Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയുമായുള്ള ചര്‍ച്ച അര്‍ത്ഥപൂര്‍ണമായില്ല; ആത്മാഭിമാനം ചോദ്യം ചെയ്താല്‍ ശക്തമായ നടപടി: രാജ്‌നാഥ് സിങ്

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചൈനയുമായി നടത്തിയ ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്ന് എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ രാജ്‌നാഥ് പറഞ്ഞു. നിലവിലെ സ്ഥിതി തുടരുകയാണ്. സൈനിക വിന്യാസം പിന്‍വലിക്കില്ല. അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് തുടരും. ചര്‍ച്ചകളും തുടരും. പ്രതീക്ഷകള്‍ വെടിഞ്ഞിട്ടില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 31, 2020, 01:00 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യ-ചൈന ചര്‍ച്ച അര്‍ത്ഥപൂര്‍ണമായിട്ടില്ലെന്നും പഴയ സ്ഥിതി തുടരുകയാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന നടപടികള്‍ക്ക് തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.  

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചൈനയുമായി നടത്തിയ ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്ന് എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ രാജ്‌നാഥ് പറഞ്ഞു. നിലവിലെ സ്ഥിതി തുടരുകയാണ്. സൈനിക വിന്യാസം പിന്‍വലിക്കില്ല. അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് തുടരും. ചര്‍ച്ചകളും തുടരും. പ്രതീക്ഷകള്‍ വെടിഞ്ഞിട്ടില്ല. ഏതു വിഷയത്തെക്കുറിച്ചു ചര്‍ച്ച നടന്നാലും ഇരുരാജ്യങ്ങളും തമ്മിലുള്ള സന്ദേശങ്ങള്‍ കൈമാറുവാന്‍ സാധിക്കും. നയതന്ത്രതലത്തിലും സൈനിക തലത്തിലുമുള്ള ചര്‍ച്ചകള്‍ തുടരുവാന്‍ ഈ മാസം 18ന് നടന്ന ഡബ്യുഎംസിസി യോഗത്തില്‍ തീരുമാനിച്ചിരുന്നൂ. ഒമ്പതാംവട്ട സീനിയര്‍ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.

അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകും. ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഇക്കാര്യത്തിലുണ്ടാകില്ല. ഗല്‍വാനിലെ സംഘര്‍ഷത്തിനുശേഷം ലഡാക്ക് സന്ദര്‍ശിച്ചിരുന്നു. സൈനികരുടെ മനോവീര്യം വളരെ ഉയര്‍ന്നതാണെന്ന് മനസ്സിലാക്കി. സൈനികരുടെ ധീരതയും സംയമനവും ശൗര്യവും പ്രദര്‍ശിപ്പിക്കപ്പെട്ട സമയമായിരുന്നു ഇത്. ഏറെ പ്രശംസനീയമായിരുന്നു സൈനികരുടെ കരുത്ത്. രാജ്യത്തിന്റെ ആത്മാഭിമാനം ചോദ്യംചെയ്യുന്നതൊന്നും സൈന്യം വച്ചുപൊറുപ്പിക്കില്ല. ഇക്കാര്യത്തില്‍ യാതൊരു ഒത്തുതീര്‍പ്പുമില്ല. നമ്മളെ ആര് ആക്രമിക്കുന്നു എന്നതല്ല, മഹാഭാരതത്തില്‍ പറയുന്നതുപോലെ നമ്മുടെ ഉന്നം എപ്പോഴും കിളിയുടെ കണ്ണില്‍ തന്നെയായിരിക്കും. യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. അതിര്‍ത്തിയില്‍ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ ഇരുപക്ഷത്തും നടക്കുന്നുണ്ട്. അതിര്‍ത്തിയിലുടനീളം സൈന്യം പട്രോളിങ് നടത്തുന്നുണ്ട്.  

ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഇടപെടേണ്ട ആവശ്യം ഇല്ല. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഒറ്റക്കെട്ടായി മുന്‍പോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീകരതയെ നേരിടാന്‍ നാം പര്യാപ്തരാണ്. ആവശ്യമെങ്കില്‍ അതിര്‍ത്തി കടന്നും ഭീകരതക്കെതിരെ നടപടിയെടുക്കും.  

കഴിഞ്ഞ കുറച്ചുമാസങ്ങളില്‍  നാനൂറോളം തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ പാക്കിസ്ഥാന്‍ നടത്തിയതിന് ഉചിതമായ മറുപടി സൈന്യം നല്‍കിയിട്ടുണ്ട്. കുത്സിതമായ പ്രവര്‍ത്തനങ്ങളാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്നത്. ഭീകരതയെ ഇല്ലാതാക്കുവാന്‍ കഴയുമെന്ന് സൈന്യം തെളിയിച്ചിട്ടുണ്ട്. ഭീകരരുടെ ഒളിത്താവളങ്ങള്‍ വേണ്ടിവന്നാല്‍ അതിര്‍ത്തികടന്നും ഇല്ലാതാക്കും. 2016ല്‍ ഉറി ആക്രമണത്തിനുശേഷം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിനുമറുപടിയായി 2019ല്‍ ബാലക്കോട്ട് ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് നശിപ്പിച്ചു. നാലു യുദ്ധങ്ങളിലും പാക്കിസ്ഥാന്‍ പരാജയപ്പെട്ടിട്ടും ഹീനമായ നടപടികള്‍ അവര്‍ തുടരുകയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Tags: chinaരാജ്‌നാഥ് സിങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

India

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

പുതിയ വാര്‍ത്തകള്‍

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.