Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൃത്യുമുഖത്തെ അഭിമുഖീകരിച്ച് ബാജിപ്രഭു

ചരിത്രം നിര്‍മിച്ച ഛത്രപതി 22

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 24, 2020, 05:08 pm IST
in Samskriti

1660 ജൂലൈ 13 ന്റെ സൂര്യനുദിച്ചു. വിശാലഗഡ് ഇനിയും ഏറെ ദൂരത്താണ് അവിടെയും ശത്രുസൈന്യത്തിന്റെ വ്യൂഹം ഭേദിച്ചുവേണം കോട്ടക്കകത്ത് കടക്കാന്‍. അപ്പോഴതാ ദൂരത്തുനിന്ന് പൊടി ഉയര്‍ത്തിക്കൊണ്ട് വരുന്ന മസൂദിന്റെ കുതിരപ്പട കാണാം. അവരുടെ പോര്‍വിളിയും കേള്‍ക്കാമായിരുന്നു. ഇതോടെ കഥ അവസാനിച്ചു. രാത്രി മുഴുവന്‍ ഓടിക്കൊണ്ടിരുന്ന ശിവാജിയുടെ ചെറിയ സൈന്യം തളര്‍ന്നിട്ടുണ്ടായിരുന്നു. ഒരു ഭാഗത്ത് സിദ്ദിമസൂദിന്റെ സൈന്യം മറുഭാഗത്ത് വിശാലഗഢില്‍ ജസവന്തറാവു-സൂര്യറാവു എന്നിവരുടെ വലിയ സംഖ്യയില്‍ ഉത്സാഹഭരിതരായ സൈന്യം. പാക്ക്‌വെട്ടിയുടെ ഇടയില്‍പ്പെട്ട പാക്കുപോലെയായി ശിവാജിയുടെ ചെറുസൈന്യത്തിന്റെ സ്ഥിതി. ഇതൊരു വലിയ അഗ്നിപരീക്ഷയായിരുന്നു.  

പരിസ്ഥിതിയുടെ ഭീകരത ബാജി പ്രഭു മനസ്സിലാക്കി. രണ്ടു സേനയുടെയും മധ്യത്തിലകപ്പെട്ടാല്‍ എല്ലാവരുടെയും മരണം നിശ്ചയമാണ്. ക്ഷണനേരം പോലും വൈകരുത്, അപ്പോഴേക്കും അവര്‍ ചുരത്തിലെത്തി. പര്‍വതങ്ങളുടെ ചെരിവില്‍ കൂടിയുള്ള ഈ ചുരത്തില്‍കൂടി വേണം മസൂദിന്റെ സേനയ്‌ക്കും പിന്തുടരേണ്ടത്.

ഇതു മനസ്സിലാക്കിക്കൊണ്ട് ബാജിപ്രഭു ശിവാജിയോട് പറഞ്ഞു-ഇനിയങ്ങോട്ട് ഒരു ക്ഷണം പോലും വൈകാതെ താങ്കള്‍ വിശാലഗഢിലേക്ക് യാത്ര തുടരുക. താങ്കള്‍ വിശാലഗഢില്‍ എത്തുന്നതുവരെ ശത്രുവിനെ ഈ വഴിയില്‍ ഞാന്‍ തടഞ്ഞു നിര്‍ത്താം. ദുര്‍ഗത്തിലെത്തിയാല്‍ പീരങ്കി പൊട്ടിച്ച് ശബ്ദം കേള്‍പ്പിക്കുക എന്ന്. ജീവരാശിയെ രക്ഷിക്കാന്‍ പരമേശ്വരന്‍ ഹാലാഹലം പാനം ചെയ്തതുപോലെ, ഹിന്ദുസമാജത്തെ രക്ഷിക്കാന്‍ ബാജിപ്രഭു മൃത്യുമുഖത്തെ അഭിമുഖീകരിക്കയായിരുന്നു. ബാജിപ്രഭു ശിവാജിയെ വിശാലഗഢിലേക്കയച്ചു.  

പകുതിസൈന്യം ബാജിയുടെ കൂടെ അവിടെനിന്നു. അര്‍ദ്ധസൈന്യം ശിവാജിയെ പിന്തുടര്‍ന്നു. ചുരത്തില്‍ ഒരിടുങ്ങിയ ദുര്‍ഘടസ്ഥാനത്ത് കാലഭൈരവനെപ്പോലെ സൈന്യത്തോടുകൂടി ബാജിപ്രഭു നിന്നു. നമ്മള്‍ ഓരോരുത്തരേയും മഹാരാജാവിന്റെ ജീവന്‍ നൂറിരട്ടി സമവരവീര്യവും ഉത്സാഹമുള്ളവരുമായിത്തീര്‍ന്നു. മസൂദിന്റെ കുതിര സൈന്യം അവിടെ എത്തി. ചുരത്തില്‍ പ്രവേശിക്കാന്‍ ആരംഭിച്ചു. അകത്തേക്ക് കടന്നവരുടെ എല്ലാം തല വെട്ടിമാറ്റിക്കൊണ്ടിരുന്നു. ചുരത്തിന്റെ ഇരുഭാഗവും പഠാന്‍ സൈനികരുടെയും കുതിരകളുടെയും ശവശരീരംകൊണ്ട് നിറയാന്‍ തുടങ്ങി. ശിവാജി വിശാലഗഢില്‍ എത്തണമെങ്കില്‍ ചുരുങ്ങിയത് രണ്ടുമണിക്കൂറെങ്കിലും വേണം. അതുവരേക്കും ശത്രുവിനെ അവിടെ തടഞ്ഞുനിര്‍ത്തണമായിരുന്നു ബാജിപ്രഭുവിന്.

ശത്രുസൈന്യം ചുരത്തില്‍ പ്രവേശിക്കുന്നതനുസരിച്ച് രണ്ടുകൈയിലും വാളുമായി നില്‍ക്കുന്ന ബാജിപ്രഭുവിന്റെ വാളുകള്‍ നൃത്തം ചെയ്തുകൊണ്ടിരുന്നു. ശത്രു സൈന്യം ഖണ്ഡംഖണ്ഡമായി അരിഞ്ഞുതള്ളപ്പെട്ടുകൊണ്ടിരിക്കയായിരുന്നു. അതേസമയം പന്‍ഹാളകോട്ടയില്‍ ആക്രമണം പഴയതുപോലെ തുടരുന്നുണ്ടായിരുന്നു. ഒരു പക്ഷേ ശിവാജി കോട്ടയില്‍ തന്നെ നിന്നു അവസരം കിട്ടിയാല്‍ ഓടിപ്പോയാലൊ എന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍.

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.