Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൃണമൂലില്‍ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; പക വീട്ടാന്‍ ബിജെപി രഥയാത്ര തടയാന്‍ മമത

തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബംഗാളില്‍ രഥയാത്രകള്‍ ഫ്‌ളാഗോഫ് ചെയ്യാന്‍ കേന്ദ്രമന്ത്രി അമിത്ഷായും ബിജെപി പ്രസിഡന്‍റ് ജെ.പി. നഡ്ഡയും തയ്യാറെടുക്കുമ്പോള്‍ അതിന് അനുമതി നിരസിക്കുകയാണ് മമത. രഥയാത്രകള്‍ക്ക് അനുമതി ലഭിക്കാന്‍ പഞ്ചായത്ത് അധികൃതരെ സമീപിക്കാനാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നും ബിജെപി നേതാക്കള്‍ക്ക് ലഭിച്ച മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2021, 07:03 pm IST
in India

കൊല്‍ക്കൊത്ത: 2021ല്‍ നടക്കാന്‍ പോകുന്ന ബംഗാള്‍ നിയമസഭാതെരഞ്ഞെടുപ്പ് അടുക്കുംതോറും തൃണമൂല്‍ നേതാക്കളുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. പരാജയഭീതി പൂണ്ട മമത ഇപ്പോള്‍ എങ്ങിനെയെങ്കിലും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ രഥയാത്രകള്‍ തടയാനോ അതിന് കഴിഞ്ഞില്ലെങ്കില്‍ നീട്ടിവെക്കാനോ ശ്രമിക്കുകയാണ്.

തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബംഗാളില്‍ രഥയാത്രകള്‍ ഫ്‌ളാഗോഫ് ചെയ്യാന്‍ കേന്ദ്രമന്ത്രി അമിത്ഷായും ബിജെപി പ്രസിഡന്‍റ് ജെ.പി. നഡ്ഡയും തയ്യാറെടുക്കുമ്പോള്‍ അതിന് അനുമതി നിരസിക്കുകയാണ് മമത. രഥയാത്രകള്‍ക്ക് അനുമതി ലഭിക്കാന്‍ പഞ്ചായത്ത് അധികൃതരെ സമീപിക്കാനാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നും ബിജെപി നേതാക്കള്‍ക്ക് ലഭിച്ച മറുപടി.

അഞ്ച് പരിവര്‍ത്തന്‍ യാത്രകളാണ് ഷായും നഡ്ഡയും ഫ്‌ളാഗോഫ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഫിബ്രവരി ആറ് മുതല്‍ ഈ യാത്രകള്‍ തുടങ്ങാനും പദ്ധതിയിട്ടിരുന്നു. കൂച് ബീഹാര്‍, നബദ്വീപ്, കക്ദ്വീപ്, ജാര്‍ഗ്രാം, താരാപിഠ് എന്നീ അഞ്ച് സ്ഥലങ്ങളില്‍ നിന്നും 25 ദിവസം നീണ്ടു നില്‍ക്കുന്ന അഞ്ച് രഥയാത്രകളാണ് ആലോചിച്ചിരുന്നത്. എന്നാല്‍ എന്തുവിലകൊടുത്തും ഈ രഥയാത്രകള്‍ തടയാനാണ് മമതയുടെ ശ്രമം.  

ബിജെപിയ്‌ക്ക് രഥയാത്രയ്‌ക്ക് അനുമതി ലഭിക്കുന്നതിന് മുന്‍പ് തന്നെ കല്‍ക്കത്ത ഹൈക്കോടതിയില്‍ ബിജെപി രഥയാത്രകള്‍ക്ക് എതിരായ പൊതുജനതാല്‍പര്യഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ് മമതയുടെ അനുയായികള്‍. റാലി തടയാന്‍  ക്രമസമാധാനപ്രശ്‌നവും കോവിഡ് 19 മഹാമാരിയുമാണ് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കല്‍ക്കത്ത ഹൈക്കോടതിയിലെ അഭിഭാഷകനായ രാമപ്രസാദ് ശങ്കറാണ് രഥയാത്രയ്‌ക്ക് അനുമതി നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയിരിക്കുന്നത്. 2018ല്‍ ബിജെപി നടത്താനിരുന്ന ഒരു രഥയാത്രയ്‌ക്ക് കോവിഡ് 19ന്റെ കാരണം ചൂണ്ടിക്കാട്ടി ഹൈക്കോടതി അനുമതി നിഷേധിച്ച ഉദാഹരണമാണ്  ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നത്.

294 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയിലേക്ക് ഏപ്രില്‍ മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. തൃണമൂലും ബിജെപിയുമാണ് പ്രധാന ഏതിരാളികള്‍. സിപിഎം-കോണ്‍ഗ്രസ് സഖ്യകക്ഷികളാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സുവേന്ദു അധികാരി ഉള്‍പ്പെടെ ഒരുപിടി മന്ത്രിമാരും എംഎല്‍എമാരും മമതയുടെ തൃണമൂലില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. മമതയുടെ മുസ്ലിം പ്രീണനനയങ്ങളില്‍ പ്രതിഷേധിച്ചാണ് ഇവര്‍ ബിജെപി ക്യാമ്പിലെത്തിയിരിക്കുന്നത്.

Tags: bjpബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജികൊല്‍ക്കത്തബംഗാള്‍ തെരഞ്ഞെടുപ്പ്സുവേന്ദു അധികാരിരഥയാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

World

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

India

മുസ്ലീങ്ങൾ ഭാരത് മാതാ കീ ജയ് വിളിക്കേണ്ടിവരും , പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കും ; ഹിന്ദുക്കൾ ഇനി ഒറ്റക്കെട്ടെന്നും ഹിമന്ത ബിശ്വ ശർമ്മ

India

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.