Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ചേവരമ്പലത്തുകാര്‍ക്ക് ഇ. പ്രശാന്ത് കുമാര്‍ എല്ലാമെല്ലാം

തന്റെ സ്വപ്‌ന പദ്ധതിയെന്ന് ഇ. പ്രശാന്ത്കുമാര്‍ വിശേഷിപ്പിക്കുന്ന മമ്മിളിത്താഴം-പാച്ചാക്കില്‍ റോഡിന്റെ വികസനം അവസാനഘട്ടത്തിലാണ്. മൂന്ന് വാര്‍ഷിക പദ്ധതികളിലായാണ് ഇതിനായുള്ള അന്‍പത് ലക്ഷം രൂപ വകയിരുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2020, 09:16 am IST
in Kozhikode

കോഴിക്കോട്: ചേവരമ്പലത്തുകാര്‍ക്ക് ഇ. പ്രശാന്ത് കുമാര്‍ അവരുടെ എല്ലാമെല്ലാമാണ്. മുന്നില്‍ നടക്കാന്‍ പ്രശാന്തേട്ടന്‍ ഉണ്ടെങ്കില്‍ അസാദ്ധ്യമായി ഒന്നുമില്ലെന്ന് അവര്‍ക്കുറപ്പാണ്. വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തകനായി കൂടെയുണ്ട്. കൗണ്‍സിലര്‍ ആയപ്പോള്‍ ഉത്തരവാദിത്വങ്ങള്‍ പിന്നെയും കൂടി. അവഗണിക്കപ്പെട്ടിരുന്ന പ്രദേശങ്ങളിലുള്‍പ്പെടെ വികസനമെത്തിക്കാന്‍, വാര്‍ഡിന്റെ മുക്കിലും മൂലയിലും രാപ്പകല്‍ വ്യത്യാസമില്ലാതെ ഓടിയെത്തുകയായിരുന്നു. അഞ്ചുവര്‍ഷം കൊണ്ട് വാര്‍ഡില്‍ വരുത്തിയ മാറ്റങ്ങള്‍ ചെറുതല്ല.  

അമൃത് ഉള്‍പ്പെടെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളും കോര്‍പറേഷന്‍ ഫണ്ടും ഉപയോഗിച്ച് കഴിവിന്റെ പരമാവധി വികസനം വാര്‍ഡില്‍ എത്തിക്കാനായി. തന്റെ സ്വപ്‌ന പദ്ധതിയെന്ന് ഇ. പ്രശാന്ത്കുമാര്‍ വിശേഷിപ്പിക്കുന്ന മമ്മിളിത്താഴം-പാച്ചാക്കില്‍ റോഡിന്റെ വികസനം അവസാനഘട്ടത്തിലാണ്. മൂന്ന് വാര്‍ഷിക പദ്ധതികളിലായാണ് ഇതിനായുള്ള അന്‍പത് ലക്ഷം രൂപ വകയിരുത്തിയത്. മലാപ്പറമ്പ് ഹൗസിംഗ് കോളനി, സിഎച്ച് കോളനി എന്നിവിടങ്ങളില്‍ നടത്തിയ റോഡുള്‍പ്പെടെ വികസന പ്രവൃത്തികളും ചേവരമ്പലം സ്‌കൂളിനായി സ്റ്റേജ് നിര്‍മ്മിച്ചതും അവയില്‍ ചിലത് മാത്രം. അമൃത് പദ്ധതിയിലുള്‍പ്പെടുത്തി കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച് വെള്ളമെത്തിച്ചു. 6100 മീറ്റര്‍ ദൂരത്തിലാണ് ഇങ്ങനെ കുടിവെള്ള പൈപ്പ് സ്ഥാപിച്ചത്. പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 38 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. സ്വന്തമായി വീട് എന്നത് സ്വപ്‌നം മാത്രമായിരുന്ന കുടുംബ ങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിച്ചത്. മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ നടത്തിയ പ്രക്ഷോഭത്തിന്റെ മുന്‍നിരനായകനായിരുന്നു ഇ. പ്രശാന്ത്കുമാര്‍. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുംവരെ രാപ്പകല്‍ ഭേദമില്ലാതെ നടന്ന സമരത്തിന്റെ നേതൃനിരയില്‍ അദ്ദേഹമുണ്ടായിരുന്നു.  

കേന്ദ്ര സര്‍ക്കാറിന്റെ വിവിധ ക്ഷേമപദ്ധതികളും ഇന്‍ഷൂറന്‍സ് പദ്ധതികളും ജനങ്ങളിലെത്തിക്കാന്‍ വിവിധ ക്യാമ്പുകളും സംഘടിപ്പിച്ചു. ക്ഷേമപെന്‍ഷനുകള്‍ അര്‍ഹിക്കുന്നവരുടെ കൈകളിലെത്തിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തി. ചേവരമ്പലം മാലിന്യമുക്ത വാര്‍ഡ് പദ്ധതിയുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയരുതെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും അത് പ്രാവര്‍ത്തികമാക്കാനും കൂട്ടായ പരിശ്രമത്തിന് നേതൃത്വം നല്‍കി.  

ഇ. പ്രശാന്ത് കുമാര്‍ സിവില്‍ സ്റ്റേഷന്‍ വാര്‍ഡില്‍ നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്. വികസനതുടര്‍ച്ചയ്‌ക്ക് ഒരു എന്‍ഡിഎ പ്രതിനിധി വീണ്ടും ചേവരമ്പലത്ത് നിന്ന് തെരഞ്ഞെടുക്കപ്പെടണമെന്നാണ് ഇ. പ്രശാന്ത് കുമാര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം. എന്‍ഡിഎ-ബിജെപി സ്ഥാനാര്‍ത്ഥിയായി വാര്‍ഡില്‍ നിന്ന് ജനവിധി തേടുന്നത് സരിത പറയേരിയാണ്. വിജയം ഉറപ്പിച്ച വാര്‍ഡില്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് എന്‍ഡിഎ വ്യക്തമാക്കുന്നു.  

Tags: bjpcandidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Kerala

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

Kerala

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

പുതിയ വാര്‍ത്തകള്‍

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.