Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൃത്യുമുഖത്തെ അഭിമുഖീകരിച്ച് ബാജിപ്രഭു

ചരിത്രം നിര്‍മിച്ച ഛത്രപതി 22

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 24, 2020, 05:08 pm IST
inSamskriti

1660 ജൂലൈ 13 ന്റെ സൂര്യനുദിച്ചു. വിശാലഗഡ് ഇനിയും ഏറെ ദൂരത്താണ് അവിടെയും ശത്രുസൈന്യത്തിന്റെ വ്യൂഹം ഭേദിച്ചുവേണം കോട്ടക്കകത്ത് കടക്കാന്‍. അപ്പോഴതാ ദൂരത്തുനിന്ന് പൊടി ഉയര്‍ത്തിക്കൊണ്ട് വരുന്ന മസൂദിന്റെ കുതിരപ്പട കാണാം. അവരുടെ പോര്‍വിളിയും കേള്‍ക്കാമായിരുന്നു. ഇതോടെ കഥ അവസാനിച്ചു. രാത്രി മുഴുവന്‍ ഓടിക്കൊണ്ടിരുന്ന ശിവാജിയുടെ ചെറിയ സൈന്യം തളര്‍ന്നിട്ടുണ്ടായിരുന്നു. ഒരു ഭാഗത്ത് സിദ്ദിമസൂദിന്റെ സൈന്യം മറുഭാഗത്ത് വിശാലഗഢില്‍ ജസവന്തറാവു-സൂര്യറാവു എന്നിവരുടെ വലിയ സംഖ്യയില്‍ ഉത്സാഹഭരിതരായ സൈന്യം. പാക്ക്‌വെട്ടിയുടെ ഇടയില്‍പ്പെട്ട പാക്കുപോലെയായി ശിവാജിയുടെ ചെറുസൈന്യത്തിന്റെ സ്ഥിതി. ഇതൊരു വലിയ അഗ്നിപരീക്ഷയായിരുന്നു.  

പരിസ്ഥിതിയുടെ ഭീകരത ബാജി പ്രഭു മനസ്സിലാക്കി. രണ്ടു സേനയുടെയും മധ്യത്തിലകപ്പെട്ടാല്‍ എല്ലാവരുടെയും മരണം നിശ്ചയമാണ്. ക്ഷണനേരം പോലും വൈകരുത്, അപ്പോഴേക്കും അവര്‍ ചുരത്തിലെത്തി. പര്‍വതങ്ങളുടെ ചെരിവില്‍ കൂടിയുള്ള ഈ ചുരത്തില്‍കൂടി വേണം മസൂദിന്റെ സേനയ്‌ക്കും പിന്തുടരേണ്ടത്.

ഇതു മനസ്സിലാക്കിക്കൊണ്ട് ബാജിപ്രഭു ശിവാജിയോട് പറഞ്ഞു-ഇനിയങ്ങോട്ട് ഒരു ക്ഷണം പോലും വൈകാതെ താങ്കള്‍ വിശാലഗഢിലേക്ക് യാത്ര തുടരുക. താങ്കള്‍ വിശാലഗഢില്‍ എത്തുന്നതുവരെ ശത്രുവിനെ ഈ വഴിയില്‍ ഞാന്‍ തടഞ്ഞു നിര്‍ത്താം. ദുര്‍ഗത്തിലെത്തിയാല്‍ പീരങ്കി പൊട്ടിച്ച് ശബ്ദം കേള്‍പ്പിക്കുക എന്ന്. ജീവരാശിയെ രക്ഷിക്കാന്‍ പരമേശ്വരന്‍ ഹാലാഹലം പാനം ചെയ്തതുപോലെ, ഹിന്ദുസമാജത്തെ രക്ഷിക്കാന്‍ ബാജിപ്രഭു മൃത്യുമുഖത്തെ അഭിമുഖീകരിക്കയായിരുന്നു. ബാജിപ്രഭു ശിവാജിയെ വിശാലഗഢിലേക്കയച്ചു.  

പകുതിസൈന്യം ബാജിയുടെ കൂടെ അവിടെനിന്നു. അര്‍ദ്ധസൈന്യം ശിവാജിയെ പിന്തുടര്‍ന്നു. ചുരത്തില്‍ ഒരിടുങ്ങിയ ദുര്‍ഘടസ്ഥാനത്ത് കാലഭൈരവനെപ്പോലെ സൈന്യത്തോടുകൂടി ബാജിപ്രഭു നിന്നു. നമ്മള്‍ ഓരോരുത്തരേയും മഹാരാജാവിന്റെ ജീവന്‍ നൂറിരട്ടി സമവരവീര്യവും ഉത്സാഹമുള്ളവരുമായിത്തീര്‍ന്നു. മസൂദിന്റെ കുതിര സൈന്യം അവിടെ എത്തി. ചുരത്തില്‍ പ്രവേശിക്കാന്‍ ആരംഭിച്ചു. അകത്തേക്ക് കടന്നവരുടെ എല്ലാം തല വെട്ടിമാറ്റിക്കൊണ്ടിരുന്നു. ചുരത്തിന്റെ ഇരുഭാഗവും പഠാന്‍ സൈനികരുടെയും കുതിരകളുടെയും ശവശരീരംകൊണ്ട് നിറയാന്‍ തുടങ്ങി. ശിവാജി വിശാലഗഢില്‍ എത്തണമെങ്കില്‍ ചുരുങ്ങിയത് രണ്ടുമണിക്കൂറെങ്കിലും വേണം. അതുവരേക്കും ശത്രുവിനെ അവിടെ തടഞ്ഞുനിര്‍ത്തണമായിരുന്നു ബാജിപ്രഭുവിന്.

ശത്രുസൈന്യം ചുരത്തില്‍ പ്രവേശിക്കുന്നതനുസരിച്ച് രണ്ടുകൈയിലും വാളുമായി നില്‍ക്കുന്ന ബാജിപ്രഭുവിന്റെ വാളുകള്‍ നൃത്തം ചെയ്തുകൊണ്ടിരുന്നു. ശത്രു സൈന്യം ഖണ്ഡംഖണ്ഡമായി അരിഞ്ഞുതള്ളപ്പെട്ടുകൊണ്ടിരിക്കയായിരുന്നു. അതേസമയം പന്‍ഹാളകോട്ടയില്‍ ആക്രമണം പഴയതുപോലെ തുടരുന്നുണ്ടായിരുന്നു. ഒരു പക്ഷേ ശിവാജി കോട്ടയില്‍ തന്നെ നിന്നു അവസരം കിട്ടിയാല്‍ ഓടിപ്പോയാലൊ എന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍.

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.