Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോര്‍പ്പറേഷന്റെ വിശപ്പുരഹിത നഗരം പദ്ധതിയിലും വന്‍ അഴിമതി

ഉച്ചയ്‌ക്ക് നഗരത്തിലെത്തുന്ന പാവങ്ങള്‍ക്കും ജില്ലാ/വിക്ടോറിയ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉള്‍പ്പെടെ 1200 പേര്‍ക്ക് ഉച്ചഭക്ഷണം സൗജന്യമായി നല്‍കാന്‍ നഗരസഭ 2013 ല്‍ ആവിഷ്‌കരിച്ചതാണ് വിശപ്പുരഹിത നഗരം പദ്ധതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2020, 11:00 am IST
in Kollam
no image

no image

കൊല്ലം: കൊല്ലം കോര്‍പ്പറേഷന്‍ നടപ്പാക്കിയ വിശപ്പുരഹിത നഗരം പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ബിജെപി കിളികൊല്ലൂര്‍ ഡിവിഷനിലെ സ്ഥാനാര്‍ഥി അഭിലാഷാണ് വിജിലന്‍സിന് പരാതി നല്‍കിയത്.

ഉച്ചയ്‌ക്ക് നഗരത്തിലെത്തുന്ന പാവങ്ങള്‍ക്കും ജില്ലാ/വിക്ടോറിയ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉള്‍പ്പെടെ 1200 പേര്‍ക്ക് ഉച്ചഭക്ഷണം സൗജന്യമായി നല്‍കാന്‍ നഗരസഭ 2013 ല്‍ ആവിഷ്‌കരിച്ചതാണ് വിശപ്പുരഹിത നഗരം പദ്ധതി. ഇതിനായി 2013 മുതല്‍ പ്രതിവര്‍ഷം 50ലക്ഷം രൂപ ചെലവഴിക്കുന്നതായാണ് നഗരസഭയുടെ അവകാശവാദം. 2015ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ ഇത് വലിയ നേട്ടമായി അവകാശപ്പെട്ട് ഇടതുപക്ഷം വോട്ടുതേടിയിരുന്നു.

നിലവില്‍ ജില്ലാ ആശുപത്രിയില്‍ ഉച്ചയ്‌ക്കുചെന്നാല്‍ ഈ പദ്ധതി പ്രവര്‍ത്തനരഹിതമാണെന്ന് നേരിട്ടുകണ്ട് ബോധ്യപ്പെടാം. കോവിഡ് മഹാമാരി വന്നതോടെ ജില്ലാ ആശുപത്രിയില്‍ നിരവധിപേര്‍ക്ക് സൗജന്യഭക്ഷണം കോര്‍പ്പറേഷന്റെ ഫണ്ടുപയോഗിച്ച് നല്‍കാനാരംഭിച്ചു. ഇവര്‍ക്ക് നല്‍കുന്നതാകട്ടെ അല്‍പ്പം ചോറും ഒരു ഒഴിച്ചുകറിയും പിന്നെ ഒരു തോരനും അടങ്ങുന്ന ഭക്ഷണം. ഈ ഊണ് വിതരണം ചെയ്യുന്നതിന് ഭീമമായ തുകയുടെ ബില്ലാണ് നഗരസഭയില്‍ ഹാജരാക്കപ്പെടുന്നത്.

ഡിവൈഎഫ്‌ഐക്കാര്‍ ഇവിടെ പൊതിച്ചോര്‍ വിതരണം ചെയ്തിരുന്നു. ഇതാകട്ടെ എല്ലാദിവസവും ഉണ്ടായിരുന്നില്ല. ഇപ്പോഴും അങ്ങനെ തന്നെ ഇടയ്‌ക്കിടെ മാത്രമേ ഈ പൊതിച്ചോര്‍ ലഭിക്കുകയുള്ളൂ. എന്നാല്‍ 2005 മുതല്‍ പുതിയകാവ് ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ സേവാഭാരതിപ്രവര്‍ത്തകര്‍ ഇവിടെ എല്ലാ ദിവസവും ഉച്ചയ്‌ക്ക് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി അന്നപൂര്‍ണ എന്നപേരില്‍ മുടങ്ങാതെ കഞ്ഞിവിതരണം ചെയ്യുന്നുണ്ട്.

ഈ വസ്തുതകളെല്ലാം ചൂണ്ടിക്കാട്ടിയാണ് അഭിലാഷ് വിജിലന്‍സിന് പരാതി നല്‍കിയത്. വിശപ്പുരഹിത നഗരം പദ്ധതി സ്തംഭിച്ചിരിക്കുകയാണെന്നും തുടങ്ങിയ കാലം മുതല്‍ ഇതിന്റെ പേരില്‍ ചെലവഴിച്ച ഫണ്ട് എവിടേക്കാണ് പോയതെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Tags: bjpഅഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

India

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

News

തിന്മകൾക്കെതിരെ കവിതയെ ആയുധമാക്കി: രാജീവ് ചന്ദ്രശേഖർ

Kerala

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

India

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.