Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സച്ചിനെ ഉപദേശിച്ച ശരദ്പവാറിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം; ക്രിക്കറ്റ് കളിക്കാതെ ബിസിസിഐ ചീഫായ പവാറിനെ കടന്നാക്രമിച്ച് യുവാക്കള്‍

'ക്രിക്കറ്റല്ലാത്ത വിഷയത്തില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം'- ഇതായിരുന്നു ശരദ്പവാറിന്റെ സച്ചിനോടുള്ള ഉപദേശം. സച്ചിനെ ക്രിക്കറ്റില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ ഉപദേശിക്കുന്ന പവാര്‍ തന്നെ ഒരു ക്രിക്കറ്റ് മാച്ചുപോലും കളിക്കാതെ ബിസിസിഐ മേധാവിയായി ഇരുന്നത് ഓര്‍ക്കണമെന്ന ഉരുളക്ക് ഉപ്പേരി...

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2021, 04:39 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ട എന്ന ട്വീറ്റ് ചെയ്തതിന്റെ പേരില്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഉപദേശം നല്‍കാന്‍ തുനിഞ്ഞ എന്‍സിപി നേതാവ് ശരദ് പവാറിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനം.

കര്‍ഷസമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച ഗ്രെറ്റ് തുന്‍ബെര്‍ഗ് എന്ന സ്വീഡന്‍ പരിസ്ഥിതി പ്രവര്‍ത്തകയെയും റിഹാന എന്ന പോപ്പ് ഗായികയെയും “ഭാരതത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ വിദേശികള്‍ ഇടപെടേണ്ട” എന്ന അര്‍ത്ഥം വരുന്ന രീതിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് ശരദ്പവാറിനെ ചൊടിപ്പിച്ചത്. സീനിയര്‍ നേതാവ് ഉടനെ സച്ചിനെ ഉപദേശിക്കുകയും ചെയ്തു: ‘ക്രിക്കറ്റല്ലാത്ത വിഷയത്തില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം’- ഇതായിരുന്നു ശരദ്പവാറിന്റെ  സച്ചിനോടുള്ള ഉപദേശം.

ഇതോടെ സമൂഹ മാധ്യമങ്ങളില്‍ പവാറിനെതിരെ യുവാക്കള്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തുകയാണ്. എന്‍സിപിയും ശിവസേനയും കോണ്‍ഗ്രസും ഭരിയ്‌ക്കുന്ന മഹാരാഷ്‌ട്രയില്‍ ബിജെപിയെ അനുകൂലിച്ച്  സംസാരിക്കുന്നവര്‍ ഭയപ്പെടേണ്ട സ്ഥിതിവിശേഷമാണ്. ഈ ഭയം തന്നെയാണ് ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ സിഇഒ അഖിലേഷ് മിശ്ര പങ്കുവെച്ചത്: ‘ശരത് പവാറാണ് ഇപ്പോള്‍ മഹാരാഷ്‌ട്ര ഭരിക്കുന്നത്. അഭിപ്രായം പറയാന്‍ ഒരു സംസ്ഥാനത്തെ പൗരന് അവകാശമുണ്ടെന്നിരിക്കെ പരസ്യമായി പവാര്‍ ഭീഷണിപ്പെടുത്തുകയാണ്. ഇവിടുത്തെ മാധ്യമങ്ങളനുസരിച്ച് ശരത് പവാര്‍ സ്വാതന്ത്ര്യത്തിന്റെ വക്താവും റിഹാനയെ വിമര്‍ശിക്കുന്നവര്‍ വില്ലന്മാരും കാര്‍ഷികപരിഷ്‌കരണം നടപ്പാക്കുന്നവര്‍ ദുഷ്ടരുമാണ്’.

സച്ചിനെ ക്രിക്കറ്റില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ ഉപദേശിക്കുന്ന പവാര്‍ തന്നെ ഒരു ക്രിക്കറ്റ് മാച്ചുപോലും കളിക്കാതെ ബിസിസിഐ മേധാവിയായി ഇരുന്നതിനെയും ചിലര്‍ പരിഹസിച്ചു. ഇത് ഒരു രാഷ്‌ട്രീയക്കാരന്‍ നടത്തിയ തുറന്ന ഭീഷണിയാണെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. രാജ്യത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതിന് സച്ചിനെ തുറന്ന് ഭീഷണിപ്പെടുത്തുകയാണെന്നും കമന്റുണ്ടായി.

പവാറിനെ ഫാസിസ്റ്റ് ശക്തികളുമായി താരതമ്യം ചെയ്തും ചിലര്‍ ട്വീറ്റ് ചെയ്തു. ‘ഇവിടെ വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും വേണ്ടി പ്രചാരണം നടത്തുന്ന അര്‍ബന്‍ നക്‌സലിനെയോ ഇടതു ലിബറുകളെയും എപ്പോഴെങ്കിലും മോദിയോ ഷായോ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ? ‘- ഒരു ട്വീറ്റ് ഉയര്‍ത്തിയ ചോദ്യമിതാണ്.

Tags: ഗ്രെറ്റ തെന്‍ബര്‍ഗ്കാര്‍ഷികനിയമങ്ങള്‍cricketശരദ് പവാര്‍കാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍കര്‍ഷക സമരംസച്ചിന്സച്ചിന്‍ തെണ്ടുല്‍ക്കര്‍കാര്‍ഷിക ബില്‍ 2020റിഹാന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

Cricket

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

Cricket

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.