Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതും വലതും മാറി മാറി ഭരിച്ചിട്ടും ബാലികേറാമലയായി ഇടമലക്കുടി; ഭരണം പിടിക്കാനൊരുങ്ങി എന്‍ഡിഎ

24 ഉരുകളിലായി 800 കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്. 2000ല്‍ താഴെ മാത്രം വോട്ടാണ് ഇവിടെ ഉള്ളത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കേന്ദ്രം പ്രഖ്യാപിച്ച പല പദ്ധതികളും ഫണ്ട് വാങ്ങി അട്ടിമറിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ വൈദ്യുതീകരണം ആകെ 128 ഭവനങ്ങളില്‍ എത്തിച്ച് നിര്‍ത്തി.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Dec 7, 2020, 11:06 am IST
in Kerala

മൂന്നാര്‍: കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്തില്‍ ഭരണം പിടിക്കാനൊരുങ്ങി എന്‍ഡിഎ. 2010ല്‍ മൂന്നാറിലെ ഒരു വാര്‍ഡ് വിഭജിച്ച് ഉണ്ടാക്കിയ ഇടമലക്കുടി പഞ്ചായത്തിലെ വനവാസി സമൂഹം ഉന്നമനത്തിനായി കാത്തിരിക്കുകയാണ്.  

ആദ്യ തവണ വലത് മുന്നണിയും പിന്നാലെ ഇടത് മുന്നണിയും ഭരിച്ചിട്ടും ഇതിനൊപ്പം സംസ്ഥാന ഭരണ ഉണ്ടായിട്ടും വികസനം ഇങ്ങോട്ട് എത്തി നോക്കിയിട്ടില്ല. അധികാരത്തിന് വേണ്ടി മാത്രമാണ് പഞ്ചായത്ത് പിടിക്കുന്നതെന്ന് ഇടമലക്കുടിയുടെ ചുമതലയുള്ള ബിജെപി ജില്ലാ ജന. സെക്രട്ടറി വി.എന്‍. സുരേഷ് പറഞ്ഞു.

24 ഉരുകളിലായി 800 കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്. 2000ല്‍ താഴെ മാത്രം വോട്ടാണ് ഇവിടെ ഉള്ളത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കേന്ദ്രം പ്രഖ്യാപിച്ച പല പദ്ധതികളും ഫണ്ട് വാങ്ങി അട്ടിമറിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ വൈദ്യുതീകരണം ആകെ 128 ഭവനങ്ങളില്‍ എത്തിച്ച് നിര്‍ത്തി. എന്നിട്ട് ഇടമലക്കുടിയില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കി എന്ന് പ്രഖ്യാപനവും നടത്തി. കേന്ദ്ര ഫണ്ട് വാങ്ങിയിട്ടും ഇതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും സുരേഷ് പറഞ്ഞു.

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍നിധി പ്രകാരമുള്ള തുകയും ഇവര്‍ക്ക് ലഭിക്കുന്നില്ല. വനഭൂമിയെന്നതാണ് ഇതിന് തടസം. ഇതുമൂലം ഇവിടുത്തെ കര്‍ഷകരിലേക്ക് എത്തേണ്ട അരക്കോടിയോളം രൂപ നഷ്ടമായി. മന്നാന്‍ സമുദായത്തില്‍പ്പെട്ട ഇവര്‍ക്ക് കൃത്യമായ വിദ്യാഭ്യാസം നല്‍കാനും മുഖ്യധാരയിലേക്ക് എത്തിക്കാനും യുവതി യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാനും നടപടിയില്ല.  

തൊഴിലുറപ്പ് വഴി കിട്ടുന്ന കൂലി വാങ്ങാന്‍ വന്‍തുക മുടക്കി മൂന്നിലോ മാങ്കുളത്തോ എത്തേണ്ട ഗതികേടിലാണ്. ഇത്രയും കാലമായിട്ടും പഞ്ചായത്ത് കെട്ടിടം സ്ഥിതി ചെയ്യുന്നത് ഇപ്പോഴും മറ്റ് പഞ്ചായത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡില്‍ പോലും റേഷന്‍ കാര്‍ഡില്ലാത്തവര്‍ നിരവധിയാണ്.

പത്തുവര്‍ഷമായിട്ടും യാത്രാ സൗകര്യം മെച്ചപ്പെടുത്തുവാന്‍ മാറി മാറി ഭരിച്ചവര്‍ക്കായില്ല. പെട്ടിമുടി- ഇഡലിപ്പാറക്കുടി വരെയുള്ള റോഡ് തകര്‍ന്ന് കിടക്കുകയാണ്. മഴയെത്തിയാല്‍ ഈ വഴി വാഹനങ്ങള്‍ പോകില്ല. അമ്പലപ്പാറയില്‍ നിന്ന് ആനക്കുളത്തേക്ക് റോഡ് നിര്‍മ്മിച്ചാലും യാത്രാ സൗകര്യത്തിനും പരിഹാരമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കി ബാത്തില്‍ പോലും പരാമര്‍ശിച്ച ഇടമലക്കുടിയെ കരുതല്‍ മൂലമാണ്.  

ബിജെപി അധികാരത്തിലെത്തിയാല്‍ പഞ്ചായത്തിലെ റോഡ്, കുടിവെള്ളം, വൈദ്യുതി, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ശാശ്വത പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.  

2015ല്‍ ആകെയുള്ള 13 സീറ്റില്‍ 5 വീതം സീറ്റുകളാണ് ഇടതും വലതും നേടിയത്. മൂന്ന് വാര്‍ഡുകളില്‍ ബിജെപി ജയിക്കുകയും രണ്ടിടത്ത് രണ്ടാമതെത്തുകയും ചെയ്തു. വോട്ട് ചേര്‍ക്കുന്നതിലടക്കം തുടങ്ങിയ വലിയ പ്രവര്‍ത്തനം പഞ്ചായത്ത് പിടിക്കുന്നതില്‍ ഗുണമാകുമെന്നണ് പ്രതീക്ഷിക്കുന്നതെന്നും സുരേഷ് പറഞ്ഞു. 13ല്‍ 12 സീറ്റിലും എന്‍ഡിഎയ്‌ക്ക് സ്ഥാനാര്‍ത്ഥികളുണ്ട്.  

വാര്‍ഡ് 1- മുത്തുരാമന്‍, 2- വീരമണി രംഗരാജ്, 3- നിമലവതി, 4-തങ്കേശ്വരി, 5- കാശിരാമന്‍, 6- ചിത്രസേനന്‍, 7- സരിത, 8- ബിന്ദു കലിംഗമുത്തു, 10- രവികുമാര്‍, 11- കാമാക്ഷി, 12- സെല്‍വരാജ്, 13 ഷണ്‍മുഖം ആര്‍.പി. എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

Tags: electionNDAidamalakkudy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.