Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുന്നത്തൂരില്‍ ഉടക്കി ദളിത് കോണ്‍ഗ്രസ്

നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉയര്‍ത്തിയ ഇവര്‍ തെരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലങ്കില്‍ കൂട്ടത്തോടെ രാജിവയ്‌ക്കുമെന്നും അറിയിച്ചു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 18, 2021, 03:18 pm IST
in Kollam

ശാസ്താംകോട്ട: കുന്നത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂരിനുവേണ്ടി പ്രചാരണം നടത്തേണ്ടെന്ന് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ രഹസ്യയോഗത്തില്‍ തീരുമാനം. ദളിത് വിഭാഗത്തില്‍പ്പെട ഒരുകൂട്ടം നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.

നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉയര്‍ത്തിയ ഇവര്‍ തെരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലങ്കില്‍ കൂട്ടത്തോടെ രാജിവയ്‌ക്കുമെന്നും അറിയിച്ചു. കുന്നത്തൂരിലെ കോണ്‍ഗ്രസ് നേതൃത്വം മാടമ്പികളുടെ കൈകളിലാണെന്നത് അടക്കമുള്ള ആരോപണങ്ങള്‍ ഇവര്‍ അക്കമിട്ട് നിരത്തി. ദളിത് വിഭാഗത്തോട് നേതൃത്വം കാട്ടുന്ന അവഗണനയാണ് ഇത്തരം പരസ്യമായ പ്രതിഷേധത്തിനും തീരുമാനങ്ങള്‍ക്കും പിന്നില്‍.

ദളിതരോടുള്ള അവഗണന കുന്നത്തൂരില്‍ തുടര്‍ക്കഥയാണെന്ന് അവര്‍ പറയുന്നു. മുന്‍പ് എം.എം. ഹസന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ കുന്നത്തൂരില്‍ ദളിതരോട് കാട്ടുന്ന അവഗണനയുടെ നേര്‍ക്കാഴ്ച അക്കമിട്ട് നിരത്തിയ പരാതി അദ്ദേഹത്തിന് നല്‍കിയതാണ്. കുന്നത്തൂരെ കെപിസിസി ഭാരവാഹികളായിരുന്ന അന്തരിച്ച കുന്നത്തൂര്‍ ബാലന്‍, മുന്‍ എംഎല്‍എ ടി.നാണു മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്ന് പരാതി നല്‍കിയിരുന്നത്. പരാതി പിന്നീട് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിക്ക് കൈമാറി. എന്നാല്‍ ഈ പരാതി മാസങ്ങളോളം ഡിസിസി ഓഫീസിലെ ഫയലില്‍ കാലങ്ങളോളം വെളിച്ചം കാണാതിരുന്നു. അന്വേഷണം വൈകിപ്പിക്കുന്നതിനെതിരെ കുന്നത്തൂരിലെ ദളിത് നേതാക്കള്‍ ഡിസിസി പ്രസിഡന്റിനെ പല തവണ സമീപിച്ചു. ഒടുവില്‍ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പരാതി കേള്‍ക്കാന്‍ കുന്നത്തൂരിലെത്തി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനും മാസങ്ങള്‍ക്ക് മുന്‍പായിരുന്നു അത്. കുന്നത്തൂരിലെത്തിയ ബിന്ദുകൃഷ്ണക്ക് മുന്നില്‍ ദളിത് നേതാക്കള്‍ പരാതിയുടെ ഭാണ്ഡക്കെട്ടഴിച്ചു.  

കുന്നത്തൂരിലെ 16 മണ്ഡലം കമ്മിറ്റിയിലും രണ്ട് ബ്ലോക്ക് കമ്മിറ്റിയിലും അടക്കം 162 ബൂത്ത് കമ്മിറ്റികളില്‍ ഒരിടത്ത് പോലും പ്രസിഡന്റ്, കണ്‍വീനര്‍ സ്ഥാനങ്ങളില്‍ ദളിത് വിഭാഗത്തില്‍ പെട്ടവരില്ലെന്ന് നേതാക്കള്‍ വിശദീകരിച്ചു. പരാതി കേട്ട ഡിസിസി പ്രസിഡന്റ് ചുമതലയ്‌ക്ക് അര്‍ഹതയുള്ള ദളിത് നേതാക്കളുടെ ലിസ്റ്റ് ആവശ്യപ്പെട്ടു. തുടര്‍ന്ന് 36 പേരുടെ ലിസ്റ്റ് ഡിസിസി പ്രസിഡന്റിന് കൈമാറി.  

ദളിത് നേതാക്കളെ ഉള്‍പ്പെടുത്തി പുതിയ ചുമതല പ്രഖ്യാപിക്കുന്നതും കാത്തിരുന്നവരെ നിരാശരാക്കി അസംബ്ലി തെരഞ്ഞെടുപ്പായിട്ടും പ്രഖ്യാപനം വന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടാകാം പുനസംഘടനയെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇത് ദളിതരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കേണ്ട എന്ന തീരുമാനം ദളിത് വിഭാഗത്തില്‍പ്പെട്ട കുന്നത്തൂരെ നല്ലൊരു വിഭാഗം നേതാക്കള്‍ സ്വീകരിച്ചത്. സംവരണ മണ്ഡലമായ കുന്നത്തൂരെ യുഡിഎഫ് സീറ്റ് കോണ്‍ഗ്രസിന് നല്‍കണമെന്ന പ്രധാന ആവശ്യം അന്ന് തന്നെ ഡിസിസി പ്രസിഡന്റ് തള്ളിയിരുന്നു.

Tags: keralaകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021Kunnathoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

നാദാപുരത്തെ തോല്‍വി: ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിക്കും സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം

ബിജെപി എം എല്‍ എ മാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.