Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കടലിനടിയില്‍ പര്യവേഷണത്തിന് അനുമതി; രാമസേതുവിന്റെ പഴക്കം പുരാവസ്തു വകുപ്പ് പഠിക്കും

പഴക്കം, അതെങ്ങനെയാണ് നിര്‍മിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പഠിക്കുക. ഇത് ഈ വര്‍ഷം തന്നെ തുടങ്ങുമെന്നും പഠനം രാമായണ കാലത്തിലേക്ക് വെളിച്ചം വീശുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 15, 2021, 10:12 am IST
in India

ന്യൂദല്‍ഹി: രാമായണകാലത്തെയെന്ന് കരുതുന്ന, രാമസേതുവിനെപ്പറ്റി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിശദമായി പഠിക്കും. ഇതിന് കടലിനടിയില്‍ വിപുലമായ ഉദ്ഖനനം നടത്താനാണ് തീരുമാനം, ശ്രീലങ്കയ്‌ക്കും ഇന്ത്യക്കും ഇടയില്‍ കടലിനടിയിലുള്ള ചിറയാണ് രാമസേതു. ഇതിന്റെ പഴക്കം, അതെങ്ങനെയാണ് നിര്‍മിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പഠിക്കുക. ഇത് ഈ വര്‍ഷം തന്നെ തുടങ്ങുമെന്നും പഠനം രാമായണ കാലത്തിലേക്ക് വെളിച്ചം വീശുമെന്നും  ശാസ്ത്രജ്ഞര്‍ പറഞ്ഞു.

സിഎസ്‌ഐആറും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫിയും മുന്നോട്ടു വച്ച നിര്‍ദ്ദേശം സെന്‍ട്രല്‍ അഡ്‌വൈസറി ബോര്‍ഡ് ഓണ്‍ ആര്‍ക്കിയോളജി അംഗീകരിച്ചു.പുരാവസ്തുക്കള്‍ ശേഖരിച്ചും, റേഡിയോമെട്രിക് , തെര്‍മോലൂമിനസീന്‍ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുമാകും പഠനം. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിലെ പ്രൊഫ. സുനിന്‍ കുമാര്‍ സിങ്ങ് പറഞ്ഞു. ജൈവാവശിഷ്ടങ്ങളില്‍ നിന്ന് രൂപം കൊണ്ട കല്ലുകളോ (കോറല്‍)  പ്യൂമിക് കല്ലുകളോ കൊണ്ടാണ് രാമസേതു നിര്‍മിച്ചിട്ടുള്ളതെന്നാണ് അനുമാനം. ഇവയുടെ പഴക്കം റേഡിയോമെട്രിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്തും. കോറലുകളില്‍  കാല്‍ഷ്യം കാര്‍ബണേറ്റുണ്ട്. പഴക്കം കണ്ടെത്താന്‍ അത് ഗവേഷകര്‍ക്ക് സഹായകമാകും. കാര്‍ബണ്‍ ഡേറ്റിങ്ങ് എന്നാണ് ഇത് അറിയപ്പെടുക.

രാവണന്‍ തട്ടിക്കൊണ്ടു പോയ സീതയെ വീണ്ടെടുക്കാന്‍ ശ്രീരാമന്‍ വാനര സേനയുടെ സഹായത്തോടെയാണ് കടലിന് കുറുകെ രാമസേതു നിര്‍മിച്ചതെന്നാണ് രാമായണത്തില്‍. 48 കിലോമീറ്റര്‍ നീളമുള്ള ചിറയുടെ അവശിഷ്ടങ്ങളാണ് കടലിനടിയിലുള്ളത്.  

 സിന്ധു സാധന, സിന്ധു സങ്കല്പ് തുടങ്ങിയ കപ്പലുകളുടെ സഹായത്തോടെയാകും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫി കടലിനടിയില്‍ ഗവേഷണം നടത്തുക. വെള്ളത്തിന് 40 മീറ്റര്‍ അടിയില്‍ നിന്നു വരെ ഊറലുകളും സാമ്പിളുകളും  ശേഖരിക്കാന്‍ ഈ കപ്പലുകള്‍ക്ക് ശേഷിയുണ്ട്.  എന്‍ഐഒ മറീന്‍ ആര്‍ക്കിയോളജി വകുപ്പിലെ പ്രിന്‍സിപ്പല്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ഡോ. സുന്ദരേഷ്  ഉദ്ഖനനത്തിന് മേല്‍നോട്ടം വഹിക്കും.

രാമസേതുവിന്റെ ചുറ്റുമായി ജനവാസ കേന്ദ്രം ഉണ്ടായിരുന്നോയെന്നും പരിശോധിക്കുമെന്ന് എഎസ്‌ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചരിത്രപരമായും ഇതിന് സാധ്യതയുണ്ട്. 1964ല്‍ സുനാമിയില്‍ രാമേശ്വരത്തിനടുത്ത് ധനുഷ്‌കോടിയെന്ന ഗ്രാമം തന്നെ കടലിലായിരുന്നു.

അഞ്ചു വര്‍ഷം മുന്‍പാണ് കടലിലെ ഉദ്ഖനനത്തിന് ഓഷ്യനോഗ്രഫി ഇന്‍സ്റ്റിറ്റിയൂട്ടും എഎസ്‌ഐയും തമ്മില്‍ കരാറായത്. രാമ സേതു, കടലിലായ ദ്വാരക തുടങ്ങിവയില്‍ ഗഷേണം നടത്തുകയായിരുന്നു ലക്ഷ്യം. രണ്ടു വര്‍ഷമായി ദ്വാരക പദ്ധതി നടന്നുവരികയാണ്. ഇവയെല്ലാം ശാസ്ത്രീയ പഠനങ്ങളാണ്.  കൊണാര്‍ക്ക് ക്ഷേത്രത്തിനടുത്തുള്ള കടലില്‍ വന്‍ കപ്പല്‍ച്ചേതം ഉണ്ടായിട്ടുണ്ട്. ഇതിന്റെ അവശിഷ്ടങ്ങള്‍ക്കായും അന്വേഷണം നടത്തും.

Tags: indiaരാമസേതു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സംഘം: സ്വഭാവവും സമീപനവും

India

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

India

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

News

ഇത് വെറും ‘പാറ്റ’കളല്ല, തീ തുപ്പുന്ന ഡ്രാഗൺ; പാകിസ്ഥാനെതിരേ പിഒകെയിൽ ലക്ഷങ്ങളുടെ പ്രതിഷേധം, 20 മരണം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഹൈപവര്‍ കമ്മിറ്റി, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് തെരഞ്ഞെടുപ്പ് കാരണം

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.