Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പരമേശ്വര്‍ജി കേരളീയ മനസ്സിനെ തൊട്ടറിഞ്ഞ മഹാമനീഷി: പി. ഹരികൃഷ്ണ കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2021, 11:08 am IST
in Kannur

കണ്ണൂര്‍: കേരളീയ ആധ്യാത്മിക മനസ്സിനെ തൊട്ടറിഞ്ഞ് അതിനെ സമര്‍ത്ഥമായി മുന്നോട്ട് നയിച്ച മഹത്തായ വ്യക്തിത്വത്തിനുടമയായിരുന്നു സ്വര്‍ഗീയ പരമേശര്‍ജിയെന്ന് ആര്‍എസ്എസ് പ്രാന്ത പ്രചാകരക് പി. ഹരികൃഷ്ണ കുമാര്‍. കണ്ണൂര്‍ മസ്ദൂര്‍ ഭവനില്‍ ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച പരമേശ്വര്‍ജി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ എല്ലാ പ്രതിഭയെയും സംഘപ്രസ്ഥാനങ്ങളെ മുന്നോട്ട് നയിക്കുന്നതിനാണ് അദ്ദേഹം ഉപയോഗിച്ചത്. മഹാപ്രതിഭാശാലിയായ അദ്ദേഹത്തിന്റെ കവിതകള്‍പോലും നമ്മുടെ പൊതുബോധത്തെ ആധ്യാത്മകമായും സാംസ്‌കാരികമായും മുന്നോട്ട് നയിക്കുന്നതായിരുന്നു. തന്റെ രാഷ്‌ട്രീയമായ വീക്ഷണകോണില്‍ പോലും ദേശീയതയുടെ ചട്ടക്കൂടില്‍ നിന്ന് അദ്ദേഹത്തെ വ്യതിചലിച്ചില്ല.  

കേരളത്തിലെ ഭൗതിക രംഗത്ത് പരിവര്‍ത്തനമുണ്ടാക്കുന്നതിനാണ് ഭാരതീയ വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. രാഷ്‌ട്രീയമായി വിരുദ്ധ ചേരിയിലുള്ളവരുമായിപ്പോലും അദ്ദേഹം നിരന്തരമായി ആശയ സംവാദം നടത്തി. എല്ലാവരോടും ചോദ്യങ്ങള്‍ ചോദിച്ച കമ്മ്യൂണിസ്റ്റുകാര്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടി വന്നു. സാഹിത്യകാരനും ബുദ്ധിജീവിയും ഇടതാകണമെന്ന നമ്മുടെ പൊതുബോധം മാറ്റിമറിച്ചത് പരമേശ്വര്‍ജിയാണ്. 

പരമേശ്വര്‍ജിയുടെ ആശയ സംവാദത്തില്‍ ഇടത് ആഭിമുഖ്യമുള്ളവര്‍ പോലും മാറിച്ചിന്തിക്കാന്‍ നിര്‍ബന്ധിതരായി. സമസ്ത മേഖലയിലും കൃത്യമായ ദിശാബോധം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. സര്‍വ്വ സാധാരണക്കാരെ പോലും ഭഗവദ്ഗീതയുമായും രാമായണവുമായും അടുപ്പിച്ചത് അദ്ദേഹമാണ്. രാമായണ മാസാചരണമെന്ന് മഹത്തായ ദൗത്യം നമുക്ക് മുന്നില്‍ വെച്ച പരമേശ്വര്‍ജിയുടെ വീക്ഷണമാണ് ഇന്ന് കര്‍ക്കടകമാസത്തില്‍ നാം കാണുന്ന രാമായണ പാരായണം. വ്യക്തികള്‍ മാത്രമല്ല എല്ലാ വാര്‍ത്താ മാധ്യമങ്ങളും ഇന്ന് രാമായണ മാസം ഏറ്റെടുത്തിരിക്കുന്നു. നമ്മുടെ പൊതു സംസ്‌കൃതിയില്‍ നിന്ന് കേരള വേറിട്ടതല്ലെന്നും ഭാരതത്തിന്റെ പൊതു സംസ്‌കാരത്തിന്റെ ഭാഗമാണ് നാമെന്നും ബോധ്യപ്പെടുത്തിയത് പരമേശ്വര്‍ജിയാണ്. ജീവിതത്തിലുടനീളം നമ്മുടെ സംസ്‌കാരത്തിനും ആധ്യാത്മികമായ മുന്നോട്ട് പോക്കിനും ജീവിതം മാറ്റിവെച്ച  അദ്ദേഹം ഭാവി തലമുറക്ക് മഹത്തായ മാര്‍ഗദര്‍ശിയാണെന്നും ഹരികൃഷ്ണകുമാര്‍ പറഞ്ഞു.  

ഭാരതീയ വിചാര കേന്ദ്രം ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കാനപ്രം ഈശ്വരന്‍ സ്വാഗതവും കണ്ണൂര്‍ സ്ഥാനീയ സമിതി സെക്രട്ടറി രതീഷ് നന്ദിയും പറഞ്ഞു

Tags: kannurparameswarji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

Kerala

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

News

റിയാസും ബിനീഷും സഹതാപത്തിന് പ്രതിഷേധം നടത്താൻ സിപിഎം ആലോചന, തീപ്പന്തമാകാൻ ആളെ കിട്ടുന്നില്ല

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍
Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

Samskriti

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖോത്സവം

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.