതിയുടെ ഉദ്ഘാടനം ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരാണ് നിര്‍വഹിച്ചത്. ഇതുകൊണ്ടാണ് ഡാമിന് ഇദ്ദേഹത്തിന്റെ പേര് നല്‍കിയത്.

നാലര മെഗാവാട്ട് വീതം ഉത്പാദനശേഷിയുള്ള മൂന്നു ജനറേറ്ററുകളാണ് ആദ്യഘട്ടത്തില്‍ സ്ഥാപിച്ചത്. 1947ല്‍ കുണ്ടള സേതുപാര്‍വതി ഡാമും 1954ല്‍ രാജ്യത്തെ ആദ്യത്തെ കോണ്‍ക്രീറ്റ് ഡാമായ മാട്ടുപ്പെട്ടിയും നിര്‍മ്മിച്ച് പഴയ മൂന്നാറിലെ ഹെഡ് വര്‍ക്‌സ് ഡാമിലേക്ക് ജലം എത്തിച്ചു. ചെറിയ സംഭരണ ശേഷി മാത്രമുള്ള ഡാമില്‍ നിന്ന് ഇതുപയോഗിച്ച് വൈദ്യുതി ഉത്പാദനം കൂട്ടാനായി.  

ഹെഡ് വര്‍ക്‌സ് ഡാമില്‍ നിന്നും പെന്‍സ്റ്റോക്ക് വഴി പള്ളിവാസല്‍ നിലയത്തില്‍ എത്തിച്ച് രണ്ടാംഘട്ടവും പ്രവര്‍ത്തനം തുടങ്ങി. ഇതോടെ പദ്ധതിയുടെ ഉത്പ്പാദനശേഷി 37.5 മെഗാവാട്ടായി. എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുടെ നവീകരണത്തോടെ സമീപകാലങ്ങളില്‍ വന്‍ വാര്‍ത്താപ്രാധാന്യം ലഭിച്ച പദ്ധതിയാണ് പള്ളിവാസല്‍. 2000-2002 ലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നവീകരണത്തിന്റെ പേരില്‍ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനി കോടികളാണ് തട്ടിയത്. പള്ളിവാസല്‍ പദ്ധതിയില്‍ നിന്നും അധിക വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പള്ളിവാസല്‍ എക്‌സ്‌റ്റെന്‍ഷന്‍ സ്കീമിന്റെ നിര്‍മ്മാണം 14 വര്‍ഷമായി തുടരുകയാണ്. നാല് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ട് തുടക്കമിട്ട പദ്ധതിയാണ് ഇപ്പോഴും ഇഴഞ്ഞ് നീങ്ങുന്നത്.

Tags: Birthdaysnc lavlinPallivasal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

Cricket

“എന്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ”; കാമുകിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഹാർദിക് പാണ്ഡ്യ പങ്കുവച്ച ചിത്രം വൈറൽ

Kerala

ആഘോഷവേളകളിലും ജന്മദിനങ്ങളിലും സ്‌കൂള്‍ യൂണിഫോം ഒഴിവാക്കാം : മന്ത്രി വി.ശിവന്‍കുട്ടി

Entertainment

75ന്റെ നിറവിൽ ജഗതി ശ്രീകുമാർ, സന്ദർശകരോ ആഘോഷങ്ങളോ ഇല്ലാതെ പിറന്നാൾദിനം

Vicharam

ഡിസംബർ 22 ദേശീയ ഗണിത ദിനം; ഭാരതീയ ഗണിത പാരമ്പര്യം പാഠപുസ്തകങ്ങളിൽ

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.