Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശ്മശാനത്തിലെ മരം മുറിച്ച് കടത്തല്‍: ഓംബുഡ്‌സ്മാനെതിരെ ഹൈക്കോടതി

വിജയപ്രകാശ് ഓടനാവട്ടം നല്‍കിയ പരാതിയില്‍ കോര്‍പ്പറേഷനെതിരെ നടപടി സ്വീകരിക്കാതെ ഓംബുഡ്മാനും സോഷ്യല്‍ ഫോറസ്ട്രി വകുപ്പും ഒളിച്ചുകളി നടത്തി. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കോര്‍പ്പറേഷന്‍ സെക്രട്ടറിയാണ് കേസില്‍ രണ്ടാം പ്രതി. മൂന്നാംപ്രതി സ്ഥാനത്ത് സോഷ്യല്‍ ഫോറസ്ട്രി ജില്ലാ അധികാരിയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2020, 12:10 pm IST
in Kollam
NO IMAGE

NO IMAGE

കൊല്ലം: മുളങ്കാടകം ശ്മശാനത്തിലെ മരം മുറിച്ചു കടത്തലുമായി ബന്ധപ്പെട്ട് ഓംബുഡ്‌സ്മാനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ ഓംബുഡ്‌സ്മാനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

2018 ജൂണിലാണ് കൊല്ലം കോര്‍പ്പറേഷിനെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന എസ്. ജയന്‍ ആരുടെയും അനുവാദം തേടാതെ മുളങ്കാടകം ശ്മശാനത്തില്‍ നിന്ന കൂറ്റന്‍ ആഞ്ഞിലിമരം മുറിച്ചുകടത്തിയത്. വള്ളിക്കീഴിലെ തടിക്കച്ചവടക്കാരന് 78,000 രൂപയ്‌ക്കാണ് തടി വിറ്റത്. സംഭവം പുറത്തറിഞ്ഞ് വിവാദമായതോടെ മുറിച്ചെടുത്ത തടി മില്ലില്‍ നിന്നും തിരിച്ചുകൊണ്ടുവന്നിട്ടു. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകനായ വിജയപ്രകാശ് ഓടനാവട്ടം പരാതിയുമായി അധികൃതരെ സമീപിച്ചു. നീതി ലഭിക്കാതെ വന്നതോടെ അദ്ദേഹം പരാതിയുമായി ഓംബുഡ്‌സ്മാനെ സമീപിച്ചു. വിജയപ്രകാശ് ഓടനാവട്ടം നല്‍കിയ പരാതിയില്‍ കോര്‍പ്പറേഷനെതിരെ നടപടി സ്വീകരിക്കാതെ ഓംബുഡ്മാനും സോഷ്യല്‍ ഫോറസ്ട്രി വകുപ്പും ഒളിച്ചുകളി നടത്തി. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കോര്‍പ്പറേഷന്‍ സെക്രട്ടറിയാണ് കേസില്‍ രണ്ടാം പ്രതി. മൂന്നാംപ്രതി സ്ഥാനത്ത് സോഷ്യല്‍ ഫോറസ്ട്രി ജില്ലാ അധികാരിയും.  

സിപിഎം നേതാവും അന്നത്തെ കന്നിമേല്‍ ഡിവിഷന്‍ കൗണ്‍സിലറുമായിരുന്ന എസ്. ജയന്‍ ഇത്തവണ വള്ളിക്കീഴ് ഡിവിഷനില്‍ നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമാണ്. കോര്‍പ്പറേഷന്റെ പദ്ധതിയുടെ പേരില്‍ ശ്മശാന നവീകരണത്തിന്റെ മറവിലാണ് മരം വെട്ടി കടത്തിയത്. അനുമതി കൂടാതെ നടത്തിയ പകല്‍ക്കൊള്ള ന്യായീകരിക്കുകയാണ് മേയര്‍ രാജേന്ദ്രബാബു അന്ന് ചെയ്തത്. മുറിച്ച തടി നഷ്ടപ്പെട്ടിട്ടില്ലെന്ന വിചിത്രവാദമുയര്‍ത്തി ജയനെ രക്ഷിക്കുകയായിരുന്നു. പാര്‍ട്ടി നടപടി എന്ന നിലയ്‌ക്ക് എസ്. ജയനെ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി മുഖം രക്ഷിക്കാനും സിപിഎം ജില്ലാ നേതൃത്വം ശ്രമിച്ചു.

എസ്. ജയനുവേണ്ടി പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ എക്‌സ്. ഏണസ്റ്റും എന്‍.എസ്. പ്രസന്നകുമാറും അഞ്ചാലുംമൂട് ഏരിയ സെക്രട്ടറി അനിരുദ്ധനും വാദിച്ചു. പാര്‍ട്ടിക്കുള്ളിലെ ഭരണസ്വാധീനം ഉപയോഗിച്ച് കേസ് തേച്ചുമാച്ചു കളയാന്‍ നേതാക്കള്‍ കഠിനമായി പരിശ്രമിച്ചെങ്കിലും വിജയപ്രകാശ് ഓടനാവട്ടം ഹര്‍ജിയില്‍ ഉറച്ചുനിന്നതോടെ സംഭവം സിപിഎമ്മിന്റെ പിടിവിട്ടുപോയി.

കോര്‍പ്പറേഷന്റെ അഴിമതിവിരുദ്ധ പ്രവര്‍ത്തനമെന്ന അവകാശവാദം പൊള്ളയാണെന്ന് തെളിയിച്ച കേസായിരുന്നു മരം മുറികടത്ത്. പൊതുസ്ഥലങ്ങളില്‍ നിന്ന മരം മുറിച്ചുകടത്തിയതിന് വൈല്‍ഡ് ഫോറസ്റ്റ് ആക്ട്, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളില്‍ കേസെടുത്ത് അന്വേഷിക്കാന്‍ കഴിയുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ കേസുകൂടിയാണിത്. സംഭവത്തില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

Tags: ഹൈക്കോടതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

Kerala

നാമജപഘോഷയാത്രയ്‌ക്കെതിരായ കേസ്; തുടര്‍നടപടികള്‍ക്ക് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ; നാല് ആഴ്ചത്തേക്ക് നടപടികള്‍ പാടില്ല

Kerala

മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്; ഷാജന്‍ സ്‌കറിയയ്‌ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ചോദ്യംചെയ്യലിന് ഹാജരാകണം

Kerala

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാം: എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കി

India

മണിപ്പൂര്‍ അക്രമം: ദുരിതാശ്വാസം, പുനരധിവാസം, നഷ്ടപരിഹാരം എന്നിവ പരിശോധിക്കാന്‍ മൂന്ന് മുന്‍ ഹൈക്കോടതി ജഡ്ജിമാരുടെ പാനല്‍ രൂപീകരിച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.