Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്ദീപിന്റെ പരാതിയില്‍ കോടതി നടപടിക്ക് കാതോര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ്: അടുത്ത നടപടി മുഖ്യമന്ത്രിക്ക് എതിരായ വെളിപ്പെടുത്തലില്‍

സ്വപ്നയുടെ രഹസ്യ മൊഴിയാണ് മുഖ്യം. സ്വപ്നയുടെ 'ശബ്ദ സന്ദേശം' സംബന്ധിച്ച് ഇഡിക്ക് സ്വപ്ന നല്‍കിയ വിശദീകരണവും അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ട്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Mar 14, 2021, 01:06 pm IST
in Kerala

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അടുത്ത നടപടി മുഖ്യമന്ത്രിയുടെ പങ്കിനെ ആധാരമാക്കി. അത് അറിയാവുന്നതിനാലാണ് കസ്റ്റംസിനും ഇ ഡിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ ആസൂത്രിതമായ കുപ്രചാരണങ്ങള്‍. ഈ നീക്കങ്ങള്‍ക്ക് സിവില്‍ സര്‍വീസിലെ ചില ഉന്നതരും സഹായം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  

മുഖ്യമന്ത്രിക്കെതിരായ നടപടികള്‍ക്ക് കോടതിയില്‍നിന്ന് അനുമതി നേടാന്‍ സഹായകമായ തെളിവുകള്‍ ഇ ഡിക്കും കസ്റ്റംസിനുമുണ്ട്. സ്വപ്നയുടെ രഹസ്യ മൊഴിയാണ് മുഖ്യം. സ്വപ്നയുടെ ‘ശബ്ദ സന്ദേശം’ സംബന്ധിച്ച് ഇ ഡിക്ക് സ്വപ്ന നല്‍കിയ വിശദീകരണവും അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ട്. കേസ് അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്നതാണിത്.

കേസ് കോടതിയിലെത്തിയതും വിവാദമായതും അനുഗ്രഹമായാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. ഇതോടെ കസ്റ്റംസിന് കോടതിയില്‍ വിശദീകരണം നല്‍കാന്‍ അവസരം ലഭിക്കും. സന്ദീപ് നായരുടെ പരാതി പ്രകാരം കോടതി ഇടപെടും. അതോടെ കേസിന്റെ പുരോഗതിയടക്കം അറിയിക്കാനുള്ള അവസരം ഇഡിക്കും ലഭിക്കും. കോടതി ഉടന്‍ വിശദീകരണം തേടുമെന്ന പ്രതീക്ഷയിലാണ്  ഇ ഡിയും.

അന്വേഷണ ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞു നടത്തുന്ന വിമര്‍ശനങ്ങളും പ്രചാരണങ്ങളും അവരെ സമ്മര്‍ദത്തിലാക്കാനാണ്. മുഖ്യപ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ നടപടിയെടുത്തു. ചോദ്യം ചെയ്ത്, മൊഴിയെടുത്ത്, അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തു. ശിവശങ്കറിന്റെ അറസ്റ്റിന് കോടതി ആധാരമാക്കിയത് സ്വപ്നയുടെ മൊഴിയാണ്. അതേ മൊഴിയിലെ വെളിപ്പെടുത്തല്‍ പ്രകാരം മുഖ്യമന്ത്രി പിണറായിയുടേതാണ് അടുത്ത ഊഴം.

കസ്റ്റംസിനും മജിസ്ട്രേറ്റിനും സ്വപ്ന കൊടുത്ത രഹസ്യമൊഴി മുഴുവനായി കോടതിക്ക് ഇനിയും കൊടുത്തിട്ടില്ല. ഈ മൊഴിയുടെ  ഉള്ളടക്കം ചില സിവില്‍ സര്‍വീസുകാര്‍ മനസ്സിലാക്കിയിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ നടക്കുന്ന ആസൂത്രണങ്ങളില്‍ അവരും പങ്കാളികളാണ്. സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദ സന്ദേശം വിവാദമായതോടെ ആഭ്യന്തര മന്ത്രാലയം ശേഖരിച്ച  വിവരങ്ങളില്‍ ചില ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരേ നടക്കുന്ന പ്രചാരണങ്ങള്‍ക്കു പിന്നിലും അവരുണ്ട്.

സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം ജയിലില്‍ അവര്‍ അറിയാതെ, അവരെ വശത്താക്കാന്‍ നടത്തിയ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തതായിരുന്നു. വിചാരണക്കോടതിയില്‍, സ്വപ്നയുടെ മൊഴി വിവരം വന്ന ശേഷമായിരുന്നു അത്. അതിനു മുമ്പ്, മുഖ്യമന്ത്രിയുടെയോ ശിവശങ്കറിന്റെയോ പേര് ഏജന്‍സികള്‍ ചോദ്യം ചെയ്യുമ്പോള്‍ പറയരുതെന്ന താക്കീത് തല്‍പ്പര കക്ഷികള്‍ സ്വപ്നയ്‌ക്ക് നല്‍കിയിരുന്നു. ഈ ഭീഷണിയും സ്വപ്ന കോടതിയില്‍ പറഞ്ഞതോടെയാണ് സര്‍ക്കാരിന്റെയും ചില സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെയും സിപിഎം നേതാക്കളുടെയും ആസൂത്രണങ്ങള്‍ തകര്‍ന്നത്.

Tags: ഇഡിpinarayiസ്വര്‍ക്കടത്തുകേസ്സന്ദീപ് നായര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

പുതിയ വാര്‍ത്തകള്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.