Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ഷക നിയമം: ചര്‍ച്ചയ്‌ക്ക് വഴങ്ങി കര്‍ഷക സംഘടനകള്‍

സമരം ചര്‍ച്ചകളിലൂടെ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി കര്‍ഷക സംഘടനകള്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെ അടുത്ത ഘട്ട ചര്‍ച്ചയ്‌ക്കുള്ള ക്ഷണം കേന്ദ്രസര്‍ക്കാര്‍ സമര രംഗത്തുള്ള കര്‍ഷക സംഘടനകള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇനി കേന്ദ്രവുമായി യാതൊരു ചര്‍ച്ചയ്‌ക്കുമില്ലെന്ന നിലപാടിലായിരുന്നു സമരക്കാര്‍. എന്നാല്‍ അനന്തമായി നീളുന്ന സമരം കര്‍ഷക സംഘടനകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചയല്ലാതെ മറ്റു വഴികളില്ലെന്ന തിരിച്ചറിവിലാണ് നിര്‍ത്തിവെച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തയാറായത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 27, 2020, 08:40 am IST
in Kerala

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരുമായി ഇനി ചര്‍ച്ചയ്‌ക്കില്ലെന്ന നിലപാടുപേക്ഷിച്ച് ചര്‍ച്ചയ്‌ക്ക് തയാറായി കര്‍ഷക സംഘടനകള്‍. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വിജ്ഞാന്‍ ഭവനിലാണ് ചര്‍ച്ച. ദല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന നാല്‍പ്പതോളം കര്‍ഷക സംഘടനകളുടെ സംയുക്ത സമിതിയാണ് വീണ്ടും ചര്‍ച്ചയ്‌ക്ക് സന്നദ്ധത അറിയിച്ചത്.

സമരം ചര്‍ച്ചകളിലൂടെ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി കര്‍ഷക സംഘടനകള്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെ അടുത്ത ഘട്ട ചര്‍ച്ചയ്‌ക്കുള്ള ക്ഷണം കേന്ദ്രസര്‍ക്കാര്‍ സമര രംഗത്തുള്ള കര്‍ഷക സംഘടനകള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇനി കേന്ദ്രവുമായി യാതൊരു ചര്‍ച്ചയ്‌ക്കുമില്ലെന്ന നിലപാടിലായിരുന്നു സമരക്കാര്‍. എന്നാല്‍ അനന്തമായി നീളുന്ന സമരം കര്‍ഷക സംഘടനകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചയല്ലാതെ മറ്റു വഴികളില്ലെന്ന തിരിച്ചറിവിലാണ് നിര്‍ത്തിവെച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തയാറായത്.

കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും ഏതു വിഷയവും കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാമെന്നും കേന്ദ്ര കൃഷിമന്ത്രാലയ ജോയിന്റ് സെക്രട്ടറി വിവേക് അഗര്‍വാള്‍ കര്‍ഷക സംഘടനകള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ദല്‍ഹി അതിര്‍ത്തികള്‍ ഉപരോധിച്ചുകൊണ്ടുള്ള സമരത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തിലേക്ക് കര്‍ഷകസംഘടനകള്‍ എത്തിച്ചേര്‍ന്നതായും സൂചനയുണ്ട്.

സിംഗു, തിക്രി അതിര്‍ത്തികളില്‍ നിന്ന് ഡിസംബര്‍ 30ന് കുണ്ട്‌ലി-മനേസര്‍പല്‍വാല്‍ ഹൈവേയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്താനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. ആഴ്ചകളായി ദല്‍ഹി അതിര്‍ത്തികള്‍ തടഞ്ഞിട്ടും രാജ്യതലസ്ഥാനത്തേക്കുള്ള ചരക്കു നീക്കത്തെ ബാധിക്കാത്തതും ഭക്ഷ്യ ക്ഷാമം ഉണ്ടാവാത്തതും കര്‍ഷക സംഘടനകള്‍ പ്രതിരോധത്തിലാവാന്‍ കാരണമായി. പഞ്ചാബ്, ഹരിയാന വഴിയുള്ള ചരക്കു നീക്കം പൂര്‍ണമായി നിലച്ചപ്പോള്‍ യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ദല്‍ഹിയിലേക്ക് കൂടുതല്‍ ചരക്ക് വാഹനങ്ങള്‍ എത്തിയതാണ് കര്‍ഷക സംഘടനകളുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചത്. ഭക്ഷ്യ ക്ഷാമം വഴി കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാവുമെന്നായിരുന്നു സമരക്കാരുടെ കണക്കുകൂട്ടല്‍. കുണ്ട്‌ലി-മനേസര്‍പല്‍വാല്‍ ഹൈവേയിലേക്ക് സമരക്കാര്‍ പൂര്‍ണമായും മാറുകയാണെങ്കില്‍ സിംഗു, തിക്രി ഹൈവേകള്‍ തുറക്കാനും സാധിക്കും.

Tags: കേന്ദ്ര സര്‍ക്കാര്‍കര്‍ഷക സമരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.