Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നോക്കുകുത്തിയായി ആധുനിക അറവുശാല

അറവുശാലയില്ലാത്ത നഗരങ്ങളില്‍ ഇറച്ചി വ്യാപാരം നടത്തരുതെന്ന സു പ്രീം കോടതി ഉത്തരവുണ്ടെങ്കിലും ആലപ്പുഴ നഗരത്തില്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 11:45 am IST
in Alappuzha

ആലപ്പുഴ: കൊട്ടിഘോഷിച്ച് തുടങ്ങിയ ആധുനിക അറവുശാല നോക്കുകുത്തിയായി മാറി. അറവല്ല, പകരം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വേര്‍തിരിക്കലാണ് ഇവിടെ നടക്കുന്നത്. ചെലവാക്കിയ കോടികള്‍ പാഴായി, പദ്ധതി നടത്തിപ്പില്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും, ഭരണ പ്രതിക്ഷ കക്ഷികള്‍ ഒത്തുകളിച്ചതോടെ ആരോപണങ്ങള്‍ എല്ലാം ആവിയായി. ആലപ്പുഴ നഗരത്തില്‍ വഴിച്ചേരിയിലാണ് ആധുനികമെന്ന പേരില്‍ സ്ഥാപിച്ച അറവുശാല പാഴായി കിടക്കുന്നത്.

 നടക്കുന്നത് പ്ളാസ്റ്റിക് മാലിന്യങ്ങളുടെ വേര്‍തിരിക്കല്‍ മാത്രം. ഒരു കോടിയോളം രൂപ ചെലവഴിച്ചാണ്നഗരത്തിലെ അറവ് മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാന്‍ വഴിച്ചേരിയില്‍ അറവുശാല നിര്‍മ്മിച്ചത്. മറ്റ് മാലിന്യങ്ങള്‍ കൂടി ഇവിടേക്ക് അലക്ഷ്യമായി വലിച്ചെറിയാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ ഇതുവഴി മൂക്ക് പൊത്തി സഞ്ചരിക്കേണ്ട ഗതികേടിലാണ്. അറവുമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സ്വീകരിച്ച പദ്ധതികള്‍ പരാജയപ്പെട്ടതോടെയാണ് 2009 ല്‍ ഉദ്ഘാടനം ചെയ്ത ആധുനിക അറവുശാല അടച്ചു പൂട്ടേണ്ടി വന്നത്.തുടര്‍ന്ന് നഗരത്തില്‍ നിന്നു ശേഖരിക്കുന്ന മറ്റു മാലിന്യങ്ങള്‍ സംഭരിക്കാനുള്ള ഇടമായി ഇവിടം മാറി. 

കശാപ്പിന് വൃത്തിയുള്ള അന്തരീക്ഷം ഉറപ്പാക്കല്‍, കാലികളെ പരിശോധിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം, നൂതന മാലിന്യ സംസ്‌കരണം എന്നിവ നടപ്പാക്കിയെങ്കിലും ഒരുമാസം പോലും തികച്ച് പ്രവര്‍ത്തിക്കാന്‍ അറവുശാലയ്‌ക്ക് കഴിഞ്ഞില്ല. തുടക്കത്തില്‍ 50 കാലികളെ കശാപ്പ് ചെയ്യാനും മാലിന്യം സംസ്‌കരിക്കാനുമുള്ള സൗകര്യമാണ് ഒരുക്കിയത്. ദിവസേന 150 കാലികളെ വരെ കശാപ്പ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് പ്രതിസന്ധിയും തുടങ്ങിയത്.  

പ്രശ്നം പരിഹരിക്കുന്നതിന് ലക്ഷങ്ങള്‍ മുടക്കി മറ്റൊരു സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചെങ്കിലും അതും പ്രവര്‍ത്തനരഹിതമായി. കശാപ്പ് മാലിന്യം ശേഖരിക്കാനും സംഭരിക്കാനും ആവശ്യമായ സ്ഥലസൗകര്യം ഇല്ലായിരുന്നു. വെറ്ററിനറി സര്‍ജന്‍മാരുടെ അഭാവവും പ്രശ്നമായി.  

അറവുശാല നിര്‍മ്മാണത്തില്‍ അഴിമതി ആരോപണം ഉയര്‍ന്നതോടെ ഇതിന്റെ ഫയല്‍ നഗരസഭയില്‍ നിന്ന് കാണാതായതും വിവാദമായിരുന്നു. ശാസ്ത്രീയമായി മാടുകളെ അറക്കാന്‍ അറവുശാലയില്ലെങ്കിലും നഗരത്തില്‍ അറവിന് തെല്ലും കുറവില്ല, കശാപ്പിനു കുറവില്ല.  

അറവുശാലയില്ലാത്ത നഗരങ്ങളില്‍ ഇറച്ചി വ്യാപാരം നടത്തരുതെന്ന സുപ്രീം കോടതി ഉത്തരവുണ്ടെങ്കിലും ആലപ്പുഴ നഗരത്തില്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല. അറവുശാല പൂട്ടിയിട്ട് 10 വര്‍ഷം കഴിഞ്ഞെങ്കിലും നഗരത്തില്‍ ഇറച്ചി വ്യാപാരം തകൃതിയില്‍ നടക്കുന്നു. ഇറച്ചിക്കടയുടെ സമീപത്ത് യാതൊരു പരിശോധനയും കൂടാതെ മൃഗങ്ങളെ കശാപ്പു ചെയ്യുകയാണ്.  

നൂറുകണക്കിന് അനധികൃത അറവുശാലകളാണ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Tags: Slaughter house
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജിന്നയുടെ രാജ്യത്ത് കഴുതകൾക്ക് ഇനി സുരക്ഷയില്ല, ഗ്വാദറിൽ ചൈന നിർമ്മിക്കുന്നത് വമ്പൻ ഒരു കഴുത അറവുശാല ! കഴുതയെ അറത്തും കാശ് വേണം

Thiruvananthapuram

ജനവാസ മേഖലയിലെ കശാപ്പുശാല: സത്വര നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.