Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശയിസ്‌തേഖാന്റെ സേനാമുന്നേറ്റം

മുപ്പതിനായിരം കാലാള്‍പ്പടയും മുപ്പത്തി ഏഴായിരം കുതിരപ്പടയാളികളും മറ്റു യുദ്ധോപകരണങ്ങളുമായി പുറപ്പെട്ട ശയിസ്‌തേഖാന്റെ സൈന്യത്തില്‍ ഭാരതത്തിലും വിദേശത്തും പരാക്രമത്തില്‍ വിഖ്യാതരായ, പഠാണ്‍ മൊഗലഹബശീ-അറബി-രാജപൂത്-ബുന്ദേല്‍-മറാഠാ സൈനികരായിരുന്നു ഉണ്ടായിരുന്നത്. ശിവാജിയുടെ ചില ബന്ധുക്കളും ശയിസ്‌തേഖാന്റെ സൈന്യത്തില്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനിയായിരുന്നു ശിവാജിയുടെ അനുജനായ വെങ്കോജിരാജേ ഭോസലേ. (ശഹാജിരാജേ ഭോണ്‍സലേയുടെ രണ്ടാമത്തെ പത്‌നിയായിരുന്നു തുക്കാബായിയില്‍ ജനിച്ചതായിരുന്നു വെങ്കോജി) മുഗളസൈന്യത്തില്‍ മഹാരാഷ്‌ട്രക്കാരിയായ ഒരു ബ്രാഹ്മണ സ്ത്രീയും ഉണ്ടായിരുന്നു. കുതിരപ്പുറത്ത് കയറി ശയിസ്‌തേഖാന്റെ കൂടെ യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 21, 2021, 10:40 pm IST
inSamskriti

അലി-ആദില്‍ശാഹ അയച്ച പത്രം ഔറംഗസേബിന് ലഭിച്ചു. പത്രത്തിന്റെ ആശയമിതായിരുന്നു. ശിവാജി കാഫിറുകളുടെ രാജ്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. അത് ഇസ്ലാം മതത്തിന് അപായമായിവരും. അതുകൊണ്ട് നമ്മെ സഹായിക്കാന്‍ വലിയ സൈന്യത്തെ അയക്കണം. മുന്‍പൊരിക്കല്‍ ശിവരാജേ ഔറംഗസേബിനെയും മായാജാലത്തില്‍ വീഴ്‌ത്തിയിരുന്നു. അതിന്റെ അപമാനം ഔറംഗസേബിനും ഉണ്ടായിരുന്നു. അപമാനത്തിന് തിരിച്ചടികൊടുക്കാന്‍ പറ്റിയ അവസരമിതാണെന്ന് മനസ്സിലാക്കി ഔറംഗസേബ് സൈന്യത്തെ അയയ്‌ക്കാന്‍ നിശ്ചയിച്ചു. ദല്‍ഹി സാമ്രാജ്യത്തിന്റെ തെക്കന്‍ ഭാഗത്തിന്റെ (ദക്ഷിണ ഭാരതം) സുബേദാറായിരുന്നു ഔറംഗസേബിന്റെ അമ്മാവന്‍ കൂടിയായ ശയിസ്‌തേഖാന്‍. ഇയാളുടെ കേന്ദ്രം ഔറംഗബാദായിരുന്നു. ശിവരാജയെ ആക്രമിക്കാന്‍ ദല്‍ഹിയില്‍നിന്നുള്ള ആജ്ഞ ശയിസ്‌തേഖാനു ലഭിച്ചു. സമര്‍ത്ഥനായ സേനാനിയും രാജനീതി നിപുണനുമായ ശയിസ്‌തേഖാന്‍ സൈന്യത്തെ സജ്ജീകരിച്ച് യുദ്ധത്തിനായി പുറപ്പെട്ടു.

മുപ്പതിനായിരം കാലാള്‍പ്പടയും മുപ്പത്തി ഏഴായിരം കുതിരപ്പടയാളികളും മറ്റു യുദ്ധോപകരണങ്ങളുമായി പുറപ്പെട്ട ശയിസ്‌തേഖാന്റെ സൈന്യത്തില്‍ ഭാരതത്തിലും വിദേശത്തും പരാക്രമത്തില്‍ വിഖ്യാതരായ, പഠാണ്‍ മൊഗലഹബശീ-അറബി-രാജപൂത്-ബുന്ദേല്‍-മറാഠാ സൈനികരായിരുന്നു ഉണ്ടായിരുന്നത്. ശിവാജിയുടെ ചില ബന്ധുക്കളും ശയിസ്‌തേഖാന്റെ സൈന്യത്തില്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനിയായിരുന്നു ശിവാജിയുടെ അനുജനായ വെങ്കോജിരാജേ ഭോസലേ. (ശഹാജിരാജേ ഭോണ്‍സലേയുടെ രണ്ടാമത്തെ പത്‌നിയായിരുന്നു തുക്കാബായിയില്‍ ജനിച്ചതായിരുന്നു വെങ്കോജി) മുഗളസൈന്യത്തില്‍ മഹാരാഷ്‌ട്രക്കാരിയായ ഒരു ബ്രാഹ്മണ സ്ത്രീയും ഉണ്ടായിരുന്നു. കുതിരപ്പുറത്ത് കയറി ശയിസ്‌തേഖാന്റെ കൂടെ യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവും മകനും മുഗള സാമ്രാജ്യത്തിനുവേണ്ടി പൊരുതി മരിച്ചിരുന്നു. അതിനുശേഷം ഔറംഗസേബിന് വേണ്ടി അരയും തലയും മുറുക്കിയിരിക്കുകയാണിവര്‍. യുദ്ധരംഗത്ത് ഒരു പെണ്‍പുലിയായിരുന്നു ഇവര്‍. ഇവരുടെ സമര്‍പ്പിത സേവനത്തെ പരിഗണിച്ച് ഔറംഗസേബ് ഇവരെ ‘പണ്ഡിതാരായബഗാന്‍’ എന്ന ബിരുദം നല്‍കി ആദരിച്ചു. ഇവരുടെ യഥാര്‍ത്ഥ പേര് സാവിത്രിബായി എന്നായിരുന്നു. ജീജാബായിയുടെയും സാവിത്രീ ബായിയുടെയും മാതൃഗൃഹം ഒരേ ഗ്രാമത്തിലായിരുന്നു. എന്നാല്‍ ഒരുവള്‍ തന്നെയും തന്റെ പുത്രനെയും സ്വരാജ്യത്തിനും സ്വധര്‍മത്തിനും വേണ്ടി സമര്‍പ്പിച്ചപ്പോള്‍, മറ്റേവള്‍ തന്നെയും തന്റെ പുത്രനേയും പരരാജ്യത്തിനും പരധര്‍മത്തിനുംവേണ്ടി ഉഴിഞ്ഞുവച്ചു. നമ്മുടെ ദേശത്തിന്റെ ഇതിഹാസത്തില്‍  ആയിരത്തി ഇരുന്നൂറ് വര്‍ഷങ്ങളായി കാണാന്‍ സാധിക്കുന്ന രണ്ടുതരം മനോവൃത്തിയുടെ പ്രതീകങ്ങളായിരുന്നു ഈ മഹിളകള്‍.

ശയിസ്‌തേഖാന്റെ സേനാസാഗരം അംഗുലപരിമിതമായ സ്വരാജ്യത്തെ മുക്കിക്കളയാന്‍ പുറപ്പെട്ട തിരമാലപോലെ തള്ളിക്കയറി. ഒരുഭാഗത്ത് ശയിസ്‌തേഖാന്റെ സേന മറുഭാഗത്ത് സിദ്ദിജൗഹറിന്റെ സേനാ രണ്ടുസേനകളേയും ചേര്‍ത്താല്‍ ഒന്നരലക്ഷത്തോളം വരുന്ന സൈന്യം സമസ്ത സൈന്യത്തെയും ചേര്‍ത്താല്‍ പോലും പതിനയ്യായിരത്തോളം വരുന്ന സൈന്യബലമേ ശിവാജിക്കുണ്ടായിരുന്നുള്ളൂ. അതായത് ശത്രുസൈന്യത്തിന്റെ പത്തിലൊരംശം. ശത്രുസൈന്യത്തിന്റെ ശക്തിയെപ്പറ്റി ശിവാജിക്കറിയാമായിരുന്നില്ലെ? വളരെ ജാഗരൂകതയോടെ എല്ലായിടവും ചാരന്മാരെ നിയോഗിച്ചിട്ടുണ്ടായിരുന്നു. യഥാര്‍ത്ഥ സ്ഥിതിയെക്കുറിച്ച് വസ്തുതാപരമായ അറിവും അദ്ദേഹത്തിനുണ്ടായിരുനു. എന്നാല്‍ സഹ്യാദ്രിയുടെ പുത്രന്റെ ഹൃദയത്തിന് ഒരു ഇളക്കവും തട്ടിയില്ല.

മോഹന കണ്ണന്‍

Tags: armyചരിത്രം നിര്‍മിച്ച ഛത്രപതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

India

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

News

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

Kerala

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

കെ ബി ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്ന് പുറത്താക്കണം: കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയന്‍

ഒരു ദൃക്സാക്ഷിയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി ശിക്ഷ വിധിക്കാമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.