Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മണ്‍മറഞ്ഞത് അസാധാരണ സംഘടനാ പാടവത്തിന് ഉടമ

ചെറുപ്പത്തിലെ ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു. 1958ല്‍ കോട്ടയത്തിനടുത്തുള്ള വേളൂര്‍ ശാഖയില്‍ ആയിരുന്നു തുടക്കം. അന്ന് കോട്ടയം താലൂക് സംഘചാലക് ആയിരുന്ന ബാലന്‍ ചേട്ടന്‍ ആണ് പിഎന്‍ജി യെ ശാഖയില്‍ കൊണ്ടുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2021, 05:00 am IST
in Article

കെ.എസ്. നാരായണന്‍  

കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹൈന്ദവ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ആറര പതിറ്റാണ്ടോളം ചിട്ടയായ പ്രവര്‍ത്തനവും അസാധാരണ സംഘടനാ പാടവവും പ്രകടിപ്പിച്ച നേതാവായിരുന്നു പി.എന്‍.ഗോപാലകൃഷ്ണന്‍. സംഘടനാപ്രവര്‍ത്തകര്‍ക്കിടയില്‍ അദ്ദേഹം പിഎന്‍ജി എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.  

ചെറുപ്പത്തിലെ ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു. 1958ല്‍ കോട്ടയത്തിനടുത്തുള്ള വേളൂര്‍ ശാഖയില്‍ ആയിരുന്നു തുടക്കം. അന്ന് കോട്ടയം താലൂക് സംഘചാലക് ആയിരുന്ന ബാലന്‍ ചേട്ടന്‍ ആണ് പിഎന്‍ജി യെ ശാഖയില്‍ കൊണ്ടുവന്നത്.  

വേളൂരില്‍ നിന്ന് അതിരമ്പുഴയിലേക്കും പിന്നീട് ഏറ്റുമാനൂരിലേക്കും താമസം മാറ്റി. ഇവിടങ്ങളിലൊക്കെ സംഘ ശാഖകളുടെ പ്രവര്‍ത്തനം നടത്താന്‍ പിഎന്‍ജി ശ്രദ്ധ ചെലുത്തിയിരുന്നു. സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്ന് വിരമിച്ചശേഷം കൂടുതല്‍ സമയവും ആര്‍എസ്എസിന്റെയും കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെയും പ്രവര്‍ത്തങ്ങളില്‍ നിറ സാന്നിധ്യമായി.  

1981ല്‍ ഏറ്റുമാനൂര്‍ ക്ഷേത്ര മോഷണവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത് മുന്‍നിരയില്‍ തന്നെ അദ്ദേഹം ഉണ്ടായിരുന്നു. ഏറ്റുമാനൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് അധികൃതരുടെ ശ്രദ്ധയിലെത്തിച്ച് പരിഹാരം കണ്ടു. ഏറ്റുമാനൂരിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം എത്തിച്ചേരാത്ത ഇടങ്ങള്‍ വിരളം.  

ഏറ്റുമാനൂര്‍ എന്‍എസ്എസ് കരയോഗം, ഹിന്ദുമത പാഠശാല, ക്ഷേത്രോപദേശക സമിതി, ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി, ജേസീസ് എന്നിവയിലെല്ലാം ഭാരവാഹിയായിരുന്നു. ഹിന്ദുമത പാഠശാലയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലയ്‌ക്കല്‍ പ്രക്ഷോഭം, മാറിടം ക്ഷേത്ര സമരം, ഉഴവൂര്‍ കാണിക്കമണ്ഡപം സമരം, മാതൃമല ക്ഷേത്രവുമായി ബന്ധപ്പെട്ട സമരം, ശബരിമല പ്രക്ഷോഭം എന്നിവയിലൊക്കെ നേതൃസ്ഥാനത്ത് അദ്ദേഹം ഉണ്ടായിരുന്നു. ക്ഷേത്രം ഏതായാലും പ്രക്ഷോഭങ്ങളില്‍ പി.എന്‍.ജിയുടെ ‘മുഷ്ടി’ എന്നും ഉയര്‍ന്നു നിന്നിരുന്നു. ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രസിദ്ധീകരണമായ ക്ഷേത്രശക്തി മാസികയുടെ ഓഫീസായി പ്രവര്‍ത്തിച്ചത് അദ്ദേഹത്തിന്റെ ഭവനമായിരുന്നു. ഇതിന്റെ ഉള്ളടക്കം മുതല്‍ വിതരണം വരെ പി.എന്‍.ജി യുടെ കയ്യൊപ്പ് പതിഞ്ഞിരുന്നു. മാസികയുടെ പ്രവര്‍ത്തനങ്ങളില്‍ ഭാര്യയും മക്കളും പ ങ്കാളികളാകാനും ശ്രദ്ധിച്ചു.  

ജോലിസംബന്ധമായി തൊടുപുഴ, മാനന്തവാടി എന്നിവിടങ്ങളില്‍ എത്തിയപ്പോഴും അദ്ദേഹം തന്റെ കര്‍മ്മമണ്ഡലത്തില്‍ സജീവമായി തുടര്‍ന്നു. രാഷ്‌ട്രീയ സ്വയംസേവക സംഘം കോട്ടയം താലൂക്ക് കാര്യവാഹ്, സംഘചാലക് തുടങ്ങിയ നിലകളില്‍ സംഘ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ഏറ്റുമാനൂര്‍ ശാഖാ പ്രസിഡന്റ്, കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ട്രഷറര്‍ ജനറല്‍ സെക്രട്ടറി, ഉപാധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നുവര്‍ഷമായി അദ്ദേഹം സംസ്ഥാന രക്ഷാധികാരിയാണ്.  

നീണ്ട 65 വര്‍ഷക്കാലം ഹൈന്ദവ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന പിഎന്‍ജിക്ക് പകരം വയ്‌ക്കാന്‍ മറ്റൊരാളില്ല. അദ്ദേഹത്തെ കൂടെ പ്രവര്‍ത്തിച്ച ഒരാളും മറക്കില്ല. അത്രയ്‌ക്ക് കടപ്പെട്ടിരിക്കുന്നു ഓരോ പ്രവര്‍ത്തകനും. നല്ലൊരു പ്രഭാഷകനും ഗ്രന്ഥകര്‍ത്താവുമായിരുന്നു അദ്ദേഹം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

India

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

News

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

Kerala

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

Kerala

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പുതിയ വാര്‍ത്തകള്‍

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.