Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പിളര്‍പ്പിലേക്കെന്ന് സൂചന; വിമതനേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ സാധ്യത

ജി-23ല്‍പ്പെട്ട നേതാക്കളുടെ സംഘം ജൂണില്‍ നടക്കാന്‍ പോകുന്ന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വിമതസ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും സാധ്യതയുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ നിശ്ശബ്ദയുദ്ധമെന്ന സ്ഥിതി വിട്ട് കോണ്‍ഗ്രസില്‍ നിന്നുകൊണ്ട്തന്നെ പരസ്യയുദ്ധം നടത്താനാണ് ഇവരുടെ നീക്കമെന്നറിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2021, 09:32 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തന്നെ ഒരു പിളര്‍പ്പിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള ജി-23ല്‍പ്പെട്ട വിമതനേതാക്കള്‍ കശ്മീരില്‍ നടത്തിയ സമ്മേളനമെന്ന് കരുതപ്പെടുന്നു.

ജി-23ല്‍പ്പെട്ട നേതാക്കളുടെ സംഘം ജൂണില്‍ നടക്കാന്‍ പോകുന്ന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വിമതസ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും സാധ്യതയുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ നിശ്ശബ്ദയുദ്ധമെന്ന സ്ഥിതി വിട്ട് കോണ്‍ഗ്രസില്‍ നിന്നുകൊണ്ട്തന്നെ പരസ്യയുദ്ധം നടത്താനാണ് ഇവരുടെ നീക്കമെന്നറിയുന്നു.

കഴിഞ്ഞ ദിവസം കാവിത്തൊപ്പിയണിഞ്ഞാണ് കശ്മീരില്‍ നടന്ന ശാന്തി സമ്മേളനമെന്ന് പേരിട്ട യോഗത്തില്‍ കപില്‍ സിബലും ആനന്ദ ശര്‍മ്മയും ഗുലാം നബി ആസാദും രാജ് ബബ്ബറും എല്ലാം പങ്കെടുത്തത്. ഞായറാഴ്ച നടന്ന യോഗത്തില്‍ ഗുലാം നബി ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തുകയും ചെയ്തു. സത്യസന്ധമായ മുഖം പുറത്തുകാട്ടുന്ന നേതാവാണ് മോദിയെന്നായിരുന്നു ഗുലാം നബി ആസാദിന്റെ പ്രശംസ.

ഇക്കുറി ശശി തരൂരിനെ ഒഴികെ ജി-23 സംഘത്തില്‍പ്പെട്ട സീനിയര്‍ നേതാക്കളെയാരെയും തെരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്താന്‍ നിയോഗിച്ചിട്ടില്ല. കോണ്‍ഗ്രസ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്നുപോലും അവരെ ഒഴിവാക്കി. മൂന്ന് ദിവസത്തെ യോഗമാണ് കശ്മീരില്‍ ജി-23 നേതാക്കള്‍ നടത്തുന്നത്. ഇനി ഇത്തരം യോഗങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കാനാണ് നേതാക്കളുടെ ശ്രമം. അടുത്ത യോഗം ആനന്ദ് ശര്‍മ്മയുടെ സ്ഥലമായ ഹിമാചല്‍ പ്രദേശിലായിരിക്കും. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനെങ്കിലും ഇദ്ദേഹത്തെ പ്രതിപക്ഷനേതാവ് പദവിയില്‍ നിന്നും സോണിയ ഒഴിവാക്കി. പകരം രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കാണ് ഈ പദവി നല്‍കിയിരിക്കുന്നത്. ഈ തീരുമാനം ആനന്ദ് ശര്‍മ്മയ്‌ക്ക് സ്വീകാര്യമല്ല.

വൈകാതെ ഉത്തര്‍പ്രദേശ്, ദല്‍ഹി, ഹരിയാന എന്നിവിടങ്ങളിലും യോഗങ്ങള്‍ നടത്തും. കരുത്തുറ്റ കോണ്‍ഗ്രസിനെ രൂപപ്പെടുത്താനാണ് തങ്ങളുടെ ശ്രമമെന്നാണ് ജി-23ല്‍പ്പെട്ട കോണ്‍ഗ്രസ് വിമതനേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെ ശൂന്യതയെ വിമര്‍ശിച്ച് 23 സീനിയര്‍ നേതാക്കള്‍ ഒപ്പിട്ട കത്ത് സോണിയയ്‌ക്ക് നല്‍കിയതോടെയാണ് ഇതില്‍ ഒപ്പുവെച്ച 23 പേരെയും വിമതനേതാക്കളായി കോണ്‍ഗ്രസ് അനൗദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ശശി തരൂരും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് മാത്രം കേരളത്തിലെ തെരഞ്ഞെടുപ്പ് ഉത്തരവാദിത്വങ്ങള്‍ കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. എങ്കിലും ശശി തരൂരും ഈ നീക്കങ്ങളുടെ ഭാഗം തന്നെയാണെന്നാണ് ഹൈക്കമാന്‍റ് വിശ്വസിക്കുന്നത്.

Tags: candidateപാര്‍ട്ടിShashi Tharoorഗുലാംനബി ആസാദ്കപില്‍ സിബല്‍ആനന്ദ് ശര്‍മജി-23
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

Kerala

കുറ്റ്യാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ അശ്ലീല ചിത്രങ്ങള്‍ പതിച്ചു

Kerala

തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് മാറ്റാന്‍ സാധിക്കില്ല

Kerala

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

Kerala

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

പുതിയ വാര്‍ത്തകള്‍

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

നിർമ്മാതാവ് ദസരി നാരായണ റാവുവിന്റെ ബഹുമാനാർത്ഥം തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ (TFDA) സംവിധായക ദിനം ആചരിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.