Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജില്ലയില്‍ നാണംകെട്ട് കോണ്‍ഗ്രസ്, കണ്ടവര്‍ക്കെല്ലാം ചിഹ്നം കൈപ്പത്തി

പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കില്‍ വിമതനായി മത്സരിക്കുന്നത് പതിവാണ്. പക്ഷേ ആ വിമത സ്ഥാനാര്‍ഥിയേ സ്വതന്ത്രനായേ പ്രഖ്യാപിക്കൂ. ആ വ്യക്തിക്ക് ലഭിക്കുന്നത് സ്വതന്ത്രചിഹ്നവുമായിരിക്കും.

എം.എസ്. ജയചന്ദ്രന്‍byഎം.എസ്. ജയചന്ദ്രന്‍
Nov 23, 2020, 02:00 pm IST
inKollam
congress

congress

ശാസ്താംകോട്ട: ബ്ലോക്കുകളിലും വാര്‍ഡുകളിലും ഒരേ ചിഹ്നത്തില്‍ പ്രചാരണത്തിനിറങ്ങി നേതാക്കള്‍. ആകെ കണ്‍ഫ്യൂഷനായി അണികള്‍ ! കുന്നത്തൂര്‍ മണ്ഡലത്തിലെ മൂന്ന് ഡിവിഷനും വാര്‍ഡും അടക്കം ജില്ലയിലെ പതിനൊന്ന് സ്ഥലത്താണ് കൈപ്പത്തി ചിഹ്നത്തില്‍ രണ്ട് സ്ഥാനാര്‍ഥികള്‍ വീതം മത്സരരംഗത്തുള്ളത്. പോസ്റ്റര്‍ അടിച്ച് ബോര്‍ഡുകളും സ്ഥാപിച്ച് ഇവര്‍ പ്രചാരണത്തിന് ഇറങ്ങിയതോടെ വോട്ടര്‍മാര്‍ അതിശയത്തോടെ വീക്ഷിക്കുകയാണ് ഇവരുടെ പ്രചാരണത്തെ !

പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കില്‍ വിമതനായി മത്സരിക്കുന്നത് പതിവാണ്. പക്ഷേ ആ വിമത സ്ഥാനാര്‍ഥിയേ സ്വതന്ത്രനായേ പ്രഖ്യാപിക്കൂ. ആ വ്യക്തിക്ക് ലഭിക്കുന്നത് സ്വതന്ത്രചിഹ്നവുമായിരിക്കും. എന്നാല്‍ ഇവിടെ സ്ഥിതി അതല്ല. സ്വതന്ത്രരാര്, വിമതരാര് എന്ന് വ്യക്തമാകാത്ത പ്രചരണം.

കുഴപ്പക്കാര്‍ ഈ സ്ഥാനാര്‍ഥികള്‍ അല്ല എന്നാണ് അറിയുന്നത്. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു നല്‍കിയ കത്താണ് കുഴപ്പമുണ്ടാക്കിയത്. കോണ്‍ഗ്രസിലെ ഇരുഗ്രൂപ്പുകളും വെവ്വേറെ ലിസ്റ്റാണ് ബിന്ദുകൃഷ്ണയ്‌ക്ക് നല്‍കിയത്. ഡിസിസി പ്രസിഡന്റാകട്ടെ രണ്ട് കൂട്ടരെയും വെറുപ്പിക്കാതെ രണ്ട് ഗ്രൂപ്പില്‍ നിന്നും ‘കണ്‍കെട്ട് ‘ നടത്തി ഒരോരുത്തരെ എടുത്തു. എന്നാല്‍ ഗ്രൂപ്പ് സമവാക്യത്തിനപ്പുറം മുന്‍ തീരുമാനപ്രകാരം നിശ്ചയിച്ച പലരും ഡിസിസി പ്രസിഡന്റിന്റെ പട്ടികയില്‍ നിന്നും ഒഴിവായി.

ഒട്ടും അമാന്തിച്ചില്ല. അവര്‍ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കി. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒട്ടും വൈകാതെ തീരുമാനമെടുത്ത് ഡിസിസി പ്രസിഡന്റിന് നിര്‍ദേശവും നല്‍കി. ഒഴിവാക്കപ്പെട്ടവര്‍ക്ക് ചിഹ്നംനല്‍കാനാണ് കെപിസിസി പ്രസിഡന്റിന്റെ ഉത്തരവ്. വിനീതവിധേയയായ ബിന്ദുകൃഷ്ണയ്‌ക്ക് അതും അംഗീകരിക്കേണ്ടി വന്നു. ഒടുവില്‍ ബ്ലോക്ക് ഡിവിഷനിലും വാര്‍ഡുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ രണ്ട് വീതവുമായി. കഴിഞ്ഞദിവസം മുതല്‍ ഇവര്‍ പ്രചാരണവും തുടങ്ങി. തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ പലതും ഇതിനകം നടത്തിക്കഴിഞ്ഞു. ഇന്നലെ വൈകിയും സ്ഥാനാര്‍ഥി തര്‍ക്കം സംബന്ധിച്ച് തീരുമാനമായില്ലന്നാണ് അറിയുന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസമായ ഇന്ന് പാര്‍ട്ടിക്കുള്ളില്‍ ഒരു തീരുമാനമുണ്ടായില്ലങ്കില്‍ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് ‘വടിയെടുക്കേണ്ടി വരും’.

‘ജില്ലയിലെ ചില കെപിസിസി നേതാക്കള്‍ തന്നെ ജില്ലയിലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് തടസ്സം നില്‍ക്കുകയാണ്. പൊതു തെരഞ്ഞെടുപ്പില്‍ മൂന്നും നാലും സ്ഥാനത്ത് എത്തിയവരെ കെപിസിസി അപ്പീല്‍ പാനലില്‍ ഉള്‍പ്പെടുത്തിയപ്പോഴെ അതിന്റെ പ്രാധാന്യം നഷ്ടമായി. ജില്ലാ തെരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനത്തില്‍ അതൃപ്തി ഉള്ളവര്‍ പരാതി നല്‍കിയാല്‍ ബന്ധപ്പെട്ട ജില്ലാസമിതിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അതിന്റെ സാഹചര്യം പഠിച്ച് തീരുമാനിക്കേണ്ടതിന് പകരം സ്വന്തക്കാരായ പരാതിക്കാരെ മാത്രം കേട്ട് തീരുമാനം എടുത്താല്‍ അത് എങ്ങനെ നീതിയാകും…’

എന്‍. അഴകേശന്‍, മുന്‍ ഡിസിസി പ്രസിഡന്റ്‌

Tags: congressരാഷ്ട്രീയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.