Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മന്ത്രിയുടെ ഇടപെടല്‍; ഹൈക്കോടതി പൂട്ടിച്ച ആനസവാരി കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു

ഹൈക്കോടതി ഉത്തരവ് പ്രകാരം നിയമം നടപ്പിലാക്കുന്നതിന് വനംവകുപ്പിനെ ഏല്‍പ്പിച്ചുണ്ടെന്ന മറുപടിയാണ് ജില്ലാ കളക്ടര്‍ നല്‍കുന്നത്. കുമളിയിലും ദേവികുളത്തുമാണ് പ്രധാനമായും സവാരി നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2021, 09:26 am IST
inIdukki
ദേവികുളം കാര്‍മലഗിരി എലഫെന്റ് പാര്‍ക്കില്‍ ആനയുടെ മുകളില്‍ കയറി യാത്ര ചെയ്യുന്ന സഞ്ചാരികള്‍

ദേവികുളം കാര്‍മലഗിരി എലഫെന്റ് പാര്‍ക്കില്‍ ആനയുടെ മുകളില്‍ കയറി യാത്ര ചെയ്യുന്ന സഞ്ചാരികള്‍

ഇടുക്കി: വനം മന്ത്രിയുടെ വാക്കാലുള്ള നിര്‍ദേശം, ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടിച്ച ജില്ലയിലെ ആനസവാരി കേന്ദ്രങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. സംഭവത്തില്‍ നടപടി എടുക്കാന്‍ മടിച്ച് ജില്ലാ ഭരണകൂടവും വനംവകുപ്പും.  

ക്രിസ്തുമസ്-നവ വത്സര ആഘോഷങ്ങളുടെ ഭാഗമായി ആളുകളെത്തി തുടങ്ങിയതോടെയാണ് ഒരു വര്‍ഷത്തിലധികമായി അടഞ്ഞ് കിടന്നിരുന്ന സവാരി കേന്ദ്രങ്ങള്‍ വീണ്ടും സജീവമായത്. ജില്ലയില്‍ ആകെയുള്ള 9 ആനസവാരി കേന്ദ്രങ്ങളില്‍ പാതിയിലധികം നിലവില്‍ ആഴ്ചകളായി പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു.  

ഹൈക്കോടതി ഉത്തരവ് പ്രകാരം നിയമം നടപ്പിലാക്കുന്നതിന് വനംവകുപ്പിനെ ഏല്‍പ്പിച്ചുണ്ടെന്ന മറുപടിയാണ് ജില്ലാ കളക്ടര്‍ നല്‍കുന്നത്. കുമളിയിലും ദേവികുളത്തുമാണ് പ്രധാനമായും സവാരി നടത്തുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 2019 ആഗസ്റ്റിലാണ് ഇടുക്കിയിലെ ആനസവാരി കേന്ദ്രങ്ങള്‍ കളക്ടര്‍ ഇടപെട്ട് നിര്‍ദേശം നല്‍കി പൂട്ടിച്ചത്.  

എന്നാല്‍ ഉടമകളുടെ സംഘം വനം മന്ത്രി കെ. രാജുവിനെ കണ്ട് രണ്ട് മാസത്തേക്കുള്ള ഇളവ് വാങ്ങിയെടുത്ത് സവാരി നടത്തിയിരുന്നു. പിന്നാലെയാണ് വീണ്ടും ആനസവാരി ആരംഭിച്ചത്. നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ ഉന്നത ഇടപെടലിനെ തുടര്‍ന്ന് ഇത് കണ്ടില്ലെന്ന് നടിക്കുകയുമാണ്.  

നാട്ടാനകളെ ടിക്കറ്റ് നല്‍കി സഫാരിക്ക് ഉപയോഗിക്കുമ്പോള്‍ പെര്‍ഫോമിങ് ആനിമല്‍സ് നിയമ പ്രകാരം രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ആനയുടെ ലൈസന്‍സ് കൃത്യമായി ഇല്ലാത്തതാണ് ഇതിന് വിലങ്ങ് തടി. ഇന്‍ഷുറന്‍സ് പരിരക്ഷ പോലുള്ള ഇല്ലാത്തതിനാല്‍ സഞ്ചാരികളുടെ ജീവന്‍ കൈയില്‍ പിടിച്ചുള്ള യാത്രയായി ഇവ പലപ്പോഴും മാറുന്നുണ്ട്.  

അതേ സമയം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരം ഒരു ആനയെ സ്വന്തം ജില്ലവിട്ട് പുറത്ത് കൊണ്ടുപോയാല്‍ 15 ദിവസത്തിനകം തിരികെ എത്തിക്കണമെന്നാണ് പറയുന്നത്. ജില്ലയിലെ ഒമ്പത് സവാരി കേന്ദ്രങ്ങളിലായി വിവിധ ജില്ലകളിലെ 43 ആനകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവയെല്ലാം തന്നെ ഇപ്പോഴും സവാരി കേന്ദ്രങ്ങളില്‍ തുടരുകയാണ്.  

സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ സോഷ്യല്‍ ഫോറസ്റ്ററി വിഭാഗത്തെ അറിയിച്ചതായി മൂന്നാര്‍ ഡിഎഫ്ഒ എംവിജി കണ്ണന്‍ അറിയിച്ചു. പ്രവര്‍ത്തിക്കാന്‍ കത്ത് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്നും ആരാണ് ഇത് നല്‍കിയതെന്നതടക്കമുള്ള കാര്യം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

അതേ സമയം ആനസവാരി നടത്തിയാല്‍ കേസെടുക്കാന്‍ റേഞ്ച് ഓഫീസര്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. അതേ സമയം കോടതി ഉത്തരവ് പാലിക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയതിനാല്‍ കളക്ടര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടിക്ക് സാധ്യതയുണ്ട്.

Tags: aaElephantDevikulam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

പുതിയ വാര്‍ത്തകള്‍

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.