Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരടിലെ ഫ്‌ളാറ്റും വാഗ്ദാനങ്ങളും പൊളിഞ്ഞിട്ട് ഒരാണ്ട്

രണ്ടരലക്ഷം രൂപയ്‌ക്ക് മുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ട വീടുകള്‍ ഉണ്ടെന്ന് നഗരസഭയുടെ ടെക്‌നിക്കല്‍ കമ്മിറ്റി പരിശോധിച്ച് കണ്ടെത്തിയിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി, രണ്ടര ലക്ഷം രൂപയ്‌ക്ക് താഴെയുള്ള അറ്റകുറ്റുപ്പണികളേയുള്ളൂവെന്ന് വാദിച്ചു. കുറഞ്ഞത് രണ്ടരലക്ഷം രൂപയുടെ അറ്റകുറ്റപ്പണികള്‍ ഉണ്ടെങ്കിലേ നഷ്ടപരിഹാരം നല്‍കാനാകൂവെന്നാണ് കമ്പനിയുടെ വിശദീകരണമെന്ന് കൗണ്‍സിലര്‍ ദിഷ പറഞ്ഞു.

ദൃശ്യ ഉത്തമന്‍byദൃശ്യ ഉത്തമന്‍
Jan 8, 2021, 11:20 am IST
inKerala

കൊച്ചി: തീര സംരക്ഷണ നിയമം ലംഘിച്ച് മരടില്‍ നിര്‍മിച്ച ഫഌറ്റുകള്‍ പൊളിച്ചിട്ട് ഒരാണ്ട്. പൊളിക്കുമ്പോള്‍ സമീപത്തെ വീടുകള്‍ക്കുണ്ടാകുന്ന കേടിന് നഷ്ടപരിഹാരം നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിനും ഒരാണ്ട് തികയുന്നു. എന്നാല്‍, വീടുകള്‍ തകര്‍ന്നവര്‍ ഇപ്പോഴും നഷ്ടപരിഹാരം ഇല്ലാതെ നിയമക്കുരുക്കിലാണ്. ജനുവരി 10ന് ഇന്‍ഷുറന്‍സ് പരിരക്ഷയും കഴിയും. ഫ്‌ളാറ്റിനോട് ചേര്‍ന്ന് വീടുള്ളവരെ സര്‍ക്കാര്‍ വാടക നല്‍കി മാറ്റിത്താമസിക്കുമെന്ന് വിശ്വസിപ്പിച്ച് വാടകയ്‌ക്ക് താമസിപ്പിച്ചിട്ട് ഒമ്പതു മാസം കഴിഞ്ഞിട്ടും നല്‍കിയിട്ടില്ല.

രണ്ടരലക്ഷം രൂപയ്‌ക്ക് മുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ട വീടുകള്‍ ഉണ്ടെന്ന് നഗരസഭയുടെ ടെക്‌നിക്കല്‍ കമ്മിറ്റി പരിശോധിച്ച് കണ്ടെത്തിയിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി, രണ്ടര ലക്ഷം രൂപയ്‌ക്ക് താഴെയുള്ള അറ്റകുറ്റുപ്പണികളേയുള്ളൂവെന്ന് വാദിച്ചു. കുറഞ്ഞത് രണ്ടരലക്ഷം രൂപയുടെ അറ്റകുറ്റപ്പണികള്‍ ഉണ്ടെങ്കിലേ നഷ്ടപരിഹാരം നല്‍കാനാകൂവെന്നാണ് കമ്പനിയുടെ വിശദീകരണമെന്ന് കൗണ്‍സിലര്‍ ദിഷ പറഞ്ഞു.

ഫ്‌ളാറ്റ് പൊളിച്ച് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ പല വീടുകളുടേയും ഭിത്തിവിള്ളലുകള്‍ വലുതായി. പളിയാമ്പള്ളി അജിത്, വഞ്ചിപ്പുരയ്‌ക്കല്‍ ശ്രീകല സുരേഷ്, നെടുമ്പള്ളിയില്‍ സുഗുണാനന്ദന്‍ എന്നിവരുടെ വീടുകള്‍ക്കാണ് ഗുരുതര കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്. പത്തോളം വീടുകള്‍ക്ക് ചെറുതും വലുതുമായ കേടുണ്ട്. ഇവര്‍ക്ക് ഒരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. പലരും സ്വന്തം ചെലവിലും മറ്റ് പലരുടേയും സഹായത്താലും അറ്റകുറ്റപ്പണി ചെയ്തു.  

സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാത്ത സാഹചര്യത്തില്‍ നഗരസഭയുടെ തനത് ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരത്തുക നല്‍കാനായി സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും ജനുവരി 10ന് ഇന്‍ഷുറന്‍സ് കാലാവധി അവസാനിക്കുന്നതിനാല്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്പനിക്ക് വക്കീല്‍ നോട്ടീസ് അയച്ചുവെന്നും മരട് നഗരസഭാ ചെയര്‍മാന്‍ ആന്റണി ആശാംപറമ്പില്‍ പറഞ്ഞു.  

ഫഌറ്റ് അവശിഷ്ടം നീക്കം ചെയ്‌തെങ്കിലും പുഴയില്‍ വീണ കോണ്‍ക്രീറ്റ് മൂന്നുമാസം മുമ്പാണ് നീക്കിയത്. 2020 ജനുവരി 11,12 തീയതികളിലാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ മരടിലെ അഞ്ച് ഫഌറ്റുകള്‍ പൊളിച്ചത്. തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച ഹോളി ഫെയ്‌ത്ത് എച്ച്ടുഓ, ആല്‍ഫ സെറിന്‍ (രണ്ട് ടവറുകള്‍), ജെയ്ന്‍ കോറല്‍, ഗോള്‍ഡന്‍ കായലോരം എന്നീ ഫഌറ്റുകളാണ് പൊളിച്ചത്. മഹാരാഷ്‌ട്രയിലെ എഡിഫൈസ് എഞ്ചിനീയറിങ്, ആഫ്രിക്കയിലെ ജെറ്റ് ഡിമോളിഷന്‍സ്, ചെന്നൈയിലെ വിജയ് സ്റ്റീല്‍സ് ആന്‍ഡ് എക്‌സപ്ലൊസീവ്  എന്നീ കമ്പനികളാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Entertainment

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

Entertainment

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

പുതിയ വാര്‍ത്തകള്‍

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.