Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആയുര്‍വേദ സംഹിതകള്‍

സംഹിതകളില്‍ ഏറെ പ്രസിദ്ധമാണ് ചരകസംഹിത. ആത്രേയമഹര്‍ഷിയുടെ ആറ് ശിഷ്യന്മാരില്‍ പ്രഥമഗണനീയനായ അഗ്നിവേശന്‍ തയ്യാറാക്കിയ അഗ്നിവേശ തന്ത്രമാണ് വിഖ്യാതമായ ചരകസംഹിതയ്‌ക്ക് ബീജാപാവം നല്‍കിയത്. അതുപോലെ ആത്രേയ തന്ത്രവും പ്രയോഗശൈലിയിലും വിവരണത്തിലും ചരകസംഹിതയുമായി സമാനസ്വഭാവമുള്ളതാണ്. ബിസി അവസാന നൂറ്റാണ്ടിലോ എഡി ഒന്നാം നൂറ്റാണ്ടിലോ ആവാം ചരകന്‍ ജീവിച്ചിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു.

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Jan 28, 2021, 05:16 pm IST
in Samskriti

അഥര്‍വവേദത്തില്‍ നിന്നും മറ്റു ഋഷിവര്യന്മാരില്‍ നിന്നും ആയുര്‍വേദ ആചാര്യന്മാര്‍ സംവാദങ്ങളിലൂടെയും സ്ഥലസന്ദര്‍ശനങ്ങളിലൂടെയും തങ്ങളുടെ അനുഭവ പാഠങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയവയാണ് സംഹിതകള്‍.  

സംഹിതകളില്‍ ഏറെ പ്രസിദ്ധമാണ് ചരകസംഹിത. ആത്രേയമഹര്‍ഷിയുടെ ആറ് ശിഷ്യന്മാരില്‍ പ്രഥമഗണനീയനായ അഗ്നിവേശന്‍ തയ്യാറാക്കിയ അഗ്നിവേശ തന്ത്രമാണ് വിഖ്യാതമായ ചരകസംഹിതയ്‌ക്ക് ബീജാപാവം നല്‍കിയത്. അതുപോലെ ആത്രേയ തന്ത്രവും പ്രയോഗശൈലിയിലും വിവരണത്തിലും ചരകസംഹിതയുമായി സമാനസ്വഭാവമുള്ളതാണ്. ബിസി അവസാന നൂറ്റാണ്ടിലോ എഡി ഒന്നാം നൂറ്റാണ്ടിലോ ആവാം ചരകന്‍ ജീവിച്ചിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു.

കുശാന രാജവംശത്തിലെ ഏറ്റവും പ്രബലനായ കനിഷ്‌ക ചക്രവര്‍ത്തിയുടെ സമകാലികനായിരുന്നു ചരകനെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. മറിച്ച് സമര്‍ഥിക്കാനുള്ള പണ്ഡിതാഭിപ്രായങ്ങളോ രേഖകളോ ലഭ്യമല്ല. അങ്ങനെയെങ്കില്‍ വിക്രമാദിത്യ സദസ്സിലെ നവരത്‌നങ്ങളില്‍ ഒരാളായ ധന്വന്തരിയാണ് ചരകനെന്ന വാദങ്ങള്‍ അസ്ഥാനത്താകും.  

എല്ലാ സംഹിതകളിലുമെന്നപോലെ ചരക സംഹിതയിലും എട്ടു പുസ്തകങ്ങളാണ് ഉള്ളത്. അവ ക്രമപ്രകാരം ഇങ്ങനെ:  

സൂത്രസ്ഥാനം: അടിസ്ഥാന രോഗങ്ങളും അവയുടെ നിര്‍ണയവും ചികിത്സയുമാണ് പ്രതിപാദ്യം.  

നിദാനസ്ഥാനം: രോഗലക്ഷണങ്ങള്‍ ഇതില്‍ വിവരിക്കുന്നു. ആരംഭത്തിലും ഉച്ചസ്ഥായിയിലുമുള്ള ബാഹ്യലക്ഷണങ്ങള്‍ വിവരിക്കുന്നത് നിദാനസ്ഥാനത്തിലാണ്. വിമാനസ്ഥാനം: ഓരോ രോഗത്തിനുമുള്ള ഔഷധക്കൂട്ടുകള്‍ തയ്യാറാക്കുമ്പോള്‍ അതിലെ ചേരുവകളുടെ അളവുകള്‍  വ്യക്തമായി വിവരിക്കുന്നു.

ശരീരസ്ഥാനം: ശരീരത്തിലെ അവയവങ്ങള്‍ക്കുണ്ടാകുന്ന പരിക്ക്, അവയുടെ വ്യതിയാനങ്ങള്‍, രോഗത്തിന് അനുസൃതമായി ശരീരത്തിലുണ്ടാകുന്ന അവസ്ഥാ വിശേഷങ്ങള്‍ ഇവയാണ് പ്രതിപാദ്യം. ചികിത്സാസ്ഥാനം: ഓരോ രോഗത്തിനുമുള്ള ചികിത്സകള്‍ ഇതില്‍ വിവരിക്കുന്നു.  

കല്‍പ്പസ്ഥാനം: ഔഷധവിധികള്‍ എങ്ങനെ വേണമെന്ന് പരാമര്‍ശിക്കുന്നത് കല്‍പ്പസ്ഥാനത്തിലാണ്. അവ മനുഷ്യന്റെ ശരീരത്തിലും മനസ്സിലുമുണ്ടാക്കുന്ന വ്യത്യാസങ്ങളും വ്യക്തമാക്കുന്നു.

സിദ്ധിസ്ഥാനം: രോഗങ്ങള്‍ക്കു മേല്‍ വിജയപ്രാപ്തിക്കുള്ള പ്രയോഗങ്ങളാണ് സിദ്ധി സ്ഥാനത്തിലുള്ളത്. ഇന്ദ്രിയസ്ഥാനം: പഞ്ചേന്ദ്രിയങ്ങളെ ബാധിക്കുന്ന രോഗങ്ങളും അവയെ ഉദ്ദീപിപ്പിക്കുന്നതിനുള്ള പ്രതിവിധികളും പരാമര്‍ശിക്കുന്നു.  

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി ട്രംപിനോട് മുഖത്ത് നോക്കി പറഞ്ഞു, “ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഇന്ത്യയ്‌ക്ക് പ്രധാനമാണ്”; ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ട്രംപിന്റെ മറുപടി

Kerala

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

Kerala

ചായവില്‍പ്പനക്കാരന് കേരളത്തിന്റെ നിലയ്‌ക്കാത്ത കയ്യടി, അപകടത്തിൽപ്പെട്ട യുവതിക്ക് സ്വന്തം മുണ്ട് അഴിച്ചുനൽകി മാനം കാത്തു

India

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

India

പരീക്ഷയ്‌ക്ക് ട്രെയിനില്‍ പോയ യുവാവ് തിരക്ക് കാരണം ശ്വാസംമുട്ടി മരിച്ചുവെന്ന് വീഡിയോയുമായി രാഹുല്‍ ഗാന്ധി, കാണിച്ചത് തെറ്റായ വീഡിയോയെന്ന് റെയില്‍വേ

പുതിയ വാര്‍ത്തകള്‍

മെസിയുടെ ഹാട്രിക്കിൽ കണ്ണീരൊഴുക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ : ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന അർജന്റീനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മതമൗലികവാദികൾ

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

സൈബര്‍ കുറ്റവാളികള്‍ പണം തട്ടുന്ന ‘പരാദങ്ങളെ’ന്ന് സുപ്രീം കോടതി, അവര്‍ക്കുള്ള ഇടം ജയില്‍

നടി നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ നാനാവിധം…വിവാഹമോചന സൂചനയോ, അതോ പുതിയ സിനിമയുടെ പ്രൊമോഷനോ?

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

യുഎഇ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; സുസ്ഥിര വികസനവും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുമെന്ന് നേതാക്കൾ

യുപിയിൽ 66 കാരൻ മുഹമ്മദ് അമർ എട്ട് വയസുകാരിയെ പീഡിപ്പിച്ചത് ആഹാരത്തിൽ മയക്കമരുന്ന് കലർത്തിയ ശേഷം ; പ്രതിയുടെ വീട് ബുൾഡോസറിന് തകർത്തു

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ 5 നൂറ്റാണ്ട് പഴക്കമുളള കെടാവിളക്ക് പൊട്ടിവീണു

എംഎസ്സി എല്‍സ -3: വിദേശ നാവികര്‍ക്ക് ഇന്ത്യ വിടാനുള്ള അനുമതിക്കായി വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ ഉസ്താദ് റഷീദിന് വിധിച്ച 20 വര്‍ഷത്തെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.