Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

250ലേറെ കരകൗശല വസ്തുക്കള്‍; ഒരു വര്‍ഷത്തെ പരിശ്രമം; പന്ത്രണ്ടാം നൂറ്റാണ്ടിലെ ശിവക്ഷേത്രം പുറത്തെടുത്തു

2019ല്‍ ഖനനം തുടങ്ങിയ സമയത്ത് മണ്ണിനടിയില്‍ ഒരു തൂണിന്റെ തലഭാഗം തെളിഞ്ഞുവന്നിരുന്നു. തുടര്‍ന്ന് വിപുലമായ ഉദ്ഖനനത്തിന് അനുമതി തേടി. 2020 ഒക്‌ടോബറില്‍ അനുമതിയും ലഭിച്ചു. എന്നാല്‍, കൊറോണ കാരണം നടപടി വൈകി. ഡിസംബറിലാണ് ഉദ്ഖനനം തുടങ്ങിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 12, 2021, 11:38 am IST
inIndia
മധ്യപ്രദേശിലെ മാള്‍വയില്‍ ഉദ്ഖനനത്തില്‍ കണ്ടെത്തിയ ക്ഷേത്രം

മധ്യപ്രദേശിലെ മാള്‍വയില്‍ ഉദ്ഖനനത്തില്‍ കണ്ടെത്തിയ ക്ഷേത്രം

ഇന്‍ഡോര്‍: മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ ബജ്‌നയില്‍ പുരാവസ്തു വകുപ്പ് മണ്ണിനടിയില്‍ നിന്ന് ശിവക്ഷേത്രം വീണ്ടെടുത്തു. 12-ാം നൂറ്റാണ്ടിലേതെന്നു കരുതുന്ന മനോഹരമായ ക്ഷേത്രമാണ് ഉദ്ഖനനത്തില്‍ തെളിഞ്ഞുവന്നതെന്നും ഖജുരാഹോ ക്ഷേത്രത്തിലേതിന് സമാനമായ, 250ലേറെ കരകൗശല വസ്തുക്കള്‍ ഇവിടെ നിന്ന് ലഭിച്ചതായും  ഉദ്ഖനനത്തിന് നേതൃത്വം നല്‍കുന്ന ഡോ.ഡി.പി. പാണ്ഡെ അറിയിച്ചു. ഇവിടെ നിന്ന് തികച്ചും വ്യത്യസ്തങ്ങളായ നൂറ് പ്രതിമകളും ലഭിച്ചിട്ടുണ്ട്. മാള്‍വ മേഖലയിലെ ഏറ്റവും വലിയ ക്ഷേത്രമായിരുന്നു ഇതെന്ന് കരുതുന്നു. ക്ഷേത്രത്തിന് 51 കൂറ്റന്‍ തൂണുകളാണുള്ളത്. രത്‌ലത്തുനിന്ന് 40 കിലോമീറ്റര്‍ അകലെ ബജ്‌നയിലെ രാജാപ്പൂര്‍ ഗ്രാമത്തിലാണ് ക്ഷേത്രം.  

2019ല്‍ ഖനനം തുടങ്ങിയ സമയത്ത് മണ്ണിനടിയില്‍ ഒരു തൂണിന്റെ തലഭാഗം തെളിഞ്ഞുവന്നിരുന്നു. തുടര്‍ന്ന് വിപുലമായ ഉദ്ഖനനത്തിന് അനുമതി തേടി. 2020 ഒക്‌ടോബറില്‍ അനുമതിയും ലഭിച്ചു. എന്നാല്‍, കൊറോണ കാരണം നടപടി വൈകി. ഡിസംബറിലാണ് ഉദ്ഖനനം തുടങ്ങിയത്. ഈ മാസം അവസാനം ഇത് കഴിയും. അമ്പതിലേറെ ലോഡ് മണ്ണും കല്ലും ചെളിയും നീക്കിയതോടെയാണ് ക്ഷേത്രവും കരകൗശല വസ്തുക്കളും തെളിഞ്ഞുവന്നത്. ഇനിയും കുറഞ്ഞത് 20 ലോഡ് മണ്ണു കൂടി നീക്കാനുണ്ട്. ഇതോടെ കൂടുതല്‍ പുരാവസ്തുക്കള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

പത്തു മുതല്‍ 13-ാം നൂറ്റാണ്ടു വരെ മാള്‍വ ഭരിച്ചിരുന്നത് പര്‍മാര്‍ വംശമാണ്. ഇവര്‍ ശൈവ ഭക്തരാണ്. അക്കാലത്ത് നിര്‍മിച്ചതാണ് ക്ഷേത്രമെന്നാണ് സൂചന. മനോഹരമായി കല്ലില്‍ കൊത്തിയ ക്ഷേത്രങ്ങളാണ് ഇവരുടെ ഭരണകാലത്തെ പ്രത്യേകത. ശിവന്‍, പാര്‍വ്വതി, വൈഷ്ണവി, വിഷ്ണു, മഹേശ്വരി, ഭൈരവന്‍ തുടങ്ങിയ ശിലാവിഗ്രഹങ്ങളാണ് ഇവിടെ നിന്ന് ലഭിച്ചത്. ഇവയില്‍ പലതും സ്ത്രീകളാണ് കൊത്തിയുണ്ടാക്കിയിട്ടുള്ളത്. വലിയ വിഗ്രഹത്തിന് ഒരു മീറ്റര്‍ പത്തു സെന്റിമീറ്റര്‍ ഉയരവും ഏറ്റവും ചെറിയ വിഗ്രഹത്തിന് 30 സെന്റിമീറ്ററുമാണ് വലിപ്പം. ചുവന്ന കല്ല് കൊണ്ടാണ് ക്ഷേത്രം പണിതിട്ടുള്ളത്.  ഗൗരി സോമനാഥ് ക്ഷേത്രമാണ് ഇതുവരെ മാള്‍വയിലെ ഏറ്റവും വലിയ അമ്പലം.  ഇനി മണ്ണിനടിയില്‍ തെളിഞ്ഞ ക്ഷേത്രത്തിനാകും ആ പദവി. ക്ഷേത്രം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങി. 150 വിഗ്രഹങ്ങള്‍ ഇവിടെ തന്നെ സൂക്ഷിക്കും. ബാക്കി രത്‌ലം മ്യൂസിയത്തിലേക്ക് മാറ്റും.

Tags: indiaക്ഷേത്രംmadhya pradesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.