Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വലതുകര കനാല്‍ തുറന്നു; ശുചീകരണത്തിലെ പാളിച്ച തിരിച്ചടിയായി

എന്നാല്‍ ഇത്തവണ ഇതിന് സമയം കിട്ടാതെ വന്നതോടെ വെള്ളമെത്തിയപ്പോള്‍ വലിയ തോതിലുള്ള പുല്ല്, പ്ലാസ്റ്റിക്ക്, കമ്പുകള്‍ തുടങ്ങിയ ഒഴുകിയെത്തി. ഇതോടെ വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗത പലയിടത്തും കുറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2021, 10:36 am IST
in Idukki
മലങ്കര വലത് കര കനാലില്‍ വെള്ളമെത്തിയപ്പോള്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന തൊഴിലാളികള്‍. ഇടവെട്ടി തൊണ്ടിക്കുഴയില്‍ നിന്നുള്ള കാഴ്ച

മലങ്കര വലത് കര കനാലില്‍ വെള്ളമെത്തിയപ്പോള്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന തൊഴിലാളികള്‍. ഇടവെട്ടി തൊണ്ടിക്കുഴയില്‍ നിന്നുള്ള കാഴ്ച

തൊടുപുഴ: എംവിഐപി മലങ്കര വലതുകര കനാല്‍ തുറന്നു. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് കനാലിന്റെ ഭാഗമായുള്ള ഷട്ടര്‍ ഉയര്‍ത്തിയത്. 2.30യോടെ ഇടവെട്ടി മേഖലയില്‍ വെള്ളമെത്തി.

അതേ സമയം ക്ലീനിങ് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിലുണ്ടായ കാലതാമസം തിരിച്ചടിയായി. വെള്ളമെത്തിയപ്പോള്‍ തടസം നേരിടാതിരിക്കാന്‍ കരാര്‍ ജീവനക്കാരനും തൊഴിലാളികളും നന്നേ പാടുപ്പെട്ടു. സാധാരണ ക്ലീനിങ് നടത്തിയ ശേഷം വേസ്റ്റായി വരുന്നവ കത്തിച്ച് കളയുകയോ വെള്ളമൊഴുകുന്ന ബെഡ്ഡിന്റെ മുകലിലേക്ക് മാറ്റി നിക്ഷേപിക്കുകയോ ആണ് പതിവ്.

എന്നാല്‍ ഇത്തവണ ഇതിന് സമയം കിട്ടാതെ വന്നതോടെ വെള്ളമെത്തിയപ്പോള്‍ വലിയ തോതിലുള്ള പുല്ല്, പ്ലാസ്റ്റിക്ക്, കമ്പുകള്‍ തുടങ്ങിയ ഒഴുകിയെത്തി. ഇതോടെ വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗത പലയിടത്തും കുറഞ്ഞു. ഇടവെട്ടി മേഖലയില്‍ വെള്ളമെത്തിയപ്പോള്‍ തൊണ്ടിക്കുഴ അക്വഡേറ്റിന്റെ ഷട്ടര്‍ ഉയര്‍ത്തി ആദ്യം വെള്ളം വലിയ തോട്ടിലേക്ക് ഒഴുക്കി വിട്ടാണ് മാലിന്യം നീക്കിയത്. പിന്നാലെ ഇവിടെയുള്ള ഷട്ടര്‍ തുറന്ന് വെള്ളം വിട്ടെങ്കിലും പലയിടത്തും വലിയ തോതില്‍ ചപ്പുചവറുകള്‍ കിടന്നത് തിരിച്ചടിയായി. അഞ്ചോളം തൊഴിലാളികള്‍ കമ്പുകളുമായെത്തി ഇവ വെള്ളത്തിനൊപ്പം ഒഴുക്കി വിടുകയാണ് ചെയ്തത്. വലിയ കമ്പുകളെല്ലാം കനാലില്‍ നിന്ന് എടുത്ത് മാറ്റി.

സാധാരണ തൊഴിലുറപ്പില്‍പ്പെടുത്തിയാണ് കനാല്‍ ശുചീകരണം നടന്നിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് പുറം കരാര്‍ നല്‍കുകയാണ്. ഇവരാകട്ടെ കൃത്യമായി ശുചീകരണം നടത്താറില്ലെന്ന് നാട്ടുകാരും പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ എത്തിച്ച് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് പണികള്‍ നടത്തിയത്.

ആദ്യം രാവിലെ ആറിന് വെള്ളം തുറന്ന് വിടാന്‍ നിശ്ചയിച്ചെങ്കിലും പിന്നീട് ശുചീകരണ ജോലികള്‍ തീരാത്തതിനാല്‍ സമയം മാറ്റുകയായിരുന്നു. മാലിന്യം നീക്കാതെ വെള്ളം തുറന്ന് വിട്ടാല്‍ വെള്ളം കെട്ടി നില്‍ക്കാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു നീക്കം.

തെക്കുഭാഗം, ഇടവെട്ടി, തൊണ്ടിക്കുഴ, മുതലക്കോടം, പെരുമ്പിള്ളിച്ചിറ, കുമാരമംഗലം, നാഗപ്പുഴ, കല്ലൂര്‍ക്കാട്, എന്നിവിടങ്ങളിലൂടെ ഒഴുകുന്ന വലതുകര കനാലില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് കോതമംഗലം ഭാഗത്താണ്. ഇടത് കര കനാല്‍ ചൊവ്വാഴ്ച തുറന്നിരുന്നു.

രണ്ട് കനാലിലൂടെയും വെള്ളം കടന്ന് പോകുന്ന വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ആയിരക്കണക്കിന് ആളുകള്‍ കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് ഈ വെള്ളമാണ്.

Tags: WasteCleaningMalankara reservoir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

മലങ്കര റിസർവോയർ ടൂറിസം പദ്ധതിയിൽ 112 കോടി രൂപയുടെ അഴിമതി : റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം അനുവദിച്ച് സര്‍ക്കാര്‍

Kerala

താമരശേരി ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് സംഘര്‍ഷം: ഒരാള്‍ കൂടി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.