Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലുപിടിക്കാനും ബലികൊടുക്കാനും തയാറായി സിപിഎം; ഭരണ തുടര്‍ച്ച സ്വപ്നം കണ്ട് നേതാക്കള്‍

പാര്‍ട്ടിയോട് അകന്നു നില്‍ക്കുന്നവരെ അവര്‍ അവസാനം പ്രവര്‍ത്തിച്ച പോഷക സംഘടനാ നേതാക്കളും സഹപ്രവര്‍ത്തകരുമാണ് സമീപിക്കുന്നത്. പഴയതെല്ലാം മറന്ന് പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 21, 2021, 06:47 pm IST
in Kerala

കൊച്ചി: ഏതുവിധേനയും ഭരണം നിലനിര്‍ത്താന്‍ പാര്‍ട്ടിയോടു പിണങ്ങിപ്പോയവരുടെ കാലുപിടിക്കാനും സിപിഎം. ഭരണംപിടിക്കാന്‍ തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ് ഉള്‍പ്പെടെ യുഡിഎഫ് കക്ഷികള്‍ പരിശ്രമം തുടരുകയാണ്. സിപിഎം നയത്തോടും നേതാക്കളോടും വിയോജിച്ച് പാര്‍ട്ടി വിട്ടുപോയവരില്‍ വഴങ്ങുന്നവരെ തിരികെ പ്രവര്‍ത്തനത്തിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് പാര്‍ട്ടി. ഇതിന് അതത് പ്രദേശത്തെ ചില പഴയനേതാക്കളെ ‘രാഷ്‌ട്രീയ ബലികൊടുക്കാനുള്ള’ വിശാല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.

പാര്‍ട്ടിയോട് അകന്നു നില്‍ക്കുന്നവരെ അവര്‍ അവസാനം പ്രവര്‍ത്തിച്ച പോഷക സംഘടനാ നേതാക്കളും സഹപ്രവര്‍ത്തകരുമാണ് സമീപിക്കുന്നത്. പഴയതെല്ലാം മറന്ന് പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. വിട്ടുപോകാനുള്ള കാരണം പറയുകയും വിശദീകരിക്കുകയും ചെയ്യുമ്പോള്‍ അതിന് കാരണക്കാരന്‍ ഇന്നയാളാണ്, അയാള്‍ മറ്റു പലരേയും ഇതേപോലെ പാര്‍ട്ടിയില്‍നിന്ന് അകറ്റി എന്നെല്ലാം കുറ്റപ്പെടുത്തി, അവരെ ‘രാഷ്‌ട്രീയബലി’കൊടുക്കുകയാണ് പരിപാടി. ഒരു കാരണവശാലും പാര്‍ട്ടിയിലേക്ക് മടങ്ങാത്തവരെ പ്രദേശങ്ങളില്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. പഴയ എസ്എഫ്ഐക്കാരുടെ സംഗമം മുതല്‍ ആസൂത്രണം ചെയ്തു കഴിഞ്ഞു. സര്‍വീസ് സംഘടനകളിലുള്ളവര്‍ക്ക് ടാര്‍ഗറ്റ് നിശ്ചയിച്ച് സഹപ്രവര്‍ത്തകരെ സമ്പര്‍ക്കം ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.  

കോണ്‍ഗ്രസ് പാര്‍ട്ടി സാങ്കേതിക വിദഗ്ധരെ നിയോഗിച്ച് തെരഞ്ഞെടുപ്പ് മോനിട്ടറിങ് നടത്താനാണ് പദ്ധതി. ഉമ്മന്‍ ചാണ്ടിയുടെ പ്രചാരണരീതിയിലെ ജനസമ്പര്‍ക്ക സംവിധാനം ഇത്തവണ കൊവിഡ് മൂലം നടക്കില്ലെന്നതാണ് അവരെ അലട്ടുന്ന പ്രശ്നം. എന്നാല്‍, അധികാരം പിടിക്കാതെ നിലനില്‍ക്കാനാവില്ലെന്ന യാഥാര്‍ഥ്യം ഗ്രൂപ്പുകളെ ധരിപ്പിക്കാനാണ് നേതാക്കളുടെ തീരുമാനം.

ബിജെപിയുടെ പ്രചാരണവും പ്രവര്‍ത്തനവും ഹൈടെക് സംവിധാനത്തിലായിരിക്കുമെന്നാണ് സൂചനകള്‍. പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിച്ച പ്രചാരണ പരിപാടി കേരളത്തില്‍ വ്യാപകമാക്കും. ദേശീയ നേതാക്കളുടെ വെര്‍ച്വല്‍ യോഗങ്ങളും പ്രചാരണ പരിപാടികളും നടത്താനാണ് ആസൂത്രണം. ആധുനിക പ്രചാരണോപാധികള്‍, കുറഞ്ഞ ചെലവില്‍ കൂടുതല്‍ പ്രചാരണത്തിലൂടെ ഏറ്റവും കൂടുതല്‍ പേരില്‍ സമ്പര്‍ക്കം, അതാണ് പാര്‍ട്ടിയുടെ ആസൂത്രണം.

Tags: keralacpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.