Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റിപ്പബ്ലിക് ഡേയില്‍ ദല്‍ഹിയില്‍ കലാപം നടത്തിയതിന് പിന്നില്‍ ഐഎസ്‌ഐയും ഖാലിസ്താനും; പണം എത്തിച്ചത് ഹവാല വഴിയെന്ന് രഹസ്യാന്വേഷണ സംഘം

ഇറ്റലിയിലെ ഖാലിസ്താന്‍ വാദികളായ സന്തോഖ് സിങ്ങിന്റെയും സ്വരണ്‍ജിത് സിങ്ങിന്റെയും നേതൃത്വത്തില്‍ രണ്ട് കോടിയും കാനഡയിലെ ഖാലിസ്താന്‍ നേതൃത്വം മൂന്നു കോടിയും രാജ്യതലസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ എത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2021, 10:47 am IST
in India

ന്യൂദല്‍ഹി : റിപ്പബ്ലിക് ഡേ ദിനത്തില്‍ രാജ്യതലസ്ഥാനത്ത് കലാപത്തിനായി പണം ഒഴുക്കിയതിന് പിന്നില്‍ പാക് ചാരസഘടനയായ ഐഎസ്‌ഐയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ബബ്ബര്‍ ഖല്‍സ, ഖാലിസ്താന്‍ തുടങ്ങിയ സംഘടനകളും സംഘര്‍ഷത്തിനായി കോടികള്‍ ഒഴുക്കിയിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ബബ്ബര്‍ ഖല്‍സയുടെ ജര്‍മ്മന്‍ യൂണിറ്റിന് അഞ്ച് കോടി രൂപ ഐഎസ്‌ഐ നല്‍കിയതായാണ് ഇന്റലിജന്‍സ് ബ്യൂറോ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയിലെ ഖാലിസ്താന്‍ വാദികളായ സന്തോഖ് സിങ്ങിന്റെയും സ്വരണ്‍ജിത് സിങ്ങിന്റെയും നേതൃത്വത്തില്‍ രണ്ട് കോടിയും കാനഡയിലെ ഖാലിസ്താന്‍ നേതൃത്വം മൂന്നു കോടിയും രാജ്യതലസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ എത്തിച്ചു. ഖാലിസ്താന്‍ ടൈഗര്‍ ഫോഴ്‌സ്, സിഖ് ഫോര്‍ ജസ്റ്റിസ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ബ്രിട്ടനില്‍ നിന്നും വലിയതോതില്‍ പണമൊഴുക്കിയെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ബബ്ബര്‍ ഖല്‍സ മേധാവി വാധ്വ സിങ്ങിനാണ് പണം കൈമാറിയത്.  

വിദേശ നാണ്യ വിനിമയ ചട്ടങ്ങള്‍ ലംഘിച്ച് ഹവാല വഴിയാണ് ഈ പണം എത്തിച്ചിട്ടുള്ളതെന്നാണ് അറിയാന്‍ സാധിക്കുന്നത്. അമേരിക്ക, ന്യൂസിലന്‍ഡ്, ബ്രിട്ടന്‍, ഇറ്റലി, ജര്‍മ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളിലും ഖാലിസ്താന്‍ വാദികള്‍ സംഘര്‍ഷത്തിനായി ഫണ്ട് പിരിവുകള്‍ നടത്തിയിട്ടുണ്ട്. ചെങ്കോട്ടയില്‍ ഖാലിസ്താന്‍ കൊടി ഉയര്‍ത്തുന്നവര്‍ക്ക് സിഖ് ഫോര്‍ ജസ്റ്റിസ് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

അതേസമയം ദല്‍ഹിയില്‍ സമരം നടത്തുന്ന കിസാന്‍ മോര്‍ച്ചയ്‌ക്കുള്ളില്‍ അഭിപ്രായ വ്യത്യാസവും ഉടലെടുത്തിട്ടുണ്ട്. ഒന്നിന് പാര്‍ലമെന്റ്  മാര്‍ച്ച് നടത്തുന്നത് സംബന്ധിച്ചാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങിയാല്‍ ജനവികാരം വീണ്ടും എതിരാകുമെന്ന ഒരുവിഭാഗം അറിയിച്ചതോടെയാണ് അഭിപ്രായ വ്യത്യാസം ഉടലെടുത്തിരിക്കുന്നത്.  

കിസാന്‍ മോര്‍ച്ചയുടെ ഭാഗത്തുനിന്ന് ഇനി പ്രകോപനമുണ്ടായാല്‍ അത് സമരത്തിന് വലിയ തിരിച്ചടിയാകും. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസ് 15 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് ഇന്ന് കിസാന്‍മോര്‍ച്ച പ്രവര്‍ത്തകര്‍ യോഗം ചേരുന്നുണ്ട്. മാര്‍ച്ച് നടത്തുന്നത് സംബന്ധിച്ച് യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

Tags: delhiമാര്‍ച്ച്ഖാലിസ്ഥാന്‍isiറിപ്പബ്ലിക് ദിനംട്രാക്ടര്‍ റാലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
India

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Editorial

കേരളത്തിലും വേണം ജാഗ്രത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.