Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശയിസ്‌തേഖാന്റെ സേനാമുന്നേറ്റം

മുപ്പതിനായിരം കാലാള്‍പ്പടയും മുപ്പത്തി ഏഴായിരം കുതിരപ്പടയാളികളും മറ്റു യുദ്ധോപകരണങ്ങളുമായി പുറപ്പെട്ട ശയിസ്‌തേഖാന്റെ സൈന്യത്തില്‍ ഭാരതത്തിലും വിദേശത്തും പരാക്രമത്തില്‍ വിഖ്യാതരായ, പഠാണ്‍ മൊഗലഹബശീ-അറബി-രാജപൂത്-ബുന്ദേല്‍-മറാഠാ സൈനികരായിരുന്നു ഉണ്ടായിരുന്നത്. ശിവാജിയുടെ ചില ബന്ധുക്കളും ശയിസ്‌തേഖാന്റെ സൈന്യത്തില്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനിയായിരുന്നു ശിവാജിയുടെ അനുജനായ വെങ്കോജിരാജേ ഭോസലേ. (ശഹാജിരാജേ ഭോണ്‍സലേയുടെ രണ്ടാമത്തെ പത്‌നിയായിരുന്നു തുക്കാബായിയില്‍ ജനിച്ചതായിരുന്നു വെങ്കോജി) മുഗളസൈന്യത്തില്‍ മഹാരാഷ്‌ട്രക്കാരിയായ ഒരു ബ്രാഹ്മണ സ്ത്രീയും ഉണ്ടായിരുന്നു. കുതിരപ്പുറത്ത് കയറി ശയിസ്‌തേഖാന്റെ കൂടെ യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 21, 2021, 10:40 pm IST
in Samskriti

അലി-ആദില്‍ശാഹ അയച്ച പത്രം ഔറംഗസേബിന് ലഭിച്ചു. പത്രത്തിന്റെ ആശയമിതായിരുന്നു. ശിവാജി കാഫിറുകളുടെ രാജ്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. അത് ഇസ്ലാം മതത്തിന് അപായമായിവരും. അതുകൊണ്ട് നമ്മെ സഹായിക്കാന്‍ വലിയ സൈന്യത്തെ അയക്കണം. മുന്‍പൊരിക്കല്‍ ശിവരാജേ ഔറംഗസേബിനെയും മായാജാലത്തില്‍ വീഴ്‌ത്തിയിരുന്നു. അതിന്റെ അപമാനം ഔറംഗസേബിനും ഉണ്ടായിരുന്നു. അപമാനത്തിന് തിരിച്ചടികൊടുക്കാന്‍ പറ്റിയ അവസരമിതാണെന്ന് മനസ്സിലാക്കി ഔറംഗസേബ് സൈന്യത്തെ അയയ്‌ക്കാന്‍ നിശ്ചയിച്ചു. ദല്‍ഹി സാമ്രാജ്യത്തിന്റെ തെക്കന്‍ ഭാഗത്തിന്റെ (ദക്ഷിണ ഭാരതം) സുബേദാറായിരുന്നു ഔറംഗസേബിന്റെ അമ്മാവന്‍ കൂടിയായ ശയിസ്‌തേഖാന്‍. ഇയാളുടെ കേന്ദ്രം ഔറംഗബാദായിരുന്നു. ശിവരാജയെ ആക്രമിക്കാന്‍ ദല്‍ഹിയില്‍നിന്നുള്ള ആജ്ഞ ശയിസ്‌തേഖാനു ലഭിച്ചു. സമര്‍ത്ഥനായ സേനാനിയും രാജനീതി നിപുണനുമായ ശയിസ്‌തേഖാന്‍ സൈന്യത്തെ സജ്ജീകരിച്ച് യുദ്ധത്തിനായി പുറപ്പെട്ടു.

മുപ്പതിനായിരം കാലാള്‍പ്പടയും മുപ്പത്തി ഏഴായിരം കുതിരപ്പടയാളികളും മറ്റു യുദ്ധോപകരണങ്ങളുമായി പുറപ്പെട്ട ശയിസ്‌തേഖാന്റെ സൈന്യത്തില്‍ ഭാരതത്തിലും വിദേശത്തും പരാക്രമത്തില്‍ വിഖ്യാതരായ, പഠാണ്‍ മൊഗലഹബശീ-അറബി-രാജപൂത്-ബുന്ദേല്‍-മറാഠാ സൈനികരായിരുന്നു ഉണ്ടായിരുന്നത്. ശിവാജിയുടെ ചില ബന്ധുക്കളും ശയിസ്‌തേഖാന്റെ സൈന്യത്തില്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനിയായിരുന്നു ശിവാജിയുടെ അനുജനായ വെങ്കോജിരാജേ ഭോസലേ. (ശഹാജിരാജേ ഭോണ്‍സലേയുടെ രണ്ടാമത്തെ പത്‌നിയായിരുന്നു തുക്കാബായിയില്‍ ജനിച്ചതായിരുന്നു വെങ്കോജി) മുഗളസൈന്യത്തില്‍ മഹാരാഷ്‌ട്രക്കാരിയായ ഒരു ബ്രാഹ്മണ സ്ത്രീയും ഉണ്ടായിരുന്നു. കുതിരപ്പുറത്ത് കയറി ശയിസ്‌തേഖാന്റെ കൂടെ യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവും മകനും മുഗള സാമ്രാജ്യത്തിനുവേണ്ടി പൊരുതി മരിച്ചിരുന്നു. അതിനുശേഷം ഔറംഗസേബിന് വേണ്ടി അരയും തലയും മുറുക്കിയിരിക്കുകയാണിവര്‍. യുദ്ധരംഗത്ത് ഒരു പെണ്‍പുലിയായിരുന്നു ഇവര്‍. ഇവരുടെ സമര്‍പ്പിത സേവനത്തെ പരിഗണിച്ച് ഔറംഗസേബ് ഇവരെ ‘പണ്ഡിതാരായബഗാന്‍’ എന്ന ബിരുദം നല്‍കി ആദരിച്ചു. ഇവരുടെ യഥാര്‍ത്ഥ പേര് സാവിത്രിബായി എന്നായിരുന്നു. ജീജാബായിയുടെയും സാവിത്രീ ബായിയുടെയും മാതൃഗൃഹം ഒരേ ഗ്രാമത്തിലായിരുന്നു. എന്നാല്‍ ഒരുവള്‍ തന്നെയും തന്റെ പുത്രനെയും സ്വരാജ്യത്തിനും സ്വധര്‍മത്തിനും വേണ്ടി സമര്‍പ്പിച്ചപ്പോള്‍, മറ്റേവള്‍ തന്നെയും തന്റെ പുത്രനേയും പരരാജ്യത്തിനും പരധര്‍മത്തിനുംവേണ്ടി ഉഴിഞ്ഞുവച്ചു. നമ്മുടെ ദേശത്തിന്റെ ഇതിഹാസത്തില്‍  ആയിരത്തി ഇരുന്നൂറ് വര്‍ഷങ്ങളായി കാണാന്‍ സാധിക്കുന്ന രണ്ടുതരം മനോവൃത്തിയുടെ പ്രതീകങ്ങളായിരുന്നു ഈ മഹിളകള്‍.

ശയിസ്‌തേഖാന്റെ സേനാസാഗരം അംഗുലപരിമിതമായ സ്വരാജ്യത്തെ മുക്കിക്കളയാന്‍ പുറപ്പെട്ട തിരമാലപോലെ തള്ളിക്കയറി. ഒരുഭാഗത്ത് ശയിസ്‌തേഖാന്റെ സേന മറുഭാഗത്ത് സിദ്ദിജൗഹറിന്റെ സേനാ രണ്ടുസേനകളേയും ചേര്‍ത്താല്‍ ഒന്നരലക്ഷത്തോളം വരുന്ന സൈന്യം സമസ്ത സൈന്യത്തെയും ചേര്‍ത്താല്‍ പോലും പതിനയ്യായിരത്തോളം വരുന്ന സൈന്യബലമേ ശിവാജിക്കുണ്ടായിരുന്നുള്ളൂ. അതായത് ശത്രുസൈന്യത്തിന്റെ പത്തിലൊരംശം. ശത്രുസൈന്യത്തിന്റെ ശക്തിയെപ്പറ്റി ശിവാജിക്കറിയാമായിരുന്നില്ലെ? വളരെ ജാഗരൂകതയോടെ എല്ലായിടവും ചാരന്മാരെ നിയോഗിച്ചിട്ടുണ്ടായിരുന്നു. യഥാര്‍ത്ഥ സ്ഥിതിയെക്കുറിച്ച് വസ്തുതാപരമായ അറിവും അദ്ദേഹത്തിനുണ്ടായിരുനു. എന്നാല്‍ സഹ്യാദ്രിയുടെ പുത്രന്റെ ഹൃദയത്തിന് ഒരു ഇളക്കവും തട്ടിയില്ല.

മോഹന കണ്ണന്‍

Tags: armyചരിത്രം നിര്‍മിച്ച ഛത്രപതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

India

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ മാറ്റിവെച്ച പണത്തില്‍ നിന്നും 25 ലക്ഷം സൈന്യത്തിന് നല്‍കി ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

India

ജനിച്ച മണ്ണിനെ നെഞ്ചോട് ചേർത്ത് കശ്മീരി യുവാക്കൾ ; 538 പേർ അഗ്നിവീറുകളായി ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് ; പാകിസ്ഥാൻ കണ്ണ് തുറന്ന് കണ്ടോളൂ

Kerala

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

India

മണിപ്പൂരിൽ വൻ ആയുധക്കടത്ത് ശ്രമം പരാജയപ്പെടുത്തി ; 67 ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.