Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മറച്ചുവച്ചും മറവി പറഞ്ഞും രവീന്ദ്രന്‍; ‘എല്ലാം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നില്ല’

മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനത്തില്‍ രവീന്ദ്രന്റെയും ശിവശങ്കറിന്റെയും പങ്ക്, ഊരാളുങ്കല്‍ സൊസൈറ്റിയുമായി രവീന്ദ്രനുള്ള ബന്ധം, രവീന്ദ്രന്റെ സമ്പാദ്യ വിവരങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മേല്‍നോട്ട രീതി എന്നിവയായിരുന്നു അന്വേഷണ വിഷയങ്ങള്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 19, 2020, 10:11 am IST
in Kerala

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍,  മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാം ദിവസവും ചോദ്യം ചെയ്തു വിട്ടു. പലതും മറച്ചുവച്ചും മറവിയെന്നു പറഞ്ഞുമാണ് രവീന്ദ്രന്‍ പ്രതികരിച്ചത്. ഓഫീസ് നടപടികളെല്ലാമൊന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടില്ലെന്നും എം. ശിവശങ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി അന്വേഷിച്ചിട്ടില്ലെന്നുമാണ് രവീന്ദ്രന്റെ വിശദീകരണങ്ങള്‍.  ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ഇടവേളയില്‍ ആവശ്യമായ വിശ്രമം നല്‍കിയായിരുന്നു ചോദ്യം ചെയ്യല്‍.  

വ്യാഴാഴ്ച രാവിലെ 8.30ന് ഇ ഡി ഓഫീസിലെത്തിയ രവീന്ദ്രനില്‍നിന്ന് നാലു വിഷയങ്ങളിലാണ് വിവരങ്ങള്‍ തേടാന്‍ ഇ ഡി നിശ്ചയിച്ചത്. രാത്രി 11.30 കഴിഞ്ഞിട്ടും വിവര ശേഖരണം പൂര്‍ത്തിയാകാത്തതിനാലാണ് ഇന്നലെയും തുടര്‍ന്നത്.  

മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനത്തില്‍ രവീന്ദ്രന്റെയും ശിവശങ്കറിന്റെയും പങ്ക്, ഊരാളുങ്കല്‍ സൊസൈറ്റിയുമായി രവീന്ദ്രനുള്ള ബന്ധം, രവീന്ദ്രന്റെ സമ്പാദ്യ വിവരങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മേല്‍നോട്ട രീതി എന്നിവയായിരുന്നു അന്വേഷണ വിഷയങ്ങള്‍.

ഓഫീസിലെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നില്ല, പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ ഓഫീസും പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ പ്രധാന ഓഫീസിലായിരുന്നില്ല തുടങ്ങിയ മറുപടികളാണ് രവീന്ദ്രന്‍ പറഞ്ഞത്. എന്നാല്‍, കൂടുതല്‍ ചോദ്യങ്ങളില്‍ മറുപടികള്‍ക്കു പകരം മൗനമായിരുന്നു.  

ഫയലുകള്‍ പരിശോധിക്കണം, ഓര്‍മയില്ല, അതു സംബന്ധിച്ച് അറിയില്ല, അത് എന്റെ പരിധിയില്‍ വരുന്ന വിഷയമല്ല തുടങ്ങിയ ന്യായീകരണങ്ങളും നിരത്തി. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെങ്കിലും അടക്കി ഭരിച്ചിരുന്നയാള്‍ എന്നായിരുന്നു സഹപ്രവര്‍ത്തകരുടെ പോലും പരാതിയും പറച്ചിലും. പക്ഷേ, രവീന്ദ്രന്‍ ഒന്നും വിട്ടു പറയാന്‍ തയാറായിട്ടില്ല.

എം. ശിവശങ്കര്‍ ചെയ്തതായി ഇ ഡി കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ച് അറിയില്ല, സ്വപ്‌നയുമായി ഇടപാടില്ല എന്നിങ്ങനെയാണ് രവീന്ദ്രന്റെ മറുപടികള്‍. എന്നാല്‍, ഊരാളുങ്കല്‍ സൊസൈറ്റിയുമായുള്ള അടുപ്പവും അവരുടെ ഇടപാടുകളുടെ വിവരവും സംബന്ധിച്ച ചോദ്യങ്ങളോട് രവീന്ദ്രന്റെ മറുപടികളില്‍ ഇ ഡി തീരെ തൃപ്തരല്ലെന്നാണ് വിവരം. ഇനിയും ചോദ്യം ചെയ്യല്‍ ഉണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.