Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മണ്‍മറഞ്ഞത് അസാധാരണ സംഘടനാ പാടവത്തിന് ഉടമ

ചെറുപ്പത്തിലെ ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു. 1958ല്‍ കോട്ടയത്തിനടുത്തുള്ള വേളൂര്‍ ശാഖയില്‍ ആയിരുന്നു തുടക്കം. അന്ന് കോട്ടയം താലൂക് സംഘചാലക് ആയിരുന്ന ബാലന്‍ ചേട്ടന്‍ ആണ് പിഎന്‍ജി യെ ശാഖയില്‍ കൊണ്ടുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2021, 05:00 am IST
inArticle

കെ.എസ്. നാരായണന്‍  

കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹൈന്ദവ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ആറര പതിറ്റാണ്ടോളം ചിട്ടയായ പ്രവര്‍ത്തനവും അസാധാരണ സംഘടനാ പാടവവും പ്രകടിപ്പിച്ച നേതാവായിരുന്നു പി.എന്‍.ഗോപാലകൃഷ്ണന്‍. സംഘടനാപ്രവര്‍ത്തകര്‍ക്കിടയില്‍ അദ്ദേഹം പിഎന്‍ജി എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.  

ചെറുപ്പത്തിലെ ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു. 1958ല്‍ കോട്ടയത്തിനടുത്തുള്ള വേളൂര്‍ ശാഖയില്‍ ആയിരുന്നു തുടക്കം. അന്ന് കോട്ടയം താലൂക് സംഘചാലക് ആയിരുന്ന ബാലന്‍ ചേട്ടന്‍ ആണ് പിഎന്‍ജി യെ ശാഖയില്‍ കൊണ്ടുവന്നത്.  

വേളൂരില്‍ നിന്ന് അതിരമ്പുഴയിലേക്കും പിന്നീട് ഏറ്റുമാനൂരിലേക്കും താമസം മാറ്റി. ഇവിടങ്ങളിലൊക്കെ സംഘ ശാഖകളുടെ പ്രവര്‍ത്തനം നടത്താന്‍ പിഎന്‍ജി ശ്രദ്ധ ചെലുത്തിയിരുന്നു. സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്ന് വിരമിച്ചശേഷം കൂടുതല്‍ സമയവും ആര്‍എസ്എസിന്റെയും കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെയും പ്രവര്‍ത്തങ്ങളില്‍ നിറ സാന്നിധ്യമായി.  

1981ല്‍ ഏറ്റുമാനൂര്‍ ക്ഷേത്ര മോഷണവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത് മുന്‍നിരയില്‍ തന്നെ അദ്ദേഹം ഉണ്ടായിരുന്നു. ഏറ്റുമാനൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് അധികൃതരുടെ ശ്രദ്ധയിലെത്തിച്ച് പരിഹാരം കണ്ടു. ഏറ്റുമാനൂരിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം എത്തിച്ചേരാത്ത ഇടങ്ങള്‍ വിരളം.  

ഏറ്റുമാനൂര്‍ എന്‍എസ്എസ് കരയോഗം, ഹിന്ദുമത പാഠശാല, ക്ഷേത്രോപദേശക സമിതി, ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി, ജേസീസ് എന്നിവയിലെല്ലാം ഭാരവാഹിയായിരുന്നു. ഹിന്ദുമത പാഠശാലയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലയ്‌ക്കല്‍ പ്രക്ഷോഭം, മാറിടം ക്ഷേത്ര സമരം, ഉഴവൂര്‍ കാണിക്കമണ്ഡപം സമരം, മാതൃമല ക്ഷേത്രവുമായി ബന്ധപ്പെട്ട സമരം, ശബരിമല പ്രക്ഷോഭം എന്നിവയിലൊക്കെ നേതൃസ്ഥാനത്ത് അദ്ദേഹം ഉണ്ടായിരുന്നു. ക്ഷേത്രം ഏതായാലും പ്രക്ഷോഭങ്ങളില്‍ പി.എന്‍.ജിയുടെ ‘മുഷ്ടി’ എന്നും ഉയര്‍ന്നു നിന്നിരുന്നു. ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രസിദ്ധീകരണമായ ക്ഷേത്രശക്തി മാസികയുടെ ഓഫീസായി പ്രവര്‍ത്തിച്ചത് അദ്ദേഹത്തിന്റെ ഭവനമായിരുന്നു. ഇതിന്റെ ഉള്ളടക്കം മുതല്‍ വിതരണം വരെ പി.എന്‍.ജി യുടെ കയ്യൊപ്പ് പതിഞ്ഞിരുന്നു. മാസികയുടെ പ്രവര്‍ത്തനങ്ങളില്‍ ഭാര്യയും മക്കളും പ ങ്കാളികളാകാനും ശ്രദ്ധിച്ചു.  

ജോലിസംബന്ധമായി തൊടുപുഴ, മാനന്തവാടി എന്നിവിടങ്ങളില്‍ എത്തിയപ്പോഴും അദ്ദേഹം തന്റെ കര്‍മ്മമണ്ഡലത്തില്‍ സജീവമായി തുടര്‍ന്നു. രാഷ്‌ട്രീയ സ്വയംസേവക സംഘം കോട്ടയം താലൂക്ക് കാര്യവാഹ്, സംഘചാലക് തുടങ്ങിയ നിലകളില്‍ സംഘ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ഏറ്റുമാനൂര്‍ ശാഖാ പ്രസിഡന്റ്, കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ട്രഷറര്‍ ജനറല്‍ സെക്രട്ടറി, ഉപാധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നുവര്‍ഷമായി അദ്ദേഹം സംസ്ഥാന രക്ഷാധികാരിയാണ്.  

നീണ്ട 65 വര്‍ഷക്കാലം ഹൈന്ദവ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന പിഎന്‍ജിക്ക് പകരം വയ്‌ക്കാന്‍ മറ്റൊരാളില്ല. അദ്ദേഹത്തെ കൂടെ പ്രവര്‍ത്തിച്ച ഒരാളും മറക്കില്ല. അത്രയ്‌ക്ക് കടപ്പെട്ടിരിക്കുന്നു ഓരോ പ്രവര്‍ത്തകനും. നല്ലൊരു പ്രഭാഷകനും ഗ്രന്ഥകര്‍ത്താവുമായിരുന്നു അദ്ദേഹം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Kerala

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

India

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

Kerala

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)
India

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.