Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആ അമ്മയുടെ ഓർമയിൽ ഒരു നാട്

''കുടിക്കുന്ന ജലം, ശ്വസിക്കുന്ന വായു, എന്തിനേറെ... ഈ മണ്ണിനെപ്പോലും മലിനമാക്കുന്ന ചവർഫാക്ടറി അടച്ചു പൂട്ടുക തന്നെ വേണം.'' 2012 ഒക്ടോബർ 16 ന് വിളപ്പിൽശാലയിൽ തടിച്ചുകൂടിയ പുരുഷാരത്തെ നോക്കി മലയാളത്തിന്റെ മഹാകവയത്രി സാക്ഷാൽ സുഗതകുമാരി പറഞ്ഞ വാക്കുകൾ അയവിറക്കുകയാണ് വിളപ്പിൽശാലക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2020, 12:36 pm IST
in Thiruvananthapuram
2012 ൽ വിളപ്പിൽശാല ക്ഷേത്ര ജംഗ്ഷനിലെ സമരപ്പന്തലിലിരുന്ന് നാട്ടുകാരോട് സംസാരിക്കുന്നു (ഫയൽ ചിത്രം)

2012 ൽ വിളപ്പിൽശാല ക്ഷേത്ര ജംഗ്ഷനിലെ സമരപ്പന്തലിലിരുന്ന് നാട്ടുകാരോട് സംസാരിക്കുന്നു (ഫയൽ ചിത്രം)

വിളപ്പിൽ: ”കുടിക്കുന്ന ജലം, ശ്വസിക്കുന്ന വായു, എന്തിനേറെ… ഈ മണ്ണിനെപ്പോലും മലിനമാക്കുന്ന ചവർഫാക്ടറി അടച്ചു പൂട്ടുക തന്നെ വേണം.” 2012 ഒക്ടോബർ 16 ന് വിളപ്പിൽശാലയിൽ തടിച്ചുകൂടിയ പുരുഷാരത്തെ നോക്കി മലയാളത്തിന്റെ മഹാകവയത്രി സാക്ഷാൽ സുഗതകുമാരി പറഞ്ഞ വാക്കുകൾ അയവിറക്കുകയാണ് വിളപ്പിൽശാലക്കാർ.  

 പ്രകൃതിയെ മലിനമാക്കിയ നഗരസഭയുടെ ചവർസംസ്‌കരണ ഫാക്ടറിക്കെതിരെ 2010 ലാണ് ജനം സമരമുഖത്തെത്തിയത്. രണ്ട് വർഷം നീണ്ടു നിന്ന റിലേ നിരാഹാര സമരം. സർക്കാർ വിളപ്പിൽശാലക്കാരുടെ അതിജീവന പോരാട്ടം കണ്ടില്ലെന്ന് നടിച്ചു. ഒടുവിൽ 2012 ഒക്ടോബർ 13 ന് വിളപ്പിൽ പഞ്ചായത്തിൽ സമരസമിതിക്കാർ അനിശ്ചിതകാല ഹർത്താൽ പ്രഖ്യാപിച്ചു. വാഹനങ്ങൾ നിരത്തിലിറങ്ങാതെ, കടകമ്പോളങ്ങൾ അടച്ചിട്ട് തീവ്രമായൊരു സമരം.  

ഹർത്താൽ ആരംഭിച്ച് മൂന്നാം നാൾ സർക്കാരിന് മനംമാറ്റമുണ്ടായി. സമരാവേശത്തിൽ തെരുവിലിറങ്ങിയ നാട്ടുകാരോട് സമവായ ചർച്ചയ്‌ക്ക് സംസ്ഥാന സർക്കാർ അന്ന് നിയോഗിച്ചത് സുഗതകുമാരി ടീച്ചറെ. വിളപ്പിൽശാല ക്ഷേത്ര ജംഗ്ഷനിലെ സമരപ്പന്തലിലെത്തിയ ടീച്ചർ കണ്ടത്, കുട്ടികളും സ്ത്രീകളുമടക്കം പതിനായിരങ്ങൾ തെരുവിലിരിക്കുന്ന കാഴ്ച. ആ മാതൃഹൃദയം തേങ്ങി. അവർ ഉറക്കെപ്പറഞ്ഞു… ”ഇത് അതിജീവനത്തിനായി പോരാടുന്ന ഒരു ജനതയുടെ സമരം. ലോകം കണ്ട ലക്ഷണമൊത്ത സമരമായി ഇതിനെ ചരിത്രം രേഖപ്പെടുത്തും. എന്റെ ധാർമിക പിന്തുണ നിങ്ങൾക്കുണ്ടാവും.”

 വിളപ്പിൽശാലയുടെ നൊമ്പരം സുഗതകുമാരി ടീച്ചർ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ധരിപ്പിച്ചു. പിറ്റേന്ന് മുഖ്യമന്ത്രി സമരസമിതിയുമായി ചർച്ചയ്‌ക്ക് തയാറായി. ഇനി വിളപ്പിൽശാലയിലേക്ക് ചവർ വണ്ടികൾ വരില്ലെന്ന ഉറപ്പിൻമേലാണ് അന്ന് ഹർത്താൽ പിൻവലിച്ചത്. 2013 ൽ ഹരിതകോടതി വിധിയെ തുടർന്ന് ഫാക്ടറി അടച്ചുപൂട്ടുകയും ചെയ്തു. സുഗതകുമാരി എട്ട് വർഷം മുമ്പ് വന്നിരുന്നു പ്രസംഗിച്ചിടത്ത് ഒരു ബോധി വൃക്ഷം നട്ട് ആ അമ്മയോടുള്ള ആദരവ് അറിയിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.

Tags: സുഗതകുമാരി അന്തരിച്ചു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അന്ന് സുഗതകുമാരി ലൈറ്റ് ഓഫ് ചെയ്യിപ്പിച്ചു; ഇന്ന് വെങ്കയ്യാ നായിഡു എ സി യും

Parivar

സുഗതകുമാരിക്ക് ബാലഗോകുലത്തിന്റെ അശ്രുപൂജ; സര്‍വ ചരാചരങ്ങള്‍ക്കും വേണ്ടി ജീവിതം കവിതയാക്കിയെന്ന് ഓണക്കൂര്‍

Literature

മഹാബോധി

Parivar

ഒരു തൈ നടാം നമുക്കമ്മയ്‌ക്കു വേണ്ടി; സുഗതകുമാരി ടീച്ചറുടെ ഓര്‍മ്മയ്‌ക്കായി വൃക്ഷത്തൈ നട്ട് ബാലഗോകുലം

Varadyam

2020 കടന്നുപോകുമ്പോള്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.